Author: Editorial Team

കേരളത്തിലെ നിർധനരായ 25 കുടുംബങ്ങൾക്ക് ഫൊക്കാന വീട് നിർമിച്ചു നൽകും: ഡോ ബാബു സ്റ്റീഫൻ

തിരുവനന്തപുരം : അമേരിക്കൻ മലയാളികളുടെ ഏറ്റവും വലിയ സംഘടനയായ ഫൊക്കാന കേരളത്തിലെ നിർധനരായ 25 കുടുംബങ്ങൾക്ക് വീട് വച്ചു നൽകുമെന്ന് ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു. ഫൊക്കാന അധ്യക്ഷനായതിനുശേഷം ആദ്യമായി നാട്ടിലെത്തിയ ഫൊക്കാന പ്രസിഡന്‍റ് ഡോ ബാബു സ്റ്റീഫന് തിരുവനന്തപുരം റോട്ടറി ക്ലബിന്‍റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് നൽകിയ സ്വീകരണയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഞാൻ ആദ്യമായി അംഗമായൊരു സംഘടനയാണ് റോട്ടറി ക്ലബ്ബ്. 1980 ലാണ് ഞാൻ അമേരിക്കയിലേക്ക് വിദ്യാർഥിയായി ചേക്കറുന്നത്. ഇന്ന് ഫൊക്കാനയുടെ പ്രസിഡന്‍റാണ്. എന്നിലെ പൊതു പ്രവർത്തനകൻ ജനിച്ചത് എന്‍റെ തിരുവനന്തപുരത്തെ ജീവിതകാലത്തായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അസാധ്യമായി ഒന്നുമില്ലെന്നത് ഞാൻ എന്‍റെ ജീവിതാനുഭവങ്ങളിലൂടെ പഠിച്ചതാണ്. രണ്ട് മാസം മുൻപ് ഫൊക്കാനയുടെ അധ്യക്ഷപദവിയിലേക്ക് മത്സരിക്കുന്നതിനായി അമേരിക്കയിലെ മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും യാത്ര ചെയ്തു. മലയാളിസംഘടനാ നേതാക്കളുമായി നേരിട്ട് സംസാരിച്ചു. ഫൊക്കാനാ തെരഞ്ഞെടുപ്പിൽ എണ്‍പതുശതമാനം വോട്ടുകൾ നേടിയാണ് ഞാൻ വിജയിച്ചത്. എന്നും പാവപ്പെട്ടവർക്കും നിരാലംബർക്കും വേണ്ടി പ്രവർത്തിച്ചിരുന്ന സംഘടനയാണ് ഫൊക്കാന- ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു. അമേരിക്കയിൽ നിരവധി ഇന്ത്യക്കാർ എത്തുന്നുണ്ട്. അതിൽ സ്റ്റുഡന്‍റ്സ് വിസയിലെത്തുന്നവരും എമിഗ്രേഷൻ വിസയിലെത്തുന്നവരുണ്ട്. അമേരിക്കയിലെത്തി നിരവധിപേർ പലരീതിയിൽ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്. ഇവർക്കൊരു കൈതാങ്ങാവാനുള്ള പദ്ധതിയും ഫൊക്കാന ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും ഡോ. ബാബു സ്റ്റീഫൻ പറഞ്ഞു. ഫൊക്കാന ജന. സെക്രട്ടറി ഡോ. കലാ ഷാഹി, ട്രഷറർ ബിജു ജോണ്‍ കൊട്ടാരക്കര, മുൻ വൈ.പ്രസിഡന്‍റ് തോമസ് തോമസ് എന്നിവരും സ്വീകരണ യോഗത്തിൽ പങ്കെടുത്തു. റോട്ടറി ക്ലബ് പ്രസിഡന്‍റ് ഡോ. രഞ്ജിത്ത് പിള്ളയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മുൻ കേന്ദമന്ത്രിയും തിരുവന്തപുരം എംപിയുമായ ഡോ. ശശി തരൂർ മുഖ്യാതിഥിയായിരുന്നു. സിനിമ താരവും നിർമ്മാതാവുമായ ദിനേശ് പണിക്കർ, റോട്ടറി ക്ലബ് സെക്രെട്ടറി സുദീപ്, സുരേഷ് (ക്രീയേഷൻ), ഡോ. മോഹൻ കുമാർ, ഡോ. ലക്ഷ്മി, ജനാർദ്ദനൻ, ഡോ. ജയകുമാർ തുടങ്ങിയ നിരവധി പ്രമുഖർ ചടങ്ങിൽ...

Read More

സദാ കർമ്മനിരതനായി ഫോമാ വൈസ് പ്രസിഡൻറ് സ്ഥാനാർഥി സിജിൽ പാലക്കലോടി

സാക്രമെന്േ‍റാ (കാലിഫോർണിയ): ന്ധകംഫർട്ട് സോണിൽ നിന്നും വിജയം വരുന്നില്ല; അർപ്പണബോധം, സ്ഥിരോത്സാഹം, കഠിനാധ്വാനം എന്നിവയിലൂടെ വലിയ കാര്യങ്ങൾ സംഭവിക്കുന്നുന്ധ. ഈ ഉദ്ധരണിയിൽ മനസുറപ്പിച്ച് കർമ്മത്തിൽ ശ്രദ്ധയൂന്നി വിജയത്തിന്‍റെ പടികൾ ചവുട്ടി കയറി മുന്നേറുന്ന ഒരു സ്ഥിരോത്സാഹിയാണ് സിജിൽ പാലക്കലോടി. കഴിഞ്ഞ 14 വർഷമായി കാലിഫോർണിയായുടെ കാപ്പിറ്റൽ സിറ്റിയായ സാക്രമെന്േ‍റായിൽ സ്ഥിരതാമസമാക്കിയ സിജിലിനെ അറിയാത്ത മലയാളികളില്ല. സാക്രമെന്േ‍റാ റീജണൽ മലയാളീ അസോസിയേഷൻ സെക്രട്ടറി, പ്രസിഡൻറ്, ചെയർമാൻ എന്നീ സ്ഥാനങ്ങൾ വിജയപ്രദമായി പൂർത്തീകരിച്ച് ട്രസ്റ്റീ ബോർഡ് അംഗമായി തുടരുന്ന സിജിൽ മലയാളി മനസ് എന്ന മലയാളം വാരികയുടെ പത്രാധിപർ ആയിരുന്നു. കാലിഫോർണിയയ്ക്കു താമസം മാറുന്നതിനു മുന്പായി സൗത്ത് ഫ്ളോറിഡയിലെ ഏതാനും വർഷത്തെ ജീവിതത്തിനിടയിൽ ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഫ്ളോറിഡ ചാപ്റ്റർ സ്ഥാപക പ്രസിഡൻറ്, നാഷണൽ ജോയിന്‍റ് ട്രഷറർ, സൗത്ത് ഫ്ളോറിഡ നവകേരള അസോസിയേഷൻ ജോയിന്‍റ് സെക്രട്ടറി എന്നീ പദവികളും വഹിച്ചിട്ടുണ്ട്. സംഘടനാ ജ്വരം സിരകളിലൂടെ പായുന്നതിനാൽ വിവിധ സംഘടനകളെ നയിക്കുന്നതിനുള്ള പാടവം തന്‍റെ കർമ്മങ്ങളിലൂടെ തെളിയിച്ച വ്യക്തിയാണ് സിജിൽ. സീറോ മലബാർ കാത്തലിക് കോണ്‍ഗ്രസ് നാഷണൽ പ്രസിഡൻറ്, ഇന്ത്യൻ അസോസിയേഷൻ ഓഫ് സാക്രമെന്േ‍റാ ട്രഷറർ, സീറോ മലബാർ ഷിക്കാഗോ രൂപതാ പാസ്റ്ററൽ കൗണ്‍സിൽ മെന്പർ തുടങ്ങി നിരവധി സംഘടനകളിൽ വിവിധ ഒൗദ്യോഗിക സ്ഥാനങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. തൻറെ സംഘടനാ നേതൃത്വ പാടവവും കർമ്മ നിരതയും നന്നായി അറിയാവുന്ന സാക്രമെന്േ‍റാ റീജണൽ അസോസിയേഷൻ ഓഫ് മലയാളീസ് (ടഅഞഏഅങസർഗം) അംഗങ്ങളാണ് സിജിലിനെ ഫോമാ വൈസ് പ്രസിഡൻറ് സ്ഥാനാർഥിയായി നാമനിർദേശം ചെയ്ത് എൻഡോഴ്സ് ചെയ്തിരിക്കുന്നത്. അതോടൊപ്പം മലയാളി അസോസിയേഷൻ ഓഫ് നോർത്തേണ്‍ കാലിഫോർണിയയും സിജിലിന് പൂർണ പിന്തുണയുമായി കൂടെയുണ്ട്. ഫോമായുടെ പ്രാരംഭ കാലം മുതൽ സജീവ സാന്നിധ്യമായി നിൽക്കുന്ന സിജിൽ ഫോമാ വെസ്റ്റേണ്‍ റീജണ്‍ നാഷണൽ കമ്മറ്റി മെന്പറായും കാൻകൂണ്‍ കണ്‍വൻഷൻ വെസ്റ്റേണ്‍ റീജണ്‍ കോഓർഡിനേറ്റർ ആയും പ്രവർത്തിക്കുന്നു. കാലിഫോർണിയ സ്റ്റേറ്റ് ഡിപ്പാർട്മെന്‍റിൽ ഫിനാൻസ് ഓഫീസറായും ഓഡിറ്ററായും പ്രവർത്തിപരിചയമുള്ള സൗമ്യനായ സിജിൽ ഫിനാൻസിൽ മാസ്റ്റേഴ്സ് ബിരുദധാരിയാണ്. ഒൗദ്യോഗിക ജീവിതത്തിലായാലും കുടുംബ ജീവിതത്തിലായാലും സംഘടനാ പ്രവർത്തനത്തിലായാലും സദാ കർമ്മനിരതനും സ്ഥിരോത്സാഹിയും കഠിനാദ്ധ്വാനിയുമാണ് സിജിൽ. ഫോമാ ഫാമിലി ടീം സ്ഥാനാർഥികളായ ജെയിംസ് ഇല്ലിക്കൽ (പ്രസിഡൻറ്), വിനോദ് കൊണ്ടൂർ (ജനറൽ സെക്രട്ടറി), ജോഫ്റിൻ ജോസ് (ട്രഷറർ), ബിജു ചാക്കോ (ജോയിന്‍റ് സെക്രട്ടറി), ബബ്ലൂ ചാക്കോ (ജോയിന്‍റ് ട്രഷറർ) എന്നിവരോടൊത്ത് വൈസ് പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്ന സിജിൽ എല്ലാ അംഗ സംഘടനാ പ്രതിനിധികളോടും ആവശ്യപ്പെടുന്ന ഒരു കാര്യമേയുള്ളു: ന്ധനിങ്ങളുടെ ഒരു വിലയേറിയ വോട്ടല്ലാതെ മറ്റൊന്നും ഞാൻ നിങ്ങളോടു ആവശ്യപ്പെടുന്നില്ല. നിങ്ങൾ ആഗ്രഹിക്കുന്നതിലും അപ്പുറം എന്‍റെ കഴിവും സമയവും അദ്ധ്വാനവും ഫോമായുടെ പുരോഗതിക്കായി സമർപ്പിക്കുന്നതിന് എനിക്ക് അതിയായ സന്തോഷമേയുള്ളൂ. സമീപ ഭാവിയിൽ ഫോമായുടെ ഒരു ഒൗദ്യോഗിക സ്ഥാനത്തേക്കും ഞാൻ മത്സരിക്കുന്നതല്ല. ഞങ്ങളുടെ ന്ധഫാമിലി ടീംന്ധ സ്ഥാനാർഥികളെ മുഴുവൻ ഒറ്റകെട്ടായി വിജയിപ്പിച്ച് ഫോമായിൽ ഒരു കുടുംബ അന്തരീക്ഷം വികസിപ്പിച്ചെടുക്കാൻ നിങ്ങൾ എല്ലാവരും സഹായിക്കണം.ന്ധ സിജിൽ എല്ലാ ഫോമാ പ്രതിനിധികളോടുമായി...

Read More

മല്ലപ്പള്ളി സംഗമം കുടുംബ സംഗമവും പിക്നിക്കും സെപ്റ്റംബർ മൂന്നിന്

ഹൂസ്റ്റണ്‍ : ഹൂസ്റ്റണിലെ മല്ലപ്പള്ളി നിവാസികളുടെ സംഘടനയായ മല്ലപ്പള്ളി സംഗമത്തിന്‍റെ ഈ വർഷത്തെ കുടുംബ സംഗമവും പിക്നിക്കും സെപ്റ്റംബർ 3 ശനിയാഴ്ച രാവിലെ 10 മുതൽ 2 വരെ ഓയിസ്റ്റർ ക്രീക്ക് പാർക്കിൽവച്ച് നടത്തപ്പെടുമെന്ന് (4033, Hwy 6, Sugaralnd, TX ) പ്രസിഡന്‍റ് ചാക്കോ നൈനാൻ അറിയിച്ചു. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ കഴിഞ്ഞ വർഷങ്ങളിൽ കുടുംബസംഗമവും പിക്നിക്കും നടത്താൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഈ വർഷത്തെ പിക്നിക് വിപുലമായ പരിപാടികളോടെ നടത്തുന്നതിനുള്ള ക്രമീകരണങ്ങളാണ് ചെയ്തിരിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. സംഗമത്തിന്‍റെ എല്ലാ അംഗങ്ങളെയും അഭ്യുദയകാംക്ഷികളെയും കുടുംബസംഗമത്തിലേക്കു സ്വാഗതം ചെയ്യുന്നുവെന്ന് സെക്രട്ടറി റെസ്ലി മാത്യു ട്രഷറർ സെന്നി ഉമ്മൻ എന്നിവർ അറിയിച്ചു കൂടുതൽ വിവരങ്ങൾക്ക്,ചാക്കോ നൈനാൻ (പ്രസിഡന്‍റ്) – 832 661...

Read More

ക്ഷേത്രനടപ്പുരയിലൂടെ ബൈക്കുമായി യുവാവിന്‍റെ പരാക്രമം! ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സുരക്ഷാ വീഴ്ച

ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വന്‍ സുരക്ഷാ വീഴ്ച. പോലീസിന്‍റെയും ദേവസ്വം സെക്യൂരിറ്റി ഉദ്യോഗസ്ഥരുടെയും കണ്ണുവെട്ടിച്ച് ക്ഷേത്രനടപ്പുരയിലൂടെ യുവാവ് ബൈക്കില്‍ കറങ്ങി. സംഭവുമായി ബന്ധപ്പെട്ട് കണ്ടാണശ്ശേരി ആളൂര്‍ പാറമ്പുള്ളി വീട്ടില്‍ പ്രണവ് (31) പിടിയിലായി. ഇയാള്‍ ഓടിച്ച ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി അത്താഴ പൂജ കഴിഞ്ഞ സമയത്താണ് സംഭവം ഉണ്ടായത്. അമിത വേഗതയില്‍ ബൈക്ക് ഓടിച്ച യുവാവ് കിഴക്കേ ഗോപുരം വരെയെത്തി. ക്ഷേത്ര നടയില്‍ ഉണ്ടായിരുന്ന ഭക്തര്‍ ചിതറിയോടി. കിഴക്കേ നടയില്‍ നിന്നും ബൈക്കില്‍ അമിത വേഗതയില്‍ സത്രം ഗേറ്റ് കടന്ന യുവാവ് ദീപസ്തംഭം വരെയെത്തി. അവിടെ ബാരിക്കേഡ് കണ്ടതിനാല്‍ നേരെ തെക്കേ നടപന്തലിലേക്ക് തിരിഞ്ഞു. തെക്കേ നടപന്തലിലെ ഗേറ്റ് അടഞ്ഞു കിടക്കുന്നത് കണ്ട യുവാവ് വാഹനം വെട്ടിച്ചു കൂവളത്തിന് സമീപത്തു കൂടെ പടിഞ്ഞറെ നടയിലെത്തി.  അവിടെ നിന്നും പടിഞ്ഞാറേ നടപ്പന്തലിലൂടെ പാഞ്ഞെങ്കിലും പന്തലിന്‍റെ പടിഞ്ഞാറേ അറ്റത്തുള്ള ബാരിക്കേഡ് കാരണം പുറത്തേക്ക് കടക്കാന്‍ കഴിഞ്ഞില്ല. പടിഞ്ഞാറേ നടപ്പന്തലിലെത്തിയപ്പോള്‍ യുവാവിനെ വ്യാപാരികള്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഏതുസമയത്തും ചുരുങ്ങിയത് 15 സുരക്ഷാ ഉദ്യോഗസ്ഥരെങ്കിലും ഉണ്ടാകാറുള്ള സ്ഥലമാണ് ഗുരുവായൂര്‍ ക്ഷേത്രനട. തോക്കുമായുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ അടക്കം ശ്രദ്ധ തെറ്റിച്ചാണ് യുവാവ് ബൈക്കില്‍ ഈ പരാക്രമം...

Read More

വാവ സുരേഷ് എത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല! കോട്ടയത്ത് ജനവാസമേഖലയില്‍ നിന്ന് രാജവെമ്പാലയെ പിടികൂടി

കോട്ടയം: ആര്‍പ്പൂക്കരയില്‍ ജനവാസമേഖലയില്‍ നിന്ന് പത്തടിയോളം നീളമുള്ള രാജവെമ്പാലയെ വനം വകുപ്പ് പിടികൂടി. ഒരു മാസം മുമ്പ് മലപ്പുറത്ത് നിന്ന് കാറില്‍ കയറിപ്പറ്റിയ പാമ്പാണിത് എന്നാണ് സംശയം. പാമ്പിനെ കണ്ടെത്തിയ സ്ഥലത്തിന്‍റെ സമീപത്തുള്ള സുജിത്ത് കഴിഞ്ഞ മാസം മലപ്പുറത്ത് പോയിരുന്നു. അന്ന് നിലമ്പൂര്‍ വഴിക്കടവ് ചെക്‌പോസ്റ്റിന് സമീപത്ത് വച്ച് ഒരു പാമ്പ് സുജിത്തിന്‍റെ കാറില്‍ കയറിയതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു.സംശയത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പാമ്പിനെ കണ്ടെത്തിയിരുന്നില്ല. എന്നാല്‍ കഴിഞ്ഞ ദിവസം സുജിത്തിന്‍റെ വീടിന്‍റെ സമീപത്തുനിന്ന് കൂറ്റന്‍ പാമ്പിന്‍ പടം കണ്ടെത്തിത്തോടെ വാവ സുരേഷ് എത്തി വീടും കാറും വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും പാമ്പിനെ കണ്ടത്തോടെ വനംവകുപ്പിനെ എത്തി പാമ്പിനെ...

Read More