തിരുവനന്തപുരം: മികച്ച നഗരാസൂത്രണ നയം രൂപവത്കരിക്കാനും പ്രകൃതിക്ഷോഭങ്ങളെ അതിജീവിക്കുന്ന കെട്ടിടനിര്‍മാണത്തിനും ആവശ്യമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച്‌ 2016ലെ കേരള നഗര-ഗ്രാമാസൂത്രണ നിയമം ഭേദഗതി ചെയ്യാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇതിെന്‍റ കരട് ബില്ലിന് അംഗീകാരം നല്‍കി. തദ്ദേശമന്ത്രി ചെയര്‍മാനായി സംസ്ഥാന നഗര-ഗ്രാമാസൂത്രണ കമ്മിറ്റി രൂപവത്കരിക്കും.

പ്ലാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍, ഉന്നത ഉദ്യോഗസ്ഥര്‍, വിദഗ്ധര്‍ എന്നിവരടങ്ങുന്നതാകും കമ്മിറ്റി. തദ്ദേശ സെക്രട്ടറി ചെയര്‍മാനായി കേരള കലാ, പൈതൃക കമീഷന്‍ രൂപവത്കരിക്കും. ജില്ലക്കുവേണ്ടിയുള്ള പ്രാദേശിക പ്ലാന്‍ തയാറാക്കുന്നതിനുള്ള ചുമതല ജില്ലാ ആസൂത്രണ സമിതിക്കാകും.

മഹാപ്രളയത്തിെന്‍റ പശ്ചാത്തലത്തില്‍ പ്രകൃതിക്ഷോഭങ്ങളുടെ ആഘാതം അതിജീവിക്കുന്നതിന് ആവശ്യമായ വ്യവസ്ഥകള്‍ പുതുതായി ഉള്‍പ്പെടുത്തും. അടിയന്തര ആസൂത്രണം ആവശ്യമായ പ്രദേശത്തിനുവേണ്ടി പ്ലാന്‍ തയാറാക്കും. സാധാരണ അവ തയാറാക്കാന്‍ അനേക വര്‍ഷങ്ങളെടുക്കും.

ദുരന്തസാധ്യത മേഖലകളിലും പാരിസ്ഥിതിക ദുര്‍ബലപ്രദേശങ്ങളിലും പൈതൃക സംരക്ഷണപ്രദേശത്തും ആ സവിശേഷതകള്‍ക്ക് അനുസരിച്ചുള്ള നിര്‍മാണമോ അറ്റകുറ്റപ്പണിയോ അടിയന്തരപ്രാധാന്യത്തോടെ നടത്തേണ്ടതുണ്ടെങ്കില്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് തീരുമാനമെടുത്ത് സര്‍ക്കാറിനോട് നേരിട്ട് ആവശ്യപ്പെടാന്‍ കരട് ബില്‍ അനുമതി നല്‍കുന്നു. തദ്ദേശസ്ഥാപനങ്ങള്‍ ഇത് തയാറാക്കി ചീഫ് ടൗണ്‍ പ്ലാനര്‍ക്ക് നല്‍കണം. ടൗണ്‍ പ്ലാനര്‍ പരിേശാധിച്ച്‌ 21 ദിവസത്തിനകം സര്‍ക്കാറിനെ അറിയിക്കണം.

സര്‍ക്കാറിന് വേഗത്തില്‍ ഇവ പരിശോധിച്ച്‌ അംഗീകരിക്കുകയോ ഭേദഗതി നിര്‍ദേശിക്കുകയോ ചെയ്യാം. ഒരു വര്‍ഷത്തിനുള്ളില്‍തന്നെ ഒരു പ്ലാനിന് അന്തിമാംഗീകാരം നല്‍കാന്‍ പുതിയ ഭേദഗതിയോടെ കഴിയും.തദ്ദേശസ്ഥാപനങ്ങളുടെ മാസ്റ്റര്‍ പ്ലാനിന് 15 വര്‍ഷം സമയപരിധി വ്യവസ്ഥ ചെയ്യും. 15 വര്‍ഷം കഴിയുന്നതോടെ ഇതില്ലാതാകും. നിലവില്‍ മാസ്റ്റര്‍ പ്ലാനിന് സമയപരിധിയില്ല. പുതിയ പ്ലാന്‍ നിലവില്‍വരുന്നതുവരെ ഇത് തുടരുകയാണ് ചെയ്യുക. തദ്ദേശസ്ഥാപനങ്ങള്‍ പ്രസിദ്ധീകരിച്ച പ്ലാനിന് അനുമതി ലഭ്യമാക്കുന്നതിന് സാധ്യമാകാത്തപക്ഷം സര്‍ക്കാറിന് ഇൗ ചുമതല ജില്ല ആസൂത്രസമിതികളെ ഏല്‍പിച്ച്‌ തുടര്‍നടപടികള്‍ ചെയ്യിപ്പിക്കാനും കഴിയും.