Author: Editorial Team

വിവാഹത്തിൽ പങ്കെടുത്തതിൽ തെറ്റില്ല: എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: കുംഭമേളയിലെ പെൺകുട്ടിയുടെ കേരളത്തിൽ നടന്ന വിവാഹത്തിൽ പങ്കെടുത്തതിൽ തെറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. വിവാഹത്തിൽ പങ്കെടുത്തതിൽ നിയമപരമായ പ്രശ്‌നങ്ങളില്ലെന്നും, എല്ലാ രേഖകളും പരിശോധിച്ച ശേഷമാണ് വിവാഹം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. വധൂവരന്മാരുടെ കൈയിലുണ്ടായിരുന്ന ആധാർ കാർഡും പാൻ കാർഡും പോലീസ് പരിശോധിച്ചിട്ടുണ്ടെന്നും രണ്ടിലും ഒരേ ജനനത്തീയതിയാണ് ഉള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിവാഹത്തിൽ പങ്കെടുത്തതിൽ എന്താണ് കുഴപ്പമെന്ന് ചോദിച്ച ഗോവിന്ദൻ ആ വിവാഹം ‘റിയൽ കേരള സ്റ്റോറി’ തന്നെയാണെന്നും വ്യക്തമാക്കി. അതിന്‍റെ ഭാഗമായിത്തന്നെയാണ് വിവാഹത്തിൽ പങ്കെടുത്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പ്രായപൂർത്തിയാകാത്ത പെൺകുട്ടിയല്ലേ എന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് നിയമപരമായ പ്രശ്നമല്ലേ എന്ന് അദ്ദേഹം മറുപടി...

Read More

ചോദ്യം ചെയ്ത പോലീസുകാര്‍ക്ക് മര്‍ദനം: സഹോദരങ്ങള്‍ അറസ്റ്റില്‍

കൊച്ചി: എറണാകുളം നോര്‍ത്ത് പാലത്തിന് സമീപം സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥരെ മര്‍ദിച്ച സഹോദരങ്ങളെ എറണാകുളം നോര്‍ത്ത് പോലീസ് പിടികൂടി. പാലക്കാട് മണ്ണാര്‍ക്കാട് കൈതച്ചിറ മഡോണ വീട്ടില്‍ ജെ. പ്രിന്‍സ് (29), സഹോദരന്‍ ജിന്‍റോ (27) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം നോര്‍ത്ത് സ്റ്റേഷൻ എസ്ഐ എഡ്വേര്‍ഡ് ഗ്ലാഡ്വിന്‍, സിപിഒ ആര്‍. മണികണ്ഠന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ശനിയാഴ്ച വൈകിട്ട് 5.45ഓടെ നോര്‍ത്ത് പാലത്തിന് താഴെയായിരുന്നു സംഭവം. ജോലി തേടി കൊച്ചിയില്‍ എത്തിയതായി പറയുന്ന പ്രതികള്‍ പാലത്തിന് താഴെ ഇരിക്കുകയായിരുന്നു. ഈ സമയം ജീപ്പില്‍ ഇതുവഴി കടന്നുപോയ എസ്‌ഐ എഡ്വേര്‍ഡ് ഗ്ലാഡ്വിന്‍ ഇവിടെ ഇരിക്കരുതെന്നും സ്ഥലമത്ര നല്ലതല്ലെന്നും സഹോദരങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. മാറാമെന്ന് ഇരുവരും പറഞ്ഞതോടെ പോലീസ് സംഘം മടങ്ങി. 15 മിനിറ്റ് കഴിഞ്ഞ് മറ്റൊരു ആവശ്യത്തിനായി തിരിച്ചുവരുമ്പോള്‍ ഇരുവരും അവിടെത്തന്നെയുണ്ടായിരുന്നു. പന്തികേട് തോന്നി വിവരങ്ങള്‍ തിരക്കാന്‍ തുനിഞ്ഞതോടെ സഹോദരങ്ങള്‍ പോലീസിനോട് തട്ടിക്കയറി. തുടര്‍ന്ന് ഇവരെ ജീപ്പില്‍ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതോടെ പ്രതികള്‍ എസ്‌ഐയുടെ കൈ പിടിച്ച് തിരിക്കുകയും മര്‍ദിക്കുകയും ചെയ്തു. ഇതിനിടെ ജീപ്പിന്‍റെ വലതുവശത്തെ മിറര്‍ തകര്‍ന്നു. ഇതില്‍നിന്ന് ചില്ല് കൈക്കലാക്കി പ്രതികള്‍ പോലീസിനു നേരേ തിരിഞ്ഞെങ്കിലും ഇവരെ കീഴ്‌പ്പെടുത്തി. ചില്ല് കൊണ്ടാണ് എസ്‌ഐക്കും സിപിഒയ്ക്കും മുറിവേറ്റത്. പ്രതികള്‍ വയര്‍ലെസിന്‍റെ ആന്‍റിന നശിപ്പിച്ചതായും പോലീസ് പറഞ്ഞു. പിടിയിലായ പ്രിന്‍സ് പോക്‌സോ കേസടക്കം 12ഓളം കേസുകളില്‍ പ്രതിയാണ്. ഇവര്‍ എന്തിനാണ് കൊച്ചിയിലെത്തിയതെന്നും പോലീസ് അന്വേഷിക്കുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്...

Read More

മനുഷ്യക്കടത്ത്; 163 കുട്ടികളെ രക്ഷപ്പെടുത്തി

കട്‌നി: മതിയായ രേഖകളില്ലാതെ ബിഹാറിൽനിന്ന് മഹാരാഷ്‌ട്രയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ച 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി. ബിഹാറിലെ അരാരിയ ജില്ലയിൽ നിന്ന് മഹാരാഷ്‌ട്രയിലെ ലാത്തൂരിലേക്കാണ് കുട്ടികളെ കൊണ്ടുപോയത്. പാറ്റ്ന-പൂന എക്‌സ്പ്രസിലാണ് കുട്ടികളെ കടത്താൻ ശ്രമിച്ചത്. ട്രെയിൻ കട്‌നി റെയിൽവേ സ്റ്റേഷനിലെത്തിയപ്പോൾ റെയിൽവേ പോലീസിന് തോന്നിയ സംശയത്തെതുടർന്ന് നടത്തിയ പരിശോധനയിലാണ്, മതിയായ രേഖകളില്ലാതെയാണ് കുട്ടികളെ കൊണ്ടുപോകുന്നതെന്ന് വ്യക്തമായത്. തുടർന്ന് കുട്ടികളെ കട്‌നി റെയിൽവേ സ്‌റ്റേഷനിൽ ഇറക്കി. കുട്ടികൾക്കൊപ്പമുള്ള മുതിർന്നവരെ ചോദ്യംചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു. സുരക്ഷാനടപടികളുടെ ഭാഗമായി കുട്ടികളെ ആർപിഎഫ് സ്റ്റേഷനിലേക്ക് മാറ്റി. വനിതാ-ശിശുവികസന വകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുട്ടികളുടെ കൗൺസിലിംഗ് പുരോഗമിച്ചുവരികയാണ്. ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ കുട്ടികളുടെ കുടുംബങ്ങളെ ബന്ധപ്പെടാൻ ശ്രമിക്കുകയാണ്. വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ അന്വേഷണം...

Read More

കുട്ടികളുടെ വഴക്ക് സംസാരിച്ചു തീർക്കുന്നതിനിടെ മുതിർന്നവർ തമ്മിൽ ഏറ്റുമുട്ടി; പോലീസ് കേസ്

തിരുവനന്തപുരം: വർക്കലയിൽ കുട്ടികൾ തമ്മിലുണ്ടായ തർക്കത്തിനു പിന്നാലെ മുതിർന്നവർ തമ്മിൽ കൈയാങ്കളി. വർക്കലയിൽ യുവതിയെയും മകനെയും അയൽവാസികളായ ദമ്പതികൾ ചേർന്ന് മർദ്ദിച്ചതായി പരാതി. വർക്കല സ്വദേശിനി ഷൈഫയ്ക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ അയൽവാസിയായ റജീനയ്ക്കും ഭർത്താവിനുമെതിരെ പോലീസ് കേസെടുത്തു. കുട്ടികൾ തമ്മിലുണ്ടായ വഴക്ക് പരിഹരിക്കാനായി സംസാരിക്കുന്നതിനിടെയാണ് അയൽവാസികളായ റജീനയും ഭർത്താവും ചേർന്ന് ഷൈഫയെയും മകനെയും ആക്രമിച്ചത്. തർക്കം രൂക്ഷമായതോടെ റജീനയുടെ ഭർത്താവ് ഷൈഫയുടെ മകനെ ചുടുകട്ട കൊണ്ട് എറിഞ്ഞു വീഴ്ത്തിയതായും പരാതിയിൽ ആരോപിക്കുന്നു. മർദ്ദനത്തിൽ പരിക്കേറ്റ ഷൈഫ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ ഷൈഫ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അയൽവാസികൾ തമ്മിലുള്ള ചെറിയ തർക്കം വധശ്രമത്തിന് സമാനമായ ആക്രമണത്തിൽ കലാശിച്ചതിന്‍റെ ഞെട്ടലിലാണ്...

Read More

തിരുവനന്തപുരത്ത് സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി സ്ഥാപിക്കും

പരവൂര്‍: കേരളത്തില്‍ സെന്‍ട്രല്‍ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (സിഎഫ്എസ്എല്‍) സ്ഥാപിക്കുന്നതിനായി തിരുവനന്തപുരത്ത് സ്ഥലം കണ്ടെത്തിയതായി കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരം തിരുവനന്തപുരത്ത് സ്ഥലം ഇതിനകം നിശ്ചയിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ ബോധിപ്പിച്ചു. ചീഫ് ജസ്റ്റീസ് സൗമന്‍ സെന്‍, ജസ്റ്റീസ് സി. ജയചന്ദ്രന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഫോറന്‍സിക് ലാബുകളില്‍ സയന്‍റിഫിക് ഓഫീസര്‍മാരുടെ കുറവ് മൂലം എന്‍ഡിപിഎസ് (ലഹരിമരുന്ന് കേസ്) വിചാരണകള്‍ വ്യാപകമായി കെട്ടിക്കിടക്കുന്ന സാഹചര്യം ചൂണ്ടിക്കാട്ടി കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അഥോറിറ്റി (കെല്‍സ) സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രത്തിന്‍റെ നിര്‍ണായക അറിയിപ്പ്. കേന്ദ്രത്തിന്‍റെ ഈ നിലപാട് രേഖപ്പെടുത്തിയ കോടതി ഇതുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിച്ചു. സംസ്ഥാനത്തെ ഫോറന്‍സിക് ലാബുകളിലെ പ്രതിസന്ധി പരിഹരിക്കാന്‍ 19 സയന്‍റിഫിക് ഓഫീസര്‍ തസ്തികകള്‍ പുതുതായി സൃഷ്ടിച്ചതായി സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു. ബയോളജി വിഭാഗത്തില്‍ അഞ്ചും കെമിസ്ട്രിയില്‍ മൂന്നും ഡോക്യുമെന്‍റ് വിഭാഗത്തില്‍ 11-ഉം തസ്തികകളാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ ഒഴിവുകള്‍ എത്രയും വേഗം നികത്താന്‍ പബ്ലിക് സര്‍വീസ് കമ്മീഷന് (പിഎസ്‌സി) കോടതി നിര്‍ദേശം നല്‍കി. ഇതുവരെ സ്വീകരിച്ച നടപടികളെക്കുറിച്ച് പിഎസ്‌സി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. കേസ് ജൂണ്‍ രണ്ടാം വാരം കോടതി വീണ്ടും...

Read More