Author: Editorial Team

രണ്ടാം റാങ്കുകാരന്‍ ‘പണി’കൊടുത്തു! പ്രിയ വർഗീസിന്‍റെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: പ്രിയ വർഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായുള്ള നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി. പട്ടികയിലെ രണ്ടാം റാങ്കുകാരന്‍ ഡോ. ജോസഫ് സ്കറിയ നല്‍കിയ ഹര്‍ജിയിലാണ് നടപടി. നിയമനത്തിലെ എല്ലാ തുടർ നടപടികളും നിർത്തിവയ്ക്കാനാണ് കോടതി ഉത്തരവിട്ടത്. ഈ മാസം 31 വരെയാണ് നടപടി. ഗവർണർ, വിസി എന്നിവർക്കും കോടതി നോട്ടീസ് അയച്ചു. യുജിസിയെ കക്ഷി ചേർക്കാനും നിർദേശിച്ചു.  നിയമന നടപടികളെല്ലാം സ്റ്റേ ചെയ്ത് പട്ടിക പുനക്രമീകരിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പ്രിയയുടെ നിയമനത്തില്‍ ഗുരുതര വീഴ്ചകളുണ്ടായിട്ടുണ്ട്, സ്വജനപക്ഷപാതപരമായിരുന്നു നിയമനമെന്നും ഹര്‍ജിയില്‍...

Read More

സൈഡ് കൊടുത്തില്ലെന്ന് കരുതി ഇങ്ങനെയൊക്കെ ചെയ്യാമോ? കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ

തൃശൂർ: കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലെറിഞ്ഞ യുവാവ് അറസ്റ്റിൽ. കുന്നംകുളം സ്വദേശി ജാനി (30 ) ആണ് അറസ്റ്റിലായത്. തൃശൂർ നഗരത്തിൽവച്ച് നാലു കെഎസ്ആർടിസി ബസുകൾക്ക് നേരെയാണ് ഇയാൾ കല്ലെറിഞ്ഞത്. സൈഡ് കൊടുക്കാത്തതിന്‍റെ വൈരാഗ്യമാണ് കല്ലെറിയാൻ കാരണമെന്നാണ് പോലീസ് പറയുന്നത്. കുന്നംകുളത്തെ മെഡിക്കൽ ഷോപ്പ് ഉടമയാണ്...

Read More

ചോദ്യം ചെയ്യാൻ വിളിപ്പിച്ചു..! പോലീസ് സ്റ്റേഷനിൽ നായയുമായി എത്തി മധ്യവയസ്കന്‍റെ അതിക്രമം

തൃശൂർ: പോലീസ് സ്റ്റേഷനിൽ നായയുമായി എത്തി മധ്യവയസ്കന്‍റെ അതിക്രമം. തൃശൂർ കണ്ടാണശേരി പോലീസ് സ്റ്റേഷനിലാണ് സംഭവം. സംഭവത്തിൽ കൂനംമുച്ചി സ്വദേശി വിൻസെന്‍റ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വാഹനാപകടക്കേസുമായി ബന്ധപ്പെട്ടാണ് ഇയാളെ വിളിപ്പിച്ചത്. വളർത്തുനായയുമായാണ് ഇയാൾ സ്റ്റേഷനിൽ എത്തിയത്. ഇതിനിടെ പോലീസുകാരോട് തട്ടിക്കയറുകയും ഒരു പോലീസുകാരനെ...

Read More

ഇന്ത്യയില്‍ ചാവേറാക്രമണം നടത്താന്‍ ലക്ഷ്യമിട്ട ഭീകരനെ പിടികൂടി റഷ്യ

മോസ്‌കോ: ഇന്ത്യയില്‍ ചാവേറാക്രമണം നടത്താന്‍ ലക്ഷ്യമിട്ട ഐഎസ് ഭീകരനെ പിടികൂടി റഷ്യ. ഇന്ത്യയിലെ ഭരണപക്ഷത്തുള്ള ഉന്നതനേതാവിനെ ലക്ഷ്യം വച്ച് ആക്രമണം നടത്താനായിരുന്നു ഇയാളുടെ പദ്ധതിയെന്നു റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ സ്പൂട്‌നിക്ക് റിപ്പോര്‍ട്ട് ചെയ്തു. റഷ്യയുടെ സുരക്ഷാ ഏജന്‍സിയായ ഫെഡറല്‍ സെക്ക്യൂരിറ്റി സര്‍വീസാണ് ഭീകരനെ തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുത്തത്. മധ്യ ഏഷ്യന്‍ രാജ്യക്കാരനായ ഇയാൾ റഷ്യയിൽവച്ചാണ് പിടിയിലായത്. ഇന്ത്യയിലെ ഭരണപക്ഷത്തുള്ള ഉന്നതനേതാവിനെതിരെ ചാവേര്‍ ആക്രമണം നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്നു ഇയാള്‍ സമ്മതിച്ചെന്നാണ് റിപ്പോര്‍ട്ട്. തുര്‍ക്കിയില്‍വച്ചാണ് ഇയാളെ ചാവേറായി ഐഎസ് റിക്രൂട്ട് ചെയ്തതെന്നാണ്...

Read More

ഉടൻ വായ്പാ ആപ്പുകളിലൂടെ തട്ടിയത് 500 കോടി; 22 പേർ അറസ്റ്റിൽ

ന്യൂഡൽഹി: ഉപഭോക്താവിന്‍റെ സ്വകാര്യ വിവരങ്ങളും അശ്ലീല ചിത്രങ്ങളും ചോർത്തി മോർഫ് ചെയ്ത നഗ്ന ചിത്രങ്ങൾ ഇന്‍റർനെറ്റിൽ അപ്‌ലോഡ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയുമാണ് ചൈനീസ് ഉടൻ വായ്പാ ആപ്പുകളിലൂടെ 500 കോടി തട്ടിയതെന്ന് ഡൽഹി പോലീസ്. ചൈനീസ് പൗരന്മാർ നടത്തിയ ഓണ്‍ലൈൻ വായ്പാ തട്ടിപ്പിൽ ഉൾപ്പെട്ട 22 പേരെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് അറസ്റ്റു ചെയ്തതായി പോലീസ് അറിയിച്ചു. ഇൻസ്റ്റന്‍റ് വായ്പാ തട്ടിപ്പു നടത്തിയ 100 ചൈനീസ് ആപ്പുകൾ കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. രണ്ടു മാസത്തിലേറെ നിരീക്ഷണത്തിനും വിശകലനത്തിനും ശേഷമായിരുന്നു നിരോധനവും പ്രതികളുടെ അറസ്റ്റും. ഡൽഹി, മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണു തട്ടിപ്പു ശൃംഖല പ്രധാനമായും പ്രവർത്തിച്ചിരുന്നത്. ലക്നൗവിലെ ഒരു കോൾ സെന്‍ററായിരുന്നു ആസ്ഥാനം. വായ്പകൾ നൽകുമെന്ന പരസ്യം നൽകിയായിരുന്നു തട്ടിപ്പിന്‍റെ തുടക്കം. ഉപയോക്താവ് അപേക്ഷ നൽകി ലോണ്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്താൽ മിനിറ്റുകൾക്കകം ലോണ്‍ തുക അവരുടെ അക്കൗണ്ടിലേക്ക് നൽകും. മൊബൈൽ ഫോണിൽ ഡൗണ്‍ലോഡ് ചെയ്ത ആപ് ഉപയോഗിച്ച് ഉപയോക്താവിന്‍റെ ഫോണിലെ രഹസ്യവിവരങ്ങളും ഫോട്ടോകളും ചോർത്തും. തുടർന്ന് വ്യാജ ഫോണ്‍ നന്പരുകൾ ഉപയോഗിച്ച് വ്യക്തിയെ വിളിച്ചു ഭീഷണിപ്പെടുത്തും. പണം നൽകിയില്ലെങ്കിൽ ആ വ്യക്തിയുടെ നഗ്നചിത്രങ്ങളും സ്ത്രീകളോടൊത്തുള്ള അശ്ലീല ചിത്രങ്ങളും ഇന്‍റർനെറ്റിൽ പ്രസിദ്ധീകരിക്കുമെന്ന് ഭീഷണിപ്പെടുത്തും. പലരും ഭയന്ന് പണം നൽകി. ദിവസേന ഒരു കോടിയോളം രൂപ തട്ടിപ്പു സംഘം കൈക്കലാക്കിയെന്നാണ് റിപ്പോർട്ട്. കിട്ടിയ തുക ക്രിപ്റ്റോ കറൻസിയായോ, ഹവാല പണമായോ ചൈനയിലേക്ക് അയയ്ക്കും. ചൈനീസ് പൗരന്മാരുടെ നിർദേശപ്രകാരമാണ് തട്ടിപ്പു നടത്തിയതെന്ന് അറസ്റ്റിലായവർ പോലീസിനോടു വ്യക്തമാക്കി. തട്ടിപ്പിന് നേതൃത്വം കൊടുത്ത ഏതാനും ചൈനക്കാരെ തിരിച്ചറിഞ്ഞതായും അവരെ കണ്ടെത്തി അറസ്റ്റു ചെയ്യാൻ ശ്രമിക്കുകയാണെന്നും പോലീസ് അറിയിച്ചു. അറസ്റ്റിലായവരിൽ നിന്ന് 51 മൊബൈൽ ഫോണുകൾ, 25 ഹാർഡ് ഡിസ്കുകൾ, ഒൻപതു ലാപ് ടോപ്പുകൾ, 19 ക്രെഡിറ്റ്/ ഡെബിറ്റ് കാർഡുകൾ, നാലു ലക്ഷം രൂപ, മൂന്നു കാറുകൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ടെന്ന് ഡിസിപി കെ.പി.എസ് മൽഹോത്ര പറഞ്ഞു. സ്വിഫ്റ്റ് റുപ്പി, വൗ റുപ്പി, ഹായ് റുപ്പി, ക്യാഷ് പോർട്ട്, റുപേ വേ, സ്മാർട്ട് വാലറ്റ്, ലോണ്‍ ക്യൂബ്, യെയാ കാഷ്, ഇം ലോണ്‍, ജയന്‍റ് വാലറ്റ്, ഫോർച്യൂണ്‍ ട്രീ, ഗോട്രീ, മാജിക് ബാലൻസ്, ഫിഷ് ക്ലബ്, റെഡ് മാജിക്, വാലറ്റ്വിൻ, സൂപ്പർ കോയിൻ തുടങ്ങിയ പേരുകളിലായിരുന്നു തട്ടിപ്പ് ചൈനീസ് ആപ്പുകൾ. ചൈനയിലും ഹോങ്കോംഗിലുമുള്ള സെർവറുകൾ തട്ടിപ്പുകാർ...

Read More