Author: Editorial Team

കാര്‍ തോട്ടില്‍ വീണു; കൈക്കുഞ്ഞടക്കം നാലുപേരെ നാട്ടുകാര്‍ രക്ഷപെടുത്തി; സംഭവം കോട്ടയത്ത്

കോട്ടയം: തിരുവാതുക്കലിനു സമീപമുള്ള പാറേച്ചാലില്‍ കാര്‍ തോട്ടില്‍ വീണു. കൈക്കുഞ്ഞടക്കം കാറിലുണ്ടായിരുന്ന നാലംഗ കുടുംബത്തെ നാട്ടുകാര്‍ രക്ഷപെടുത്തി. ഇന്നലെ രാത്രി 11.30 ഓടെയാണ് അപകതമുണ്ടായത്. തിരുവല്ലാ – എറണാകുളം ഭാഗത്തേയ്ക്ക് സഞ്ചരിച്ച കാറാണ് വഴി മാറി തോട്ടിലേയ്ക്ക് പതിച്ചത്. അരമണിക്കൂറോളം കാര്‍ തോട്ടിലൂടെ ഒഴുകി നടന്നു. കാര്‍ തോട്ടിലേക്ക് വീഴുന്നത് കണ്ട ആളുകള്‍ അലറിവിളിച്ചപ്പോഴാണ് പ്രദേശവാസികള്‍ രക്ഷാപ്രവര്‍ത്തനത്തിറങ്ങിയത്. കാര്‍ പൂര്‍ണമായും വെള്ളത്തില്‍ മുങ്ങാത്തതും ഡോര്‍ എളുപ്പത്തില്‍ തുറക്കാന്‍ സാധിച്ചതും രക്ഷാപ്രവര്‍ത്തനം എളുപ്പമാക്കിയെന്നു നാട്ടുകാര്‍ പറഞ്ഞു. കനത്ത മഴയില്‍ പ്രദേശത്ത് വെള്ളം നിറഞ്ഞിരുന്നതിനാല്‍ റോഡും തോടും തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. ഇതാണ് അപകടത്തിന് കാരണമെന്നു നാട്ടുകാര്‍ പറഞ്ഞു. നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍കൊണ്ട് തലനാരിഴയ്ക്കാണ് വന്‍ ദുരന്തം...

Read More

ഡിഎൻഎ ഫലം വന്നു! കരയ്ക്കടിഞ്ഞ മൃതദേഹം ഇർഷാദിന്‍റേത് തന്നെ

കോഴിക്കോട്: തിക്കോടി കോടിക്കൽ കടപ്പുറത്ത് ജൂലൈ 17ന് കരയ്ക്കടിഞ്ഞ മൃതദേഹം സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇർഷാദിന്‍റേത്. ഡിഎൻഎ പരിശോധനാ ഫലത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാതാപിതാക്കളുടെയും, മൃതദേഹത്തിന്‍റെയും ഡിഎൻഎ പരിശോധനാ ഫലം ഒന്നാണെന്ന് കോഴിക്കോട് റൂറൽ എസ്പി അറിയിച്ചു. കൊലപാതകം എന്ന രീതിയിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. സ്വർണക്കടത്ത് സംഘം തന്നെയാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് പിന്നിൽ നിരവധി ആളുകൾക്ക് പങ്കുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണെന്ന് റൂറൽ എസ്പി അറിയിച്ചു. കോഴിക്കോട്: തിക്കോടി കോടിക്കൽ കടപ്പുറത്ത് ജൂലൈ 17ന് കരയ്ക്കടിഞ്ഞ മൃതദേഹം സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇർഷാദിന്‍റേത്. ഡിഎൻഎ പരിശോധനാ ഫലത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. മാതാപിതാക്കളുടെയും, മൃതദേഹത്തിന്‍റെയും ഡിഎൻഎ പരിശോധനാ ഫലം ഒന്നാണെന്ന് കോഴിക്കോട് റൂറൽ എസ്പി അറിയിച്ചു. കൊലപാതകം എന്ന രീതിയിലാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. സ്വർണക്കടത്ത് സംഘം തന്നെയാണ് ഇർഷാദിനെ തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് പിന്നിൽ നിരവധി ആളുകൾക്ക് പങ്കുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഊർജ്ജിത അന്വേഷണം പുരോഗമിക്കുകയാണെന്ന് റൂറൽ എസ്പി അറിയിച്ചു. മൃതദേഹം ദീപക്കിന്‍റേതാണെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. ഇതേ തുടർന്നാണ് ദീപക്കിന്‍റെ ബന്ധുക്കൾക്ക് മൃതദേഹം വിട്ടു നൽകിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വരുന്ന മുറയ്‌ക്ക് തുടർ നടപടികൾ സ്വീകരിക്കുമെന്നും കോഴിക്കോട് റൂറൽ എസ്പി...

Read More

വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയ്ക്കുള്ള സാധ്യത! മലമ്പുഴ ഡാം തുറന്നു

പാലക്കാട്: മലമ്പുഴ ഡാമിന്‍റെ നാല് ഷട്ടറുകളും തുറന്നു. വൃഷ്ടിപ്രദേശത്ത് ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് ഡാം തുറന്നത്. ഡാമിന്‍റെ നാലു ഷട്ടറുകള്‍ അഞ്ച് സെന്‍റിമീറ്റര്‍ വീതമാണ് തുറന്നത്. വൃഷ്ടിപ്രദേശത്ത് ലഭിക്കുന്ന മഴയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഷട്ടറുകള്‍ തുറക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കും. മുക്കൈപ്പുഴ കല്‍പ്പാത്തിപ്പുഴ, ഭാരതപുഴ എന്നീ നദികളിലേയ്ക്കാണ് ഡാമില്‍നിന്ന് ഒഴുക്കിവിടുന്ന ജലം നേരിട്ടെത്തുക. നദികളുടെ തീരുത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം...

Read More

മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു; പെരിയാർ തീരത്ത് ജാഗ്രത; ടുക്കി ഡാമും തുറക്കുന്നത് പരിഗണനയിലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകൾ 30 സെന്‍റിമീറ്ററാണ് ഉയർത്തിയത്. ആദ്യ രണ്ട് മണിക്കൂറില്‍ 534 ഘനയടി വെള്ളം ഒഴുക്കും. രണ്ട് മണിക്കൂറിന് ശേഷം ഒഴുക്കുന്ന വെള്ളത്തിന്‍റെ അളവ് 1,000 ഘനയടിയായി ഉയർത്തും. മുല്ലപ്പെരിയാറിലെ നിലവിലെ ജലനിരപ്പ് 137.25 അടിയാണ്. ആശങ്കപ്പെടേണ്ടെന്നും എന്നാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ അറിയിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്. എൻഡിആർഎഫ് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം, ഇടുക്കി ഡാമും തുറക്കുന്നത് പരിഗണനയിലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. എന്‍ഡിആര്‍എഫിന്‍റെ രണ്ട് സംഘങ്ങളെ കൂടി ഇടുക്കിയിലേക്ക് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം...

Read More

രാത്രിയോടെ കൂടുതൽ ജലം എത്തിച്ചേരും! ചാലക്കുടി പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ചാലക്കുടി പുഴയിൽ രാത്രിയോടെ കൂടുതൽ ജലം എത്തിച്ചേരുമെന്നു മുന്നറിയിപ്പുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കുകയും അധികൃതരുടെ നിർദേശങ്ങൾ അനുസരിച്ച് മാറിത്താമസിക്കാൻ തയാറാവേണ്ടതുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൃശൂർ, എറണാകുളം ജില്ലകളുടെ താഴ്ന്ന പ്രദേശങ്ങളിലുള്ളവരും ജാഗ്രത പുലർത്തണം. 2018 ലെ പ്രളയകാലത്ത് ആളുകള്‍ മാറിത്താമസിച്ച പ്രദേശങ്ങളിലുള്ളവര്‍ മുഴുവന്‍ ക്യാന്പുകളിലേക്ക് മാറണം. സംസ്ഥാനത്ത് മഴ ശക്തമായി തുടരുകയാണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, കണ്ണൂർ എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് റെഡ് അലർട്ട് പ്രഖ്യപിച്ചിട്ടുണ്ട് .കൊല്ലം , മലപ്പുറം, കോഴിക്കോട് , വയനാട് , കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം പൂർണ്ണമായി ഒഴിവാക്കേണ്ടതുണ്ട്. ലയങ്ങൾ, പുഴകളുടെ തീരങ്ങളിൽ താമസിക്കുന്നവർ, ദുരന്ത സാധ്യത പ്രദേശങ്ങളിൽ ഉള്ളവർ മഴ സാഹചര്യം കണക്കിലെടുത്തു അധികൃതരുടെ നിർദ്ദേശങ്ങൾക്കനുസരിച്ചു മാറി താമസിക്കേണ്ടതാണ്. എല്ലാ ജില്ലകളിലും ക്യാമ്പുകൾ തുറക്കുകയും സൗകര്യങ്ങൾ ഉറപ്പു വരുത്തുകയും ചെയ്തിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി...

Read More