Author: George Kakkanatt

ട്വിറ്റർ സ്ഥാപകൻ സമ്പത്തിന്‍റെ നാലിലൊന്നു സംഭാവന ചെയ്തു

ന്യൂയോർക്ക്: ട്വിറ്റർ സ്ഥാപകൻ ജായ്ക്ക് ഡോർസി തന്‍റെ സമ്പത്തിന്‍റെ നാലിലൊന്ന് കോവിഡിനെതിരായ പ്രവർത്തനങ്ങൾക്കു സംഭാവന ചെയ്തു. 390 കോടി ഡോളർ (29,500 കോടി രൂപ) ആണ് ഡോർസിയുടെ സമ്പത്തായി ബ്ലും ബർഗ് പട്ടികയിൽ പറയുന്നത്. അതിൽ നൂറുകോടി ഡോളർ (7,550 കോടി രൂപ) മൂല്യമുള്ള ഓഹരികളാണു കോവിഡ് ദുരിതാശ്വാസത്തിനായി ഡോർസി സംഭാവന ചെയ്തത്. ഇതു സന്പത്തിന്‍റെ 28 ശതമാനംവരും. ഡോർസി 2006-ലാണ് ട്വിറ്റർ തുടങ്ങിയത്. പിന്നീട് സ്ക്വയർ എന്ന പേമെന്‍റ് കമ്പനി തുടങ്ങി. പേമെന്‍റിലെ ഓഹരികളിൽ ഒരുഭാഗമാണ് സ്റ്റാർട്ട് സ്മോൾ എന്നൊരു ധർമസ്ഥാപനം ഉണ്ടാക്കി അതിലേക്കു മാറ്റിയത്. 43 വയസുള്ള ഡോർസി പറയുന്നത് കോവിഡ് ദുരിതാശ്വാസം കഴിഞ്ഞാൽ സ്ത്രീവിദ്യാഭ്യാസം പോലുള്ള മേഖലകളിൽ സ്റ്റാർട്ട് സ്മോൾ പ്രവർത്തിക്കും എന്നാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നൻ, ആമസോൺ ഉടമ ജെഫ് ബെസോസ് കോവിഡിന്‍റെ പേരിൽ നൽകിയ സംഭാവന പത്തുകോടി ഡോളറാണ്. ബെസോസിന്‍റെ 13,000 കോടി ഡോളർ സമ്പത്തിന്‍റെ 1300-ൽ ഒരു...

Read More

നിരോധനാജ്ഞ മാനിക്കാതെ ജനങ്ങൾ, മൂന്നാറിൽ ഇന്നു മുതൽ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍

ഇടുക്കി: മൂന്നാറിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതൽ സന്പൂർണ ലോക്ഡൗണ്‍. നിരോധനാജ്ഞ ലംഘിച്ച് ആളുകൾ പുറത്തിറങ്ങുന്ന് പതിവായതോടെയാണ് ജില്ലഭരണകൂടത്തിന്‍റെ കർശന നടപടി. നിർദ്ദേശം ലംഘിച്ച് കുട്ടികൾ പുറത്തിറങ്ങിയാൽ മാതാപിതാക്കൾക്ക് എതിരെ കേസെടുക്കുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങളെല്ലാം ഉച്ചയ്ക്ക് രണ്ടിനു മുൻപ് സാമൂഹിക അകലം പാലിച്ച് വാങ്ങണമെന്നും നിർദേശമുണ്ട്. നിരോധനാജ്ഞ ഏർപ്പെടുത്തി രണ്ടാഴ്ചയായിട്ടും മൂന്നാറിൽ തിരക്കിന് കുറവില്ലാത്തതും അവശ്യ സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന നിരവധിപ്പേർ പതിവായി പുറത്തിറങ്ങുന്നതും കണക്കിലെടുത്താണ് ജില്ലാ ഭരണകൂടം നിയന്ത്രണങ്ങൾ...

Read More

ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയോട് താത്പര്യം കൂടുതലുണ്ട്; വിമർശനങ്ങൾ ആവർത്തിച്ച് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് കാലത്ത് ലോകാരോഗ്യ സംഘടനയ്ക്കെതിരായ കടന്നാക്രമണങ്ങൾ തുടർന്ന് അമേരിക്ക. ഡബ്ല്യുഎച്ച്ഒയ്ക്ക് ചൈനയോട് പ്രത്യേക താത്പര്യമുണ്ടെന്ന് അഭിപ്രായപ്പെട്ടപ്പോൾ തന്നെ എല്ലാവരും വിമർശിച്ചുവെന്നും എന്നാൽ അത് വാസ്തവമാണെന്നും ട്രംപ് ആവർത്തിച്ചു. ബുധനാഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളുടെയടക്കം വിവരങ്ങൾ നൽകുന്നതിനു നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപ് വീണ്ടും ഡ്ബ്ല്യുഎച്ച്ഒയെ രൂക്ഷമായി വിമർശിച്ചത്. ലോകാരോഗ്യ സംഘടനയ്ക്ക് ചൈനയോട് പ്രത്യേക താത്പര്യമുണ്ട് എന്ന തന്നെ ആവർത്തിക്കുന്നു. ഇക്കാര്യത്തേക്കുറിച്ച് അമേരിക്ക കൂടുതൽ പരിശോധനകൾ നടത്തിവരികയാണ്. അതിനു ശേഷം പ്രതിവർഷം നൽകാറുള്ള തുക സംബന്ധിച്ച് തീരുമാനിക്കും- ട്രംപ് പറഞ്ഞു.58 മില്യണ്‍ യുഎസ് ഡോളറാണ് പ്രതിവർഷം അമേരിക്ക ഡബ്ല്യുഎച്ച്ഒയ്ക്ക് നൽകുന്നത്. വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോയും ഇതേ അഭിപ്രായമാണ് പങ്കുവച്ചത്. കാര്യങ്ങളേക്കുറിച്ച് വ്യക്തമായി പഠിക്കുമെന്നും പ്രാഥമിക ഘട്ടത്തിൽ, ട്രംപ് പറഞ്ഞതു പോലെ ഇനി ഫണ്ട് നൽകേണ്ടെന്നാണ് തീരുമാനമെന്നും പോംപിയോ...

Read More

ലോകത്ത് കോവിഡ് മരണം 88,000 കടന്നു

പാരീസ്: ലോകത്ത് കോവിഡ്-19 വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 88,000 കടന്നു. 88,323 പേരാണ് ലോകത്താകമാനം കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് രോഗികളുടെ എണ്ണം 15 ലക്ഷവും കടന്നു. 15,08,965 ഇതുവരെ രോഗം സ്ഥിരീകരിച്ചു. ഇതിൽ 3,29,632 പേർ മാത്രമാണ് രോഗവിമുക്തി നേടിയത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 6,287 പേരാണ് മരിച്ചത്. അമേരിക്കയിലാണ് കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 1,824 പേരാണ് 24 മണിക്കൂറിനിടെ ഇവിടെ മരിച്ചത്. ഇതോടെ അമേരിക്കയിൽ മരണസംഖ്യ 14,665 ആ‍യി. 4,27,079 പേർക്കാണ് ഇവിടെ കൊറോണ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രിട്ടനിൽ 938 മരണങ്ങളും റിപ്പോർട്ട് ചെയ്തു. സ്പെയിനിൽ 747 പേരും ഇറ്റലിയിൽ 542 പേരും രോഗബാധയെ തുടർന്ന് മരണപ്പെട്ടു. ഇന്ത്യയിൽ 18 മരണങ്ങളും റിപ്പോർട്ട്...

Read More

കോവിഡിൽ രാഷ്ട്രീയക്കളി വേണ്ടെന്ന് ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: ആഗോള ജനതയുടെ ആശങ്കയേറ്റി കോവിഡ് വൈറസ് വ്യാപിക്കുന്നതിനിടെ ലോകാരോഗ്യ സംഘടനയ്ക്കെതിരെ അമേരിക്ക നടത്തിയ വിമർശനങ്ങൾക്ക് ഡ്ബ്ല്യുഎച്ച്ഒ തലവന്‍റെ മറുപടി. കോവിഡ് മഹാമാരി ലോകജനതയ്ക്ക് തന്നെ ഭീഷണിയായി മാറിയ ഘട്ടത്തിലൂടെ കടന്ന് പോകുന്പോൾ അതിൽ രാഷ്ട്രീയം കലർത്തരുതെന്ന് ഡ്ബ്ല്യുഎച്ച്ഒ ആവശ്യപ്പെട്ടു. ഡ്ബ്ല്യുഎച്ച്ഒ തലവൻ ഡോ.ടെഡ്രസ് അദനം ഗബ്രിയെയ്സിസ് ആണ് ട്രംപിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ലോകാരോഗ്യ സംഘടനയ്ക്ക് ആരോടും പ്രത്യേക താത്പര്യങ്ങൾ ഇല്ല. എല്ലാ രാജ്യങ്ങളും ഒരുപോലെയാണ്- അദ്ദേഹം പറഞ്ഞു. ദേശീയ- അന്തർദേശിയ തലങ്ങളിൽ ഒരുമയും ഐക്യപ്പെടലുമെല്ലാം വേണ്ട സമയമാണിത്- അദ്ദേഹം ഓർമിപ്പിച്ചു . മറ്റ് രാഷ്ട്രീയക്കളികളെ നമുക്ക് തൽക്കാലം ക്വാറന്ൈ‍റൻ ചെയ്യാമെന്നും ടെഡ്രസ് അദനം ഗബ്രിയെയ്സിസ്...

Read More