Author: Editorial Team

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്‍റെ വിവരം നൽകിയാൽ 25 ലക്ഷം ഇനാം

ന്യൂഡൽഹി: അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിനെക്കുറിച്ചു വിവരം നൽകുന്നവർക്ക് ഇന്ത്യയുടെ ദേശീയ അന്വേഷണ ഏജൻസി 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചു. ദാവൂദിന്‍റെ സഹോദരൻ ഹാജി അനീസ് എന്ന അനീസ് ഇബ്രാഹിം, അടുത്ത കൂട്ടാളികളായ ടൈഗർ മേമൻ (ഇബ്രാഹിം മുഷ്താക് അബ്ദുൾ റസാഖ് മേമൻ), ജാവേദ് പട്ടേൽ (ജാവേദ് ചിക്ന) എന്നിവരെക്കുറിച്ചു വിവരം നൽകുന്നവർക്കും 15 ലക്ഷം രൂപ വീതവും ഛോട്ടാ ഷക്കീലിനെ (ഷക്കീൽ ഷെയ്ഖ്) കുറിച്ചുള്ള വിവരത്തിന് 20 ലക്ഷം രൂപയും എൻഐഎ പാരിതോഷികം നൽകും. ദാവൂദ് ഇബ്രാഹിമിന്‍റെ തലയ്ക്ക് ഐക്യരാഷ്‌ട്രസഭ 2003ൽ രണ്ടരക്കോടി ഡോളർ (25 ദശലക്ഷം) ഇനാം പ്രഖ്യാപിച്ചിരുന്നു. ജെയ്ഷെ മുഹമ്മദ് തലവൻ മൗലാന മസൂദ് അസ്ഹർ, ലക്ഷർ ഇ തോയിബ തലവൻ ഹാഫിസ് സഈദ്, ഹിസ്ബുൾ മുജാഹിദീൻ സ്ഥാപകൻ സഈദ് സലാഹുദീൻ, സഹായി അബ്ദുൾ റൗഫ് അസ്ഗർ എന്നിവർക്കൊപ്പമാണ് ദാവൂദിനെയും യുഎൻ ഭീകരനേതാക്കളുടെ പട്ടികയിൽ ഉൾപ്പെടുത്തി വിലയിട്ടത്. ഇന്ത്യയെ നടുക്കിയ 1993ലെ മുംബൈ സ്ഫോടന പരന്പര അടക്കം ഇന്ത്യയിലെ നിരവധി ഭീകരാക്രമണ കേസുകളിൽ പ്രതികളാണ് ദാവൂദ് ഇബ്രാഹിമും സഹായികളും. കഴിഞ്ഞ ഫെബ്രുവരിയിൽ ദാവൂദിനെതിരേ എൻഐഎ പുതിയ കേസെടുത്തിരുന്നു. പാക് ചാരസംഘടന ഐഎസ്ഐയുടെയും ഭീകരസംഘടനകളുടെയും സഹായത്തോടെ ഇന്ത്യയിലെ പ്രമുഖ രാഷ്‌ട്രീയ നേതാക്കളെയും വ്യവസായികളെയും കൊലപ്പെടുത്താൻ ദാവൂദിന്‍റെ ഡി എന്ന കന്പനി ഇന്ത്യയിൽ പ്രത്യേക യൂണിറ്റ് സ്ഥാപിച്ചതായി വിവരം കിട്ടിയതിനെ തുടർന്നായിരുന്നു പുതിയ കേസ്. ഇന്ത്യയിലെ പല കള്ളപ്പണ ഇടപാടികളിലും ദാവൂദിന്‍റെ കൈയുള്ളതായി ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്. ദാവൂദുമായി കള്ളപ്പണ ഇടപാട് നടത്തിയെന്ന് ആരോപിച്ച് മഹാരാഷ്‌ട്രയിലെ മുൻ ന്യൂനപക്ഷ മന്ത്രി നവാബ് മാലിക്കിനെ കഴിഞ്ഞ ഫെബ്രുവരിയിൽ ഇഡി അറസ്റ്റ്...

Read More

സമുദ്രമേഖലയിലെ വെല്ലുവിളികള്‍കള്‍ക്കുള്ള രാജ്യത്തിന്റെ ഉത്തരം! ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു

കൊച്ചി: ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച ആദ്യ വിമാനവാഹിനി കപ്പല്‍ ഐഎന്‍എസ് വിക്രാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമര്‍പ്പിച്ചു. ഒരു ലക്ഷ്യവും അസാധ്യമല്ലെന്ന് വിക്രാന്ത് തെളിയിച്ചെന്നും കൊച്ചി കപ്പല്‍ശാലയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. വിക്രാന്തിലൂടെ ഭാരതം ലോകത്ത് മുന്‍നിരയിലേക്കെത്തി. വിക്രാന്ത് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ സ്വാധീനം ശക്തിപ്പെടുത്തുമെന്നും സമുദ്രമേഖലയിലെ വെല്ലുവിളികള്‍കള്‍ക്കുള്ള രാജ്യത്തിന്റെ ഉത്തരമാണിതെന്നും മോദി കൂട്ടിച്ചേര്‍ത്തു. ഉദ്യമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച തൊഴിലാളികള്‍ അടക്കമുള്ള എല്ലാവര്‍ക്കും പ്രധാനമന്ത്രി അഭിനന്ദനങ്ങള്‍ നേര്‍ന്നു. വിക്രാന്ത് സ്വയം പര്യാപ്തതയുടെ പ്രതീകമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. രാജ്യത്തിനു അഭിമാനനേട്ടമാണിതെന്നു നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍.ഹരികുമാര്‍ വ്യക്തമാക്കി. ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് പ്രധാനമന്ത്രിയെ ചടങ്ങിലേയ്ക്ക് സ്വീകരിച്ചത്. കപ്പലിനു മുന്‍വശത്തെ ഡെക്കില്‍ പ്രധാനമന്ത്രി ദേശീയ പതാക ഉയര്‍ത്തി. പുതിയ നാവിക പതാകയും(നിഷാന്‍), കമ്മീഷനിംഗ് ഫലകവും മോദി അനാഛാദനം ചെയ്തു. കൊച്ചി കപ്പല്‍ശാലയില്‍ നിര്‍മിച്ച ഈ യുദ്ധക്കപ്പലിന് 262.5 മീറ്റര്‍ നീളവും 63 മീറ്റര്‍ വീതിയും 59 മീറ്റര്‍ ഉയരവുമുണ്ട്. മുകളിലെ ഡെക്കില്‍ 10 യുദ്ധവിമാനങ്ങളും താഴെ 20 വിമാനങ്ങളും വിന്യസിക്കാന്‍ശേഷിയുള്ളതാണ് വിക്രാന്ത്. നിര്‍മാണച്ചെലവ് 20,000 കോടി...

Read More

ആശുപത്രിയുടെ മുന്നിൽ ചികിത്സ കിട്ടാത്തെ അമ്മയുടെ മടിയിലിരുന്ന് അഞ്ച് വയസുകാരൻ മരിച്ചു

ഭോപ്പാൽ: മധ്യപ്രദേശില്‍ ചികിത്സ കിട്ടാതെ അഞ്ച് വയസുകാരൻ മരിച്ചു. ആശുപത്രിക്ക് മുന്നില്‍ അമ്മയുടെ മടിയില്‍ കിടന്നായിരുന്നു കുട്ടിയുടെ മരണം. മധ്യപ്രദേശിലെ ജബല്‍പുരിലാണ് സംഭവം. ആശുപത്രിക്ക് മുന്നില്‍ മണിക്കൂറുകളോളം കാത്തിരുന്നിട്ടും ഡോക്ടര്‍മാര്‍ ആരും കുട്ടിയെ പരിശോധിക്കാനായി എത്തിയില്ല. ഒടുവില്‍ മാതാപിതാക്കള്‍ നോക്കി നില്‍ക്കെ അമ്മയുടെ കൈയില്‍ കിടന്ന് കുഞ്ഞ് മരിക്കുകയായിരുന്നു. കുഞ്ഞ് മരിച്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ആശുപത്രിയിലെ ഡോക്ടറോ മെഡിക്കല്‍ ഓഫീസറോ എത്തിയില്ലെന്ന് പ്രദേശവാസികള്‍...

Read More

അമേരിക്കയിലെ സ്കൂളിൽ കത്തിക്കുത്ത്: ഒരു വിദ്യാർഥി മരിച്ചു

നോർത്ത് കരോലൈന: അമേരിക്കയിലെ നോർത്ത് കരോലൈന സംസ്ഥാനത്തെ സ്കൂളിലുണ്ടായ കത്തിയാക്രമണത്തിൽ ഒരു വിദ്യാർഥി മരിച്ചു. പരിക്കേറ്റ രണ്ട് വിദ്യാർഥികളെ അശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാക്ക്സൻവില്ലിലെ നോർത്ത്സൈഡ് ഹൈസ്കൂളിൽ വ്യാഴാഴ്ച രാവിലെ ഏഴിനാണ്(അമേരിക്കൻ സമയം) സംഭവം നടന്നത്. വിദ്യാർഥികൾ തമ്മിലുള്ള തർക്കം സംഘർഷത്തിലേക്ക് നീങ്ങുകയും കത്തിക്കുത്തിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിൽ ഒരു വിദ്യാർഥിയെ അറസ്റ്റ് ചെയ്തതായും വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ്...

Read More

സ്‌കൂള്‍ ബസില്‍ നിന്നും എല്‍കെജി വിദ്യാര്‍ഥിനി തെറിച്ചുവീണു; രക്ഷപ്പെട്ടത് തലനാഴിരയ്ക്ക്

ആലുവ: ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസില്‍ നിന്നും തെറിച്ചു വീണ വിദ്യാര്‍ഥിനി അത്ഭുതകരമായി രക്ഷപ്പെട്ടു. സ്‌കൂള്‍ ബസിന്‍റെ എമര്‍ജന്‍സി വാതിലൂടെയാണ് കുട്ടി റോഡിലേക്ക് തെറിച്ചുവീണത്. ആലുവ സ്വദേശി യൂസഫിന്‍റെ മകള്‍ എല്‍കെജി വിദ്യാര്‍ഥി ഫൈസയാണ് അപകടത്തില്‍പെട്ടത്.റോഡിലേക്ക് തെറിച്ച വീണ കുട്ടിയെ കണ്ട് പുറകെ വന്ന ബസ് ഡ്രൈവര്‍ ബ്രേക്കിട്ടതിനാല്‍ വന്‍ ദുരന്തം ഒഴിവായി, ആലുവ വഴുങ്ങാട്ടുശ്ശേരി അല്‍ഹിന്ദ് സ്‌കൂളിന്‍റെ ബസില്‍ നിന്നാണ് കുട്ടി പുറത്തേക്ക് വീണത്. ഓടിയെത്തിയ നാട്ടുകാര്‍ കൈകാണിച്ച് പുറകേ വന്ന വാഹനങ്ങളെ നിര്‍ത്തിച്ചതിനാലുമാണ് അപകടത്തില്‍ നിന്നും കുട്ടി...

Read More