Author: George Kakkanatt

കര്‍ഫ്യൂ നിയമം കര്‍ശനമാക്കി അഭ്യന്തര മന്ത്രാലയം, നിലവിലെ പുറത്തിറങ്ങാനുള്ള പാസ് മാറ്റി ഏകീകൃത പാസ് സംവിധാനം നാളെ മുതല്‍ നിലവില്‍ വരും.

റിയാദ് : കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിനായി കര്‍ഫ്യൂ സമയങ്ങളില്‍ അനുവദനീയ സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള നിലവിലെ പാസ് സംവിധാനത്തില്‍ നാളെ മുതല്‍ മാറ്റങ്ങള്‍ വരുത്തി സൗദി അഭ്യന്തരമന്ത്രാലയം ഉത്തരവ് ഇറക്കി. നിലവില്‍ കര്‍ഫ്യൂവിലെ ഇളവ്‌ സമയം അവസാനിക്കുന്ന വൈകീട്ട് മുന്ന് മണി കഴിഞ്ഞുള്ള സമയങ്ങളില്‍ പുറത്ത് ഇറങ്ങണമെങ്കില്‍ നിലവിലെ പാസിന് പകരം പുതിയ ഏകീകൃത പാസ് നിര്‍ബന്ധമാക്കി പാസില്‍ വകുപ്പ് മേധാവിയും ആഭ്യന്തര മന്ത്രാലയ സമിതിയും ഒപ്പു വെക്കണം .അത്തരം പാസുകള്‍ ഉള്ളവര്‍ക്കെ നാളെ (ഏപ്രില്‍ 13) മുതല്‍ സഞ്ചാര സ്വാതന്ത്ര്യo അനുവദിക്കൂ. പാസ്‌ ഇല്ലാത്തവര്‍ക്ക് പതിനായിരം റിയാല്‍ പിഴ അടക്കേണ്ടി വരും.. ജീവനക്കാരെ കൊണ്ടു പോകുന്ന വലിയ വാനുകളിലെയും ബസുകളിലേയും ഡ്രൈവര്‍മാര്‍ക്ക് മാത്രം പാസ് മതി. ബസിലും വാനിലുള്ള ആളുകള്‍ക്ക് വേണ്ട. വാഹനത്തിന്‍റെ സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി ആളുകളെ കൊണ്ട് പോകാന്‍ പാടുള്ളൂ ആരോഗ്യ മന്ത്രാലയം നിഷ്കര്‍ഷിച്ചിട്ടുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണം. അല്ലാത്തപക്ഷം പിഴ അടക്കുമുള്ളവ ചുമത്തും. അത്യാവശ്യ ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങിയവര്‍ കറങ്ങി നടക്കരുത് നടന്നാല്‍ പിഴവീഴും. അവശ്യ വസ്തുക്കള്‍ വാങ്ങി വേഗം വീടണയണം. പുറത്ത് കറങ്ങാനിറങ്ങിയ നിരവധി പേര്‍ക്ക് ഇതിനോടകം പിഴ വീണിട്ടുണ്ട്. രാവിലെ ആറ് മുതല്‍ മൂന്ന് വരെയുള്ള സമയപരിധിയിലും തൊഴില്‍ രേഖകളുള്ളവര്‍ക്കേ പുറത്ത് പോകാനാകൂ. രേഖകള്‍ ഇല്ലാത്തവര്‍ പിടിക്കപെട്ടാല്‍ ഇക്കാമയുടെ കോപ്പി എടുത്തതിന് ശേഷം വിട്ടയക്കുകയും പിന്നിട് അതിലേക്ക് പിഴയുടെ മെസ്സേജ് ലഭിക്കുകയും ചെയ്യും.; മതിയായ രേഖ ഉണ്ടായിട്ടും പിഴചുമത്തുന്ന കേസുകള്‍ ഉണ്ടെങ്കില്‍ അബ്ഷീര്‍ വഴി തന്നെ അപ്പീല്‍ നല്‍കാം, കോവിഡ് നിയന്ത്രണം നടപ്പാക്കുന്നതിനായിട്ടാണ് കര്‍ഫ്യൂ അടക്കമുള്ള കാര്യങ്ങള്‍ നടപ്പാക്കിയത്. പക്ഷെ പല കമ്ബനികളും അനൂകുല്യത്തിന്റെ മറവില്‍ പാസ്സുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്തുകൊണ്ട് പുറത്തിറങ്ങുന്ന പ്രവണത കഴിഞ്ഞ മൂന്ന് നാല് ദിവസമായി കണ്ടുവരുന്നത്‌ മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.അതുകൊണ്ട് തന്നെയാണ് നിയമം കൂടുതല്‍ ശക്തമാക്കിയതും ഏകീകൃത പാസ് സംവിധാനത്തിലേക്ക് നീങ്ങിയത്.പരമാവധി ആളുകള്‍ വീടുകളില്‍ തന്നെ കഴിയണം മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കത്തവര്‍ക്കെതിരെ ശക്തമായ നടപടികള്‍...

Read More

ലോക്ക്ഡൗണ്‍ ലംഘനം: 2149 പേര്‍ അറസ്റ്റില്‍; പിടിച്ചെടുത്തത് 1411 വാഹനങ്ങള്‍

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച്‌ യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2146 പേര്‍ക്കെതിരെ കേസെടുത്തു. 2149 പേര്‍ അറസ്റ്റിലാവുകയും 1411 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ അനാവശ്യമായി നിരത്തിലിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയാണ് സംസ്ഥാന പൊലീസ് സ്വീകരിച്ച്‌ വരുന്നത്. ജില്ല തിരിച്ചുള്ള കണക്കുകള്‍ (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍) തിരുവനന്തപുരം സിറ്റി 36, 35, 23 തിരുവനന്തപുരം റൂറല്‍ 291, 295, 196 കൊല്ലം സിറ്റി 170, 170, 125 കൊല്ലം റൂറല്‍ 220, 222, 191 പത്തനംതിട്ട 187, 201, 154 കോട്ടയം 76, 85, 15 ആലപ്പുഴ 122, 125, 77 ഇടുക്കി 173, 90, 21 എറണാകുളം സിറ്റി 28, 31, 15 എറണാകുളം റൂറല്‍ 125, 123, 57 തൃശൂര്‍ സിറ്റി 81, 99, 57 തൃശൂര്‍ റൂറല്‍ 117, 140, 88 പാലക്കാട് 99, 122, 80 മലപ്പുറം 61, 74, 52 കോഴിക്കോട് സിറ്റി 64, 64, 64 കോഴിക്കോട് റൂറല്‍ 46, 62, 21 വയനാട് 75, 29, 56 കണ്ണൂര്‍ 161, 163, 108 കാസര്‍കോട് 14, 19,...

Read More

ഒടുവിൽ രക്ഷാപാക്കേജുമായി യൂറോപ്യൻ യൂണിയൻ

ബ്രസൽസ്: കോവിഡ് സാന്പത്തിക പ്രതിസന്ധി നേരിടാൻ 500 ബില്യൻ യൂറോയുടെ രക്ഷാ പാക്കേജ് യൂറോപ്യൻ യൂണിയൻ പ്രഖ്യാപിച്ചു. എല്ലാ അംഗരാജ്യങ്ങൾക്കും തൃപ്തികരമായ രക്ഷാപാക്കേജിനായി 15 തവണ നടത്തിയ ചർച്ചകൾ പരായപ്പെട്ട ശേഷമാണ് ഇപ്പോൾ ധാരണയായത്. അഞ്ഞൂറ് ബില്യൻ യൂറോയുടെ താത്കാലിക രക്ഷാപാക്കേജിനു മാത്രമാണ് ചർച്ചയിൽ അംഗീകാരം ലഭിച്ചത്. ഇറ്റലിയും സ്പെയിനും കൊറോണ ബോണ്ടുകൾ പുറപ്പെടുവിക്കണം എന്ന് ആവശ്യപ്പെടുന്നതിനെ ജർമനിയും നെതർലൻഡ്സും...

Read More

മസ്കറ്റ് നിശ്ചലം; ഒമാനിൽ വ്യാപക പരിശോധന

മസ്കറ്റ്: വെള്ളിയാഴ്ച മുതൽ സന്പൂർണ ലോക്ക് ഡൗണിലായ ഒമാൻ തലസ്ഥാനമായ മസ്കറ്റ് നിശ്ചലമായി. നേരത്തേ ലോക്ക് ഡൗണിലായ മത്ര മാർക്കറ്റ് ഉൾപ്പെടുന്ന പ്രദേശത്ത് രോഗം ബാധിച്ച 206-ൽ 160 പേരും പ്രവാസികളാണ്. ഇതിൽ ഏറിയപങ്കും ഇന്ത്യൻ സമൂഹത്തിൽനിന്നാണ്. ഇന്നലത്തെ കണക്കുകൾ പ്രകാരം രോഗബാധിതരുടെ എണ്ണം 546 ആണ്. ഇന്നലെ മാത്രം 62 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ഒരു വിദേശി ഉൾപ്പെടെ മൂന്നുപേരാണ് മരണമടഞ്ഞത്. ആരോഗ്യമന്ത്രാലയത്തിന്‍റെ അറിയിപ്പു പ്രകാരം 1096 പേർ രോഗവിമുക്തരായി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 47 പേരും മസ്കറ്റ് ഗവർണറേറ്റിൽ നിന്നുള്ളവരാണ്. രോഗികളിൽ 368 പേർ മസ്കറ്റിൽ...

Read More

കേരളത്തിന്‍റെ പ്രതിരോധം വിജയം കാണുന്നു; സംസ്ഥാനത്ത് ഇന്ന് രണ്ടു പേർക്ക് മാത്രം കോവിഡ് ബാധ

തിരുവനന്തപുരം: ലോകത്തെ വിറപ്പിച്ച കോവിഡ് വൈറസ് ബാധയ്ക്കെതിരായ കേരളത്തിന്‍റെ പ്രതിരോധ പ്രവർത്തനങ്ങളും മറ്റ് നടപടിക‍ളും വിജയം കാണുന്നു. ഇന്ന് രണ്ടു പേർക്ക് മാത്രമാണ് സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചത്. കണ്ണൂരും പത്തനംതിട്ടയിലുമാണ് ഓരോരുത്തർക്ക് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യമന്ത്രി കെ.കെ.ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. വൈറസ് ബാധിച്ച 36 പേര്‍ കൂടി രോഗമുക്തി നേടി. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും, മലപ്പുറം ജില്ലയിലെ ആറു പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ ഇനി 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.ഇന്ന് രേഗം സ്ഥിരീകരിച്ചവരിൽ കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. 176 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ്...

Read More