തിരുവനന്തപുരം: ലക്ഷദ്വീപ് പോലീസ് രാജ്യദ്രോഹക്കേസ് ചാര്‍ജ്ജ് ചെയ്ത സിനിമാ പ്രവര്‍ത്തകക ഐഷാ സുല്‍ത്താനയെക്കുറിച്ച്‌ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികള്‍ കൂടുതല്‍ അന്വേഷണം നടത്തും.

തിരുവനന്തപുരത്ത് ഐശ്വര്യ എന്ന പേരില്‍ ആള്‍ മാറാട്ടം നടത്തി നാലു വര്‍ഷത്തോളം താമസിച്ചതില്‍ ദുരൂഹതയുണ്ട്. കിരണ്‍ ടിവിയില്‍ അവതാരിക ആയി എത്തിയ ഐഷ ചാനലിലെ തന്നെ യുവാവിനൊപ്പമാണ് വട്ടിയൂര്‍ക്കാവില്‍ വീടെടുത്ത് താമസിപ്പിച്ചത്. ഇയാളെ പിന്നീട് ലക്ഷദ്വീപില്‍ കൊണ്ടുപോയി മതം മാറ്റി പളളിയില്‍ വെച്ച്‌ കല്ല്യാണം കഴിച്ചു. പന്നീട് ബന്ധം വേര്‍പെട്ടു.

ഐഷ ഒന്നിലധികം തവണ ദൂബായ് സന്ദര്‍ശിച്ചു. യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ചും സംശയം ഉയര്‍ന്നിട്ടുണ്ട്.