Author: Editorial Team

കോവിഡ് കാലത്ത് ഡോളോ മരുന്ന്‌ കുറിക്കാൻ ഡോക്ടർമാർക്ക് ആയിരം കോടി! മെഡിക്കൽ റെപ്രസന്‍റേറ്റീവ്സിന്‍റെ സംഘടന സുപ്രീം കോടതിയിൽ അറിയിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് പാരസെറ്റമോൾ മരുന്നായ ഡോളോയുടെ നിർമാതാക്കൾ ഡോക്ടർമാർക്ക് സൗജന്യങ്ങൾ നൽകാൻ ചെലവഴിച്ചത് 1000 കോടി രൂപ. മെഡിക്കൽ റെപ്രസന്‍റേറ്റീവ്സിന്‍റെ സംഘടന സുപ്രീം കോടതിയിൽ അറിയിച്ചതാണ് ഇക്കാര്യം. ഡോളോ വ്യാപകമായി ഉപയോഗിക്കാൻ ഡോക്ടർമാർക്കും മെഡിക്കൽ റെപ്രസന്‍റേറ്റീവുമാർക്കും കമ്പനി വൻതോതിൽ സൗജന്യങ്ങൾ നൽകി. ഡോളോ 650 എംജി ഉപയോഗിക്കാൻ 1000 കോടി രൂപയുടെ സൗജന്യമാണ് ഡോളോ കമ്പനി നൽകിയതെന്ന് ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്‍റേറ്റീവ്സ് അസോസിയേഷൻ ഓഫ് ഇന്ത്യക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് പരീഖ് കോടതിയിൽ അറിയിച്ചു. വിവേകരഹിതമായാണ് ഡോക്ടർമാർ ഡോളോ നിർദേശിക്കുന്നതെന്നും പരീഖ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിന്‍റെ റിപ്പോർട്ട് ഉദ്ധരിച്ച് പറഞ്ഞു. ഇത്തരം സമ്പ്രദായങ്ങളെ നിരോധിക്കുന്ന നിയമമോ നിയന്ത്രണമോ നിലവിൽ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാദത്തിനിടെ തനിക്കും കോവിഡ് കിടക്കയിൽ ഡോളോ ലഭിച്ചത് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ഓർത്തു. കോവിഡ് ബാധിതനായി ചികത്സയിൽ കഴിയുന്ന വേളയിൽ തനിക്കും നൽകിയിരുന്നത് ഡോളോ 650 ആയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പരീഖിന്‍റെ വാദങ്ങൾ കേട്ട ശേഷം ജസ്റ്റീസുമാരായ ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് ഇത് ഗുരുതരമായ പ്രശ്നമാണെന്ന് നിരീക്ഷിച്ചു. മരുന്നുകൾക്ക് പ്രചാരണം നൽകുന്നതിന് ഡോക്ടർമാർക്കും മറ്റും ഫർമസ്യൂട്ടിക്കൽ കമ്പനികൾ സൗജന്യങ്ങൾ നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഗൗരവമേറിയ ഈ വിഷയത്തിൽ പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നാടാരാജിനോട് സുപ്രീം കോടതി നിർദേശിച്ചു. ഈ ആരോപണത്തെക്കുറിച്ച് പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി...

Read More

അവരെ അറിയില്ല, അവരുടെ ഫോട്ടോ പോലും താനിത് വരെ കണ്ടിട്ടില്ല..! തനിക്കെതിരായപീഡനപരാതിക്ക് പിന്നിൽ ദീലീപിന്‍റെ സുഹൃത്തുക്കൾ; സംവിധായകൻ ബാലചന്ദ്രകുമാർ പറയുന്നത് ഇങ്ങനെ…

കൊച്ചി: തനിക്കെതിരായ വ്യാജ പീഡന പരാതിക്ക് പിന്നിൽ നടൻ ദിലീപിന്‍റെ സുഹൃത്തുക്കളാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ദിലീപിന്‍റെ ഫാൻസ് അസോസിയേഷന്‍റെ ഒരു ഭാരവാഹി അതിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ദിലീപിന്‍റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിനും ഇതിൽ പങ്കുണ്ട്. ദിലീപിന് വേണ്ടി ചാനലിൽ വന്നിരുന്ന് ഘോരഘോരം പ്രസംഗിച്ച ഒരാൾക്കും ഒരു ഓൺലൈൻ മാധ്യമ സ്ഥാപനത്തിന്‍റെ ഉടമയ്ക്കും ഇതിൽ പങ്കുണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. എഫ്ഐആർ വഴി എനിക്ക് പരാതിക്കാരിയുടെ പേരും വിലാസവും മാത്രമാണ് അറിയാമായിരുന്നത്. അന്വേഷണത്തിൽ അവർ പല സ്ഥലത്ത് പല പേരുകളിൽ പല പ്രായത്തിലാണ് പ്രവർത്തിച്ചതെന്നാണ് കണ്ടത്. അവരെ അറിയില്ല. അവരുടെ ഫോട്ടോ പോലും താനിത് വരെ കണ്ടിട്ടില്ല. തന്നെ അറസ്റ്റ് ചെയ്താൽ ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്യും. തന്നെ അവരുടെ കൈയ്യകലത്തിൽ കിട്ടാനായിരുന്നു ശ്രമമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. നിയമപരമായി ഏതറ്റം വരെയും പോകാൻ താൻ തയാറാണ്. അത് പോവും. സത്യം പറയുന്നവന് ഒരു വാക്കേ പറയാനാവൂ. ഏതറ്റം വരെ പോയാലും താൻ ആ പറഞ്ഞതിൽ ഉറച്ച് നിൽക്കുമെന്നും അദ്ദേഹം...

Read More

മലയാളികളുടെ ശ്രദ്ധയ്ക്ക്, വെളുത്തതൊന്നും പാലല്ല..! തമിഴ്നാട്ടില്‍ നിന്നെത്തിയ 12,750 ലിറ്റര്‍ പാല്‍ പിടികൂടി

പാലക്കാട്: കേരളാ തമിഴ്നാട് അതിര്‍ത്തിയില്‍ മായം കലര്‍ന്ന പാല്‍ പിടികൂടി. തമിഴ്നാട്ടില്‍ നിന്നെത്തിയ 12,750 ലിറ്റര്‍ പാലാണ് പിടികൂടിയത്. പ്രാഥമിക പരിശോധനയില്‍ പാലില്‍ യൂറിയ കലര്‍ത്തിയതായി കണ്ടെത്തി. ക്ഷീര വികസന വകുപ്പ് മീനാക്ഷിപുരത്ത് നടത്തിയ പരിശോധനയിലാണ് പാലില്‍ മായം കലര്‍ത്തിയതായി കണ്ടെത്തിത്. തുടര്‍ നടപടിക്ക് പാല്‍ ടാങ്കര്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്...

Read More

ആ ബോട്ട്‌ ഓസ്ട്രേലിയൻ ദമ്പതികളുടേത്! ബോട്ടില്‍ മൂന്ന് എകെ 47 തോക്കുകളും ബുള്ളറ്റും രേഖകളും; മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസ് പറയുന്നത് ഇങ്ങനെ…

മുംബൈ: മഹാരാഷ്ട്ര തീരത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബോട്ട് ഓസ്ട്രേലിയൻ ദമ്പതികളുടേതാണെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസ്. എഞ്ചിൻ തകാറിനെ തുടർന്നാണ് ബോട്ട് ഉപേക്ഷിച്ചതെന്നും തീവ്രവാദപ്രവർത്തനങ്ങളുമായി ഇതിന് ബന്ധമില്ലെന്നും ഫഡ്നാവിസ് പറഞ്ഞു. ബോട്ടിൽനിന്ന് മൂന്ന് എകെ 47 തോക്കുകളും ബുള്ളറ്റും രേഖകളും കണ്ടെടുത്തിരുന്നു. പ്രഥമദൃഷ്‌ട്യാ ഭീകരവാദപ്രവർത്തനവുമായി ബന്ധം കാണുന്നില്ല, എന്നാൽ‌ എന്തുകൊണ്ടാണ് ബോട്ടിൽ ആയുധങ്ങൾ സൂക്ഷിച്ചതെന്ന് വ്യക്തമല്ലെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു. അന്വേഷണം പുരോഗമിക്കുകയാണ്. ഇപ്പോൾ ഇതിന്‍റെ ഒരുവശവും തള്ളിക്കളയാനാവില്ല. എന്നാൽ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഫഡ്നാവിസ് അറിയിച്ചു. റായ്ഗഡിലെ ഹരിഹരേശ്വര്‍ കടല്‍തീരത്താണ് ബോട്ട് കണ്ടത്. ലേഡി ഹാൻ എന്ന ബോട്ട് ഓസ്‌ട്രേലിയൻ പൗരയായ ഹന ലോണ്ടർഗന്‍റെ ഉടമസ്ഥതയിലുള്ളതാണ്. ഇവരുടെ ഭർത്താവ് ജെയിംസ് ഹാർബെർട്ട് ക്യാപ്റ്റനാണ്. മസ്കറ്റ് വഴി യൂറോപ്പിലേക്ക് പോകുകയായിരുന്ന ബോട്ട് ജൂൺ 26 ന് ആണ് തകരാറിലായത്. അന്ന് ഉച്ചയോടെ തന്നെ ബോട്ടിലെ ജീവനക്കാരെ രക്ഷപെടുത്തിയിരുന്നു. എന്നാൽ ബോട്ട് വലിച്ചുകൊണ്ടുപോകാൻ കഴിയാത്തതിനാൽ കടലിൽ തന്നെ ഉപേക്ഷിക്കുകയായിരുന്നു. അതാണ് മഹാരാഷ്ട്ര തീരത്ത് അടിഞ്ഞത്. തീരത്ത് സുരക്ഷ ശക്തമാക്കുകയും പ്രദേശത്ത് അതീവ ജാഗ്രതാ നിർദേശം നൽകുകയും...

Read More

ആരാണ് ബൈക്കിലെത്തിയ രണ്ടുപേര്‍ ? അവധിക്ക് നാട്ടിലെത്തിയ സൈനികൻ വെടിയേറ്റു മരിച്ചു

പാറ്റ്ന: ബിഹാറിന്‍റെ തലസ്ഥാനമായ പാറ്റ്നയിൽ തിരക്കേറിയ സ്ഥലത്ത് കവർച്ചാശ്രമം തടയുന്നതിനിടെ സൈനികൻ വെടിയേറ്റു മരിച്ചു. രാഘ്പുരിലെ ചന്ദ്പുര സ്വദേശിയായ ബബ്ലു കുമാർ ആണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ രണ്ടുപേരാണ് സൈനികനെ വെടിവച്ചുവീഴ്ത്തിയത്. ബുധനാഴ്ച അർധരാത്രിയോടെ പാറ്റ്നയിലെ കങ്കർബാഗിന് സമീപമായിരുന്നു ആക്രമണം. പട്‌ലിപുത്ര റെയിൽവെ സ്റ്റേഷനിലേക്ക് സഹോദരനൊപ്പം ബൈക്കിൽ പോകുകയായിരുന്നു ബബ്ലു കുമാർ. ഈ സമയം ബൈക്കിലെത്തിയ രണ്ടുപേർ സ്ഥലം സംബന്ധിച്ച് വിവരം തിരക്കി. ഇവരെ സഹായിക്കാൻ ബബ്ലു കുമാർ ബൈക്ക് നിർത്തിയപ്പോൾ കവർച്ചയ്ക്കുശ്രമം ഉണ്ടായി. കവർച്ചാശ്രമം തടഞ്ഞതോടെ മോഷ്ടാക്കൾ ബബ്ലു കുമാറിന്‍റെ തലയിൽ നിറയൊഴിച്ചു. സംഭവസ്ഥലത്തു തന്നെ ബബ്ലു കുമാർ മരിച്ചു. സഹോദരനു നേരെയും ആക്രമണം ഉണ്ടായെങ്കിലും പരിക്കേൽക്കാതെ...

Read More