Author: George Kakkanatt

ത്യാഗത്തിന്‍റെ സ്മരണയിൽ ദുഃഖവെള്ളി ആചരിക്കുന്നു

യേശുക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും സ്മരണപുതുക്കി ലോകമാകെ ക്രൈസ്തവർ ദുഃഖവെള്ളി ആചരിക്കുന്നു. കോവിഡ് 19 രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിശ്വാസികൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയാണ് ദേവാലയങ്ങളിൽ പ്രാർഥനകൾ നടക്കുന്നത്. സംസ്ഥാനത്തെ ദേവാലയങ്ങളിൽ വിശ്വാസികൾ ഇല്ലാതെ തന്നെ പുരോഹിതർ ദുഃഖവെള്ളി ശുശ്രൂഷകൾ നടത്തി. പലയിടത്തും വിശ്വാസികൾക്ക് വീടുകളിൽ ഇരുന്ന് തിരുക്കർമ്മങ്ങളിൽ പങ്കെടുക്കാൻ ഓണ്‍ലൈൻ സൗകര്യങ്ങൾ ഏർപ്പെടുത്തിയിരുന്നു. വീടുകളിൽ പ്രാർഥനാപൂർവം വിശ്വാസികൾ തിരുക്കർമങ്ങളിൽ പങ്കെടുക്കുകയും ചെയ്തു. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തീർഥാടന കേന്ദ്രങ്ങളിലും വിശ്വാസികൾക്ക് പ്രവേശനം അനുവദിച്ചിട്ടില്ല. മലയാറ്റൂർ, വാഗമണ്‍, വല്യച്ചൻമല തുടങ്ങിയ തീർഥാടന കേന്ദ്രങ്ങളിലൊന്നും ഇത്തവണ വിശ്വാസികൾ...

Read More

മാത്യു ജോസഫ് പടന്നമാക്കൽ (78) ന്യൂയോര്‍ക്കില്‍ നിര്യാതനായി

ന്യൂയോർക്ക്: പബ്ലിക് ലൈബ്രറിയിലെ മുൻ ജീവനക്കാരനും റോക്‌ലാൻഡ് കൗണ്ടി വാലി കോട്ടജിലെ താമസക്കാരനുമായ അട്ടിക്കൽ പടന്നമാക്കൽ മാത്യു ജോസഫ് (78) ന്യൂയോര്‍ക്കില്‍ നിര്യാതനായി. പൊൻകുന്നം പടന്നമാക്കൽ പി.സി. മാത്യുവിന്‍റെയും അന്നമ്മയുടെയും മകനാണ്. ഈരാറ്റുപേട്ട കൂട്ടക്കല്ല് വെട്ടത്ത് റോസക്കുട്ടിയാണ് ഭാര്യ. ഡോ.ജിജോ ജോസഫ് (ന്യൂയോർക്ക്), ഡോ. ജിജി അഞ്ജലി ജോസഫ് എന്നിവർ മക്കളാണ്. മരുമകൻ:...

Read More

വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ അനുശോചിച്ചു

ന്യൂയോര്‍ക്ക്: വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ ആദ്യ സെക്രട്ടറിയും പ്രമുഖ എഴുത്തുകാരനുമായ ജോസഫ് പടന്നമാക്കലിന്‍റെ (75) നിര്യാണത്തിൽ വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ അനുശോചിച്ചു. ജോസഫ് പടന്നമാക്കലിന്‍റെ വേര്‍പാടില്‍ ദുഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷനും പങ്കുചേരുന്നു. അദ്ദേഹത്തിന്‍റെ വേര്‍പാടിന്‍റെ വേദനിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷനും പങ്കുചേരുന്നതായി പ്രസിഡന്‍റ് ഗണേഷ് നായർ, വൈസ് പ്രസിഡന്‍റ് കെ.ജി.ജനാർദനൻ , സെക്രട്ടറി ടെറൻസൺ തോമസ്, ട്രഷർ രാജൻ ടി. ജേക്കബ് ജോയിന്‍റ് സെക്രട്ടറി ഷാജൻ ജോർജ്, ട്രസ്റ്റീ ബോർഡ് ചെയർ ചാക്കോ പി. ജോർജ് എന്നിവർ അറിയിച്ചു. വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ രൂപീകരിക്കുന്നതിൽ മുന്നിൽ നിന്ന് പ്രവർത്തിച്ച ആളുകളിൽ മുഖ്യ പങ്കു വഹിച്ചത് ജോസഫ് പടന്നമാക്കൽ ആണ്. അദ്ദേഹം തന്നെയാണ് വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്‍റെ ബൈ ലോ എഴുതി ഉണ്ടാക്കിയത്. എം.വി ചാക്കോ പ്രസിഡന്‍റ് ആയും ജോസഫ് പടന്നമാക്കൽ സെക്രട്ടറി ആയും ഉള്ള ആദ്യ കമ്മിറ്റിയുടെ ദിർഘവീക്ഷണത്തോടുള്ള പ്രവർത്തനമാണ് അസോസിയേഷനെ ഈ നാൽപത്തി ആറു വർഷമായി മുന്നോട്ടു നയിക്കുന്നത്. ഈ വിഷമ ഘട്ടം തരണം ചെയ്യാൻ ജഗതീശ്വരൻ ഈ കുടുംബത്തിനു ശക്തി നൽകട്ടെ എന്ന്...

Read More

വെറ്റ് മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് യുഎസ് സെനറ്റര്‍മാര്‍

വാഷിങ്ടണ്‍: ചൈനയില്‍ വീണ്ടും പ്രവര്‍ത്തനാമരംഭിച്ച വെറ്റ് മാര്‍ക്കറ്റുകള്‍ ഉടന്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിലെ നിയമനിര്‍മാതാക്കളുടെ ഉഭയകക്ഷി സംഘം. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അസുഖങ്ങള്‍ വീണ്ടും വെറ്റ് മാര്‍ക്കറ്റില്‍ നിന്ന മനുഷ്യരിലേക്ക് പകരാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ചൈനയോട് വെറ്റ് മാര്‍ക്കറ്റുകള്‍ അടയ്ക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ‘മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അസുഖങ്ങളിലൂടെ ആരോഗ്യകരമായ അപകടസാധ്യതയിലേക്ക് മനുഷ്യരെ എത്തിക്കാന്‍ സാധ്യതയുള്ള വെറ്റ് മാര്‍ക്കറ്റുകള്‍ ചൈന എത്രയും വേഗം അടച്ചുപൂട്ടണമെന്ന് അഭ്യര്‍ഥിക്കുന്നു’വെന്നാണ് ചൈനീസ് അംബാസഡര്‍ ക്യൂ ടിന്‍കായ്ക്ക് അയച്ച കത്തില്‍ സെനറ്റര്‍മാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. “ചൈനീസ് സമൂഹത്തോടും ജീവിതരീതിയോടും വളരെ ചേര്‍ന്നു നില്‍ക്കുന്ന ഒന്നാണ് വെറ്റ് മാര്‍ക്കറ്റുകള്‍ എന്ന് ഞങ്ങള്‍ മനസ്സിലാക്കുകയും അക്കാര്യം ബഹുമാനിക്കുകയും ചെയ്യുന്നു. എന്നാല്‍ നിവിലെ ഈ നിമിഷം, ലോകമെമ്ബാടുമുള്ളവരുടെ നിത്യജീവിതത്തെ താറുമാറിലാക്കിയ ഈ നിമിഷം അങ്ങേയറ്റം മുന്‍കരുതലുകള്‍ ആവശ്യപ്പെടുന്നുവെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. “ലോകമെമ്ബാടുമുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങളുടെ ഉറവിടം ചൈനയിലെ വെറ്റ് മാര്‍ക്കറ്റുകളാണെന്ന് വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. അതിനാല്‍ ചൈനീസ് ജനതയെയും അന്താരാഷ്ട്ര സമൂഹത്തെയും കൂടുതല്‍ ആരോഗ്യ അപകടങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിന് വേണ്ടി വെറ്റ് മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനം ഇപ്പോള്‍ അവസാനിപ്പിക്കണം. മൃഗങ്ങളും മനുഷ്യരും തമ്മിലുള്ള സമ്ബര്‍ക്കത്തിലൂടെ പൊതുജനാരോഗ്യത്തിന് അപകടം സൃഷ്ടിക്കുന്ന വെറ്റ് മാര്‍ക്കറ്റുകള്‍ ഉടന്‍ അടച്ചുപൂട്ടണമെന്ന് ചൈനയോട് അഭ്യര്‍ഥിക്കുന്നു.” എന്ന അപേക്ഷയോടെയാണ് കത്ത് അവസാനിച്ചിരിക്കുന്നത്. വുഹാനിലെ ഒരു വെറ്റ് മാര്‍ക്കറ്റില്‍ നിന്നാണ് കോവിഡ് 19 മനുഷ്യരിലേക്ക് പകര്‍ന്നതെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ചൈനയില്‍ കോവിഡ് 19 നിയന്ത്രണ വിധേയമായതോടെ ലോക്ക് ഡൗണ്‍ പിന്‍വലിച്ച സാഹചര്യത്തില്‍ വുഹാനിലടക്കം വെറ്റ് മാര്‍ക്കറ്റുകള്‍ വീണ്ടും തുറന്ന് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ലോകം കോവിഡ് 19ന്റെ ഭീതിയില്‍ കഴിയുമ്ബോള്‍ ചൈന ഇത്തരമൊരു നിലപാട് സ്വീകരിച്ചതില്‍ വിവിധ രാജ്യങ്ങളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിന് പിന്നാലെയാണ് യുഎസ് സെനറ്റര്‍മാര്‍ വെറ്റ് മാര്‍ക്കറ്റ് അടയ്ക്കണമെന്ന് ചൈനയോട് നേരിട്ട്...

Read More

അപകടം അരികെ; എങ്കിലും ശുശ്രൂഷാ ദൗത്യവുമായി യുവ വൈദിക സംഘം

ഷിക്കാഗോ: ജീവൻ അപകടത്തിലാണെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് ഞങ്ങൾ ഇറങ്ങിത്തിരിച്ചിരിക്കുന്നത്. കാരണം ഞങ്ങൾ നല്കുന്ന കൂദാശയുടെ വില അതിനും മുകളിലാണ്. ഇതിനുവേണ്ടിയാണ് ഞങ്ങൾ വൈദികരാകാൻ വിളിക്കപ്പെട്ടിരിക്കുന്നതെന്നു വിശ്വസിക്കുന്നു. ഷിക്കാഗോ രൂപതയിലെ ഫാ. ഒ ഡോണലിന്‍റെ വാക്കുകളാണിത്. കോവിഡ് ബാധിതരായി അത്യാസന്നനിലയിൽ കഴിയുന്നവരുടെ ആത്മീയാവശ്യങ്ങൾ നിർവഹിക്കാൻ ഷിക്കാഗോ അതിരൂപത നിയോഗിച്ച 24 വൈദികരടങ്ങുന്ന സംഘത്തിലെ അംഗമാണ് അദ്ദേഹം. അത്യന്തം അപകടകരമായ ജോലിയായതിനാൽ പല ആശുപത്രികളും മരണാസന്നർക്കു രോഗീലേപനം നല്കാൻ അനുവദിക്കുന്നില്ല. എന്നാൽ, തങ്ങൾക്ക് അനന്തരഫലങ്ങൾ അറിയാമെന്നും വൈദികരാണെന്നുമുള്ള അവരുടെ നിശ്ചയദാർഢ്യത്തിനുമുന്നിലാണ് ആശുപത്രി അധികൃതർ വഴങ്ങിയിട്ടുള്ളത്. കോവിഡ്-19 അതിവേഗം പടർന്നുപിടിക്കുന്ന അമേരിക്കയിൽ ജനങ്ങൾ ഭീതിയിൽ കഴിയുന്പോഴാണ് അവർക്ക് ആശ്വാസമായി ഈ യുവവൈദികർ ഓടിനടക്കുന്നത്. ആശുപത്രിക്കിടക്കയിൽ രോഗികളെ സമീപിച്ചു തൈലാഭിഷേകം നടത്തി ഇവർ പ്രാർഥിക്കുന്നു. അതേസമയം, അതിൽ രോഗവ്യാപനം ചെറുക്കാനുള്ള മുൻകരുതലുകളിൽ ഒരു വിട്ടുവീഴ്ചയുമില്ല. എല്ലാ വൈദികരും 60നു താഴെ പ്രായമുള്ളവരും ആരോഗ്യപരമായി യാതൊരുവിധ പ്രശ്നവും നേരിടാത്തവരുമാണ്. അതിരൂപതയുടെ ആറു വികാരിയാത്തുകളിൽ കുറഞ്ഞത് നാലു വൈദികരുടെ വീതം സേവനം ഉറപ്പുവരുത്തിയിരിക്കുന്നു. വൈദികരുടെ സേവനം ആവശ്യമുണ്ടെങ്കിൽ ഇടവക വികാരിക്കോ ബന്ധുക്കൾക്കോ അതിരൂപതയെ അറിയിക്കാം. ആശുപത്രി അധികൃതരുടെ അനുമതിയോടെയായിരിക്കും ശുശ്രൂഷകൾ. ബോഡിസ്യൂട്ട്, ഗൗൺ, ഗ്ലൗവ്സ്, മാസ്ക്, ഹെയർനെറ്റ്, പാദം മുഴുവനായി മറയ്ക്കാനുള്ള സാമഗ്രികൾ എന്നിവ ധരിച്ചാണ് താൻ ശുശ്രൂഷ നിർവഹിച്ചതെന്നു ഫാ. മാത്യു ഒഡോണെൽ പറഞ്ഞു. രണ്ടു പേർക്ക് രോഗീലേപനം നല്കി. ലേപനതൈലത്തിൽ ഒരു വിരൽ ഒന്നിലധികം തവണ മുക്കില്ലെന്ന് ഉറപ്പുവരുത്തും. ശുശ്രൂഷ പൂർണമാക്കിയാൽ ധരിച്ചിരിക്കുന്നവ സുരക്ഷിതമായി അണുവിമുക്തമാക്കും. തൈലം മുക്കാൻ ഉപയോഗിച്ച പഞ്ഞി കത്തിച്ചുകളയും. ഇതിനു പുറമേ രോഗികളുടെ ബന്ധുക്കൾക്കു ഫോണിൽ ആശ്വാസം പകരാനും സമയം കണ്ടെത്തുന്നതായി ഫാ. മാത്യു...

Read More