Author: Editorial Team

ദുബായിൽ നിന്നും വയനാട്ടിലെത്തിയ യുവതിക്ക് മങ്കിപോക്സെന്ന് സംശയം! ലക്ഷണങ്ങളോടെ ആശുപത്രിയില്‍ നിരീക്ഷണത്തിൽ

വയനാട്: ദുബായില്‍ നിന്നും വയനാട്ടിലെത്തിയ യുവതി മങ്കിപോക്‌സ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍. ജൂലൈ 15ന് ദുബായില്‍ നിന്നെത്തിയ 38കാരിയാണ് വയനാട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ആശുപത്രിയില്‍ നിരീക്ഷണത്തിൽ കഴിയുന്നത്.ശാരീരിക അസ്വസ്ഥതകളോടെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ ഇവരെ പിന്നീട് വയനാട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും യുവതിയിൽനിന്നും ശേഖരിച്ച സാംപിൾ ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ വൈറോളജി ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ടെന്നും ആരോഗ്യപ്രവർത്തകർ...

Read More

കോമണ്‍വെൽത്ത് ഗെയിംസ്: സങ്കേതിന് വെള്ളി

ബർമിംഗ്ഹാം: കോമണ്‍വെൽത്ത് ഗെയിംസ് ഭാരോദ്വേഹന മത്സരത്തിലെ 55 കിലോഗ്രാം വിഭാഗത്തിൽ ഇന്ത്യയുടെ സങ്കേത് മഹാദേവ് സർഗാർ വെള്ളി മെഡൽ കരസ്ഥമാക്കി. 2022 ഗെയിംസിലെ ഇന്ത്യയുടെ ആദ്യ മെഡലാണിത്. 248 കിലോഗ്രാം ഭാരം ഉയർത്തിയാണ് മഹാരാഷ്ട്ര താരം മെഡൽ നേട്ടത്തിലെത്തിയത്. “സ്നാച്ച്’ അവസരത്തിൽ 113 കിലോയും ” ക്ലീൻ ആൻഡ് ജെർക്ക്’ അവസരത്തിൽ 135 കിലോയും താരം ഉയർത്തി. മലേഷ്യൻ താരമായ ബിബ് അനിക് ഗെയിംസ് റെക്കോർഡായ 249 കിലോ ഉയർത്തി സ്വർണം നേടിയപ്പോൾ ശ്രീലങ്കയുടെ ദിലാന യോദാഗെ 225 കിലോ ഉയർത്തി വെങ്കലം നേടി. ഫൈനൽ മത്സരത്തിനിടെ പരിക്കേറ്റതിനാലാണ് ഇന്ത്യൻ താരത്തിന് വെള്ളി മെഡലിൽ തൃപ്തിപ്പെടേണ്ടി...

Read More

രാഹുല്‍ ഗാന്ധി ‘അങ്ങനെ’ പറഞ്ഞു..! പിന്നാലെ ക്രിക്കറ്റ് താരത്തിനു പരീശിലനം നല്‍കാന്‍ സര്‍ക്കാര്‍

ജയ്പുര്‍: രാഹുല്‍ ഗാന്ധിയുടെ പ്രശംസ നേടിയ കൗമാര ക്രിക്കറ്റ് താരത്തിനു സൗജന്യ പരിശീലനം നല്‍കാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍. കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഭരത് സിംഗ് എന്ന 16 വയസുകാരന്‍റെ ബൗളിംഗ് വീഡിയോ റീട്വീറ്റ് ചെയ്തത്. അത്ഭുത പ്രതിഭയാണെന്നും കൗമാര താരത്തിന്‍റെ സ്വപ്നം സാക്ഷാത്കരിക്കാന്‍ സഹായിക്കാനും രാഹുല്‍ ഗാന്ധി രാജസ്ഥാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് അശോക് ഗെലോട്ട് ഭരത് സിംഗിനെ സന്ദര്‍ശിച്ചു ക്രിക്കറ്റ് അക്കാദമിയിലേക്കു ക്ഷണിച്ചത്. അക്കാദമിയില്‍ താരത്തിന് വിദഗ്ധ പരിശീലനം ലഭിക്കുമെന്നും താമസവും ഭക്ഷണവും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും അദ്ദേഹത്തിന് നല്‍കുമെന്നും മുഖ്യമന്ത്രി...

Read More

ഭാര്യയ്ക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന്..! ഭാര്യയെ മണ്ണെണ്ണയൊഴിച്ച് കത്തിച്ചു; ഭർത്താവ് കസ്റ്റഡിയിൽ

കാസർഗോഡ്: ഭാര്യയെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാസർഗോഡ് ചെറുവത്തൂരിലാണ് സംഭവം. കാര്യങ്കോട് സ്വദേശി മനീഷയാണ് ആക്രമണത്തിന് ഇരയായത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭർത്താവ് പ്രമോദ് പോലീസ് പിടിയിലായി. ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ചെറുവത്തൂർ ടൗണിൽ യുവതി ജോലി ചെയ്തിരുന്ന മെഡിക്കൽ ഷോപ്പിൽ എത്തിയാണ് ഭർത്താവ് ആക്രമണം നടത്തിയത്. ഇവരുടെ കൈകൾക്കും കാലുകൾക്കും പൊള്ളലേറ്റിട്ടുണ്ട്. പിന്നിലെ വാതിലിലൂടെ യുവതി പുറത്തേയ്ക്ക് ഓടിയതിനാൽ കൂടുതൽ പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു. ആക്രമണത്തിനിടെ ഭർത്താവിനും പൊള്ളലേറ്റിട്ടുണ്ട്. ഇയാളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിക്ക് മറ്റൊരാളുമായി അടുപ്പമുണ്ടെന്ന് ആരോപിച്ചാണ് ഭർത്താവിന്‍റെ...

Read More

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് മുന്നറിയിപ്പ്! ഇന്നും നാളെയും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇന്നും നാളെയും ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഞായറാഴ്ച യെല്ലോ അലര്‍ട്ട്. കോട്ടയം, ഇടുക്കി ജില്ലകളില്‍ തിങ്കളാഴ്ച ഓറഞ്ച് അലര്‍ഞ്ച് അലര്‍ട്ട് ആണ്. ചൊവാഴ്ച ഏഴ് ജില്ലകളിലും ബുധനാഴ്ച 11 ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് ചൊവാഴ്ച ഓറഞ്ച് അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ചൊവ്വാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും കാലവര്‍ഷം കനക്കുമെന്നാണ് മുന്നറിയിപ്പ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഇടിമിന്നലിനും സാധ്യതയുണ്ട്. കര്‍ണാടക – തമിഴ്നാട് തീരത്ത് നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ പാത്തിയാണ് മഴയ്ക്ക്...

Read More