Author: George Kakkanatt

കോശി ജോണ്‍ ( പീസ്‌-54) ചിക്കാഗോയില്‍ നിര്യാതനായി

ഷിക്കാഗോ: പത്തനംതിട്ട തോന്ന്യാമല വലിയപറമ്പില്‍ കോശി ജോണ്‍ (പീസ്‌-54) ചിക്കാഗോയില്‍ നിര്യാതനായി. മര്‍ത്തോമസഭയിലെ കാലം ചെയ്ത ഈശോ മാര്‍ തിമോത്തിയോസിന്റെ സഹോദരന്‍ റവ. വി.റ്റി. ജോണിന്റെയും കുഞ്ഞമ്മ ജോണിന്റെയും മകന്‍. ഭാര്യ-ഡെയ്‌സി കോശി. മക്കള്‍- ബേര്‍ഡി (ഏയ്ഞ്ചലാ), ബെറ്റ്‌സി (അനിത), ബെന്‍ജി. സഹോദരങ്ങള്‍: പാഞ്ചി, പ്രകാശ് (ഇരുവരും ചിക്കാഗോ). സംസ്‌ക്കാരം പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്ക്- (224)-678-4840 (പ്രകാശ്) (773)-744-8479...

Read More

മറിയാമ്മ രാജു (72) ടെക്‌സസില്‍ നിര്യാതയായി

സണ്ണിവെയ്ല്‍ (ടെക്‌സസ്): കറ്റാനം കളീക്കത്തറയില്‍ രാജു ബേബിയുടെ ഭാര്യ മറിയാമ്മ രാജു (72) ടെക്‌സസിലെ സണ്ണിവെയ്‌ലില്‍ നിര്യാതയായി. മക്കള്‍: ലിജു ജോണ്‍ പത്തിശേരില്‍, ഷിജു രാജു, ജഫീന്‍. മരുമക്കള്‍: ജോണ്‍ പത്തിശേരില്‍, ഷീന, ഡയാന. കൊച്ചുമക്കള്‍: ജോഷ്വാ, ഒലീവിയ, ജേക്കബ്, എലീന (എല്ലാവരും ടെക്‌സസില്‍). സംസ്കാരം മെയ് ഒമ്പതാം തീയതി ശനിയാഴ്ച രാവിലെ സണ്ണിവെയ്ല്‍ ന്യൂഹോപ് ഫ്യൂണറല്‍ ഹോം...

Read More

30 രാജ്യങ്ങളിലായി 90,000 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് ബാധിച്ചെന്ന് റിപ്പോര്‍ട്ട്

ബേണ്‍: ആഗോള മഹാമാരിയായി പടര്‍ന്നുപിടിച്ച കോവിഡ് വൈറസ് 90,000ലേറെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ബാധിച്ചെന്ന് റിപ്പോര്‍ട്ട്. ഇന്‍റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്സസ് (ഐഎന്‍സി) ആണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. ഇതുവരെ 260ലേറെ നഴ്സുമാര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. 30 രാജ്യങ്ങളിലെ കണക്കുകള്‍ അടിസ്ഥാനപ്പെടുത്തായാണ് ഐഎന്‍സി ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. എല്ലാ രാജ്യങ്ങളുടെയും കണക്കുകള്‍ എടുക്കുന്പോള്‍ 90,000 എന്നത് ഇരട്ടിയോ അതിനുമപ്പുറമോ ആകാനാണ് സാധ്യതയെന്നും ഇന്‍റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്സസ്...

Read More

യുഎസില്‍നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ ഏഴ് വിമാനങ്ങള്‍

ന്യൂയോര്‍ക്ക്: ലോക്ക് ഡൗണിന്‍റെ പശ്ചാത്തലത്തില്‍ അമേരിക്കയില്‍ കുടുങ്ങിപ്പോയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ആദ്യ പട്ടികയില്‍ സര്‍വീസ് നടത്തുന്നത് ഏഴു വിമാനങ്ങള്‍. ന്യൂയോര്‍ക്ക്, സാന്‍ഫ്രാന്‍സിസ്കോ, ഷിക്കാഗോ എന്നിവിടങ്ങളില്‍നിന്ന് രണ്ടു വീതവും വാഷിംഗ്ടണ്‍ ഡിസിയില്‍നിന്ന് ഒരു വിമാനവുമാണു ഡല്‍ഹിയിലേക്കും മുംബൈയിലേക്കും സര്‍വീസ് നടത്തുന്നത്. രോഗികള്‍, പ്രായം ചെന്നവര്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് ആദ്യ പരിഗണന. ആദ്യ വിമാനം വ്യാഴാഴ്ചയോടെ ഉണ്ടാകുമെന്നാണ് അറിയുന്നത്. 1,360 ഡോളറാണ് ടിക്കറ്റിനായി എയര്‍ ഇന്ത്യ ഈടാക്കുന്നത്. ഈ സീസണില്‍ ഇത് അല്പം കൂടുതലാണ്. 14 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള യാത്രയില്‍ വിമാനത്തില്‍ മറ്റ് എന്‍റര്‍ടെയ്ന്‍മെന്‍റോ സര്‍വീസുകളോ ഉണ്ടായിരിക്കില്ല. ഭക്ഷണം യാത്ര പുറപ്പെടുംമുന്പേ യാത്രക്കാര്‍ കരുതണം. രണ്ടു കുപ്പി വെള്ളം വീതം വിമാനത്തില്‍ നല്കും. 300-ല്‍പ്പരം യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടാകുക. അതുകൊണ്ടു സാമൂഹിക അകലം പാലിക്കാന്‍ സാധിക്കില്ല. എന്നാല്‍, യാത്രയിലുടനീളം എല്ലാവരും നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. ആകെ 15,000ത്തില്‍പ്പരം ആളുകളാണു നാട്ടിലേക്കു മടങ്ങിപ്പോകാന്‍ ഇതിനോടകം അമേരിക്കയിലെ വിവിധ കോണ്‍സുലേറ്റുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. അതില്‍ ആയിരത്തിനോടടുത്തു മലയാളികളുമുണ്ട്. വരും ആഴ്ചകളില്‍ കൂടുതല്‍ വിമാന സര്‍വീസുകള്‍ ഉണ്ടാകും. ഷോളി...

Read More