രണ്ടു വർഷത്തെ നരകയാതനകൾക്കുശേഷം ജീവിതത്തിന്റെ പുതിയ ഒരധ്യായം തുറന്ന 20 പേരുടെ തിരിച്ചുവരവ്
രണ്ട് വർഷങ്ങൾക്ക് ശേഷം ചിരിക്കുന്ന മുഖങ്ങളായിരുന്നു ഇസ്രയേലിൽ ഇന്നലെ കാണാൻ സാധിച്ചത്. 738 ദിവസങ്ങൾക്ക് ശേഷം, പ്രതീക്ഷയുടെ സമാധാനത്തിന്റെ ഒരു ഒക്ടോബർ 13- ആ ദിനം ഇസ്രയേലികൾ ഒരിക്കലും മറക്കില്ല. കണ്ണിൽ കണ്ണുനീരും ചുണ്ടിൽ പുഞ്ചിരിയും ഹൃദയത്തിൽ സന്തോഷവും ഒരുമിച്ചെത്തിയ ദിവസം. ഉറ്റവരെ കണ്ട ഓരോരുത്തർക്കും പുതുജീവൻ ലഭിച്ച കാഴ്ചകൾ. ആ കാഴ്ചകളിൽ ഏറ്റവും ഹൃദ്യമായിരുന്നു മോചിതനായ മകൻ മതൻ സാംഗൗക്കറിനെ കണ്ട...
Read More