മഴക്കെടുതിയില്‍ വലയുന്ന കേരളത്തില്‍ കഴിഞ്ഞ 18 ദിവസം കൊണ്ടു പെയ്തത് അന്പരപ്പിക്കുന്ന മഴ. ഒക്ടോബറില്‍ ഇന്നലെ വരെ പെയ്യേണ്ട മഴയുടെ 142% അധികം മഴയാണ് ഇതിനോടകം സംസ്ഥാനത്തു പെയ്തിറങ്ങിയത്.

ഇതാകട്ടെ, ഒക്ടോബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള തുലാവര്‍ഷക്കാലത്ത് ആകെ കിട്ടേണ്ട മഴയുടെ 90 ശതമാനത്തിനും മുകളില്‍. സാധാരണ നിലയില്‍ ഇക്കാലത്ത് ലഭിക്കേണ്ടത് 491.6 മില്ലിമീറ്റര്‍ മഴയാണ്. എന്നാല്‍, ഒക്ടോബറില്‍ മാത്രം ഇന്നലെ വരെ പെയ്തത് 444.9 മില്ലിമീറ്റര്‍ മഴ!

പതിന്നാലില്‍ പന്ത്രണ്ട് ജില്ലകളിലും 100 ശതമാനത്തിനു മുകളില്‍ അധിക മഴ പെയ്തു. ഇക്കഴിഞ്ഞ 18 ദിവസത്തിനുള്ളില്‍ ഏറ്റവും കൂടുതല്‍ മഴ പെയ്തത് കോഴിക്കോട് ജില്ലയിലാണ്. 223% അധിക മഴ. പത്തനംതിട്ടയിലും കണ്ണൂരിലും 205%, പാലക്കാട് 179 %, കാസര്‍ഗോഡ് 180 %, കോട്ടയത്ത് 138%, എറണാകുളത്ത് 133%, കൊല്ലത്ത് 128%, മലപ്പുറത്ത് 121 %, ഇടുക്കിയില്‍ 115%, തിരുവനന്തപുരത്ത് 114%വും അധിക മഴ പെയ്തു. 96% അധികമഴ പെയ്ത തൃശൂരിലും 66 % അധിക മഴ പെയ്ത ആലപ്പുഴയിലും മാത്രമാണ് ഇക്കാലയളവില്‍ നൂറ് ശതമാനത്തിനു താഴെ നിന്നത്.

സാധാരണ രീതിയില്‍ സെപ്റ്റംബര്‍ 30നകം പിന്‍വാങ്ങേണ്ട കാലവര്‍ഷം ഇക്കുറി ഒക്ടോബര്‍ പകുതി പിന്നിട്ടിട്ടും പിന്‍വാങ്ങിയിട്ടില്ല. വ്യാഴാഴ്ചയോടെ കാലവര്‍ഷം പിന്‍വാങ്ങുമെന്നാണ് നിലവിലെ നിഗമനം.

വെള്ളപ്പൊക്കവും പ്രളയവും സൃഷ്ടിക്കുന്ന ജൂണ്‍ മഴ ഇക്കുറി തീര്‍ത്തും കുറഞ്ഞു. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ കണക്കു തീര്‍ത്ത് കാലവര്‍ഷം തിമിര്‍ത്തു പെയ്യുന്ന പതിവിലും ഇക്കുറി മാറ്റമുണ്ടായി. ഓഗസ്റ്റ് കഴിഞ്ഞതോടെ ആശ്വാസമായെന്നു കരുതിയിരിക്കുന്പോഴാണ് സെപ്റ്റംബറിലും ഒക്ടോബറിലുമായി തിമിര്‍ത്തു പെയ്ത മഴ കേരളക്കരയെയാകെ ദുരിതത്തിലാഴ്ത്തിയത്.

നാളെ മുതല്‍ വീണ്ടും മഴ; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്‍റെ പ്രഭാവം തുടരുന്നതിനാല്‍ സംസ്ഥാനത്ത് ഇന്നു ചെറിയ തോതില്‍ മഴ പെയ്യുമെന്നും നാളെ മുതല്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ നാളെയും കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളില്‍ വ്യാഴാഴ്ചയും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ 24 മണിക്കൂറില്‍ 11 സെന്‍റിമീറ്റര്‍ വരെയുള്ള ശക്തമായ മഴയ്ക്കാണ് സാധ്യത.