Author: Editorial Team

വ്യായാമം ചെയ്യുന്നതിനിടെ ജിം ഉപകരണത്തില്‍ കുടുങ്ങി യുവതി ! ഒടുവില്‍ രക്ഷയായത് സ്മാര്‍ട്ട് വാച്ച്…

വ്യായാമത്തിനിടെ ജിം ഉപകരണത്തില്‍ കുടുങ്ങിയ യുവതിയെ രക്ഷിച്ചത് സ്മാര്‍ട്ട് വാച്ച്. ഒഹായോ സ്വദേശിയായ ക്രിസ്റ്റിന്‍ ഫോള്‍ഡാണ് ജിം ഉപകരണത്തില്‍ കുടുങ്ങിയത്. ജിം ഉപകരണത്തില്‍ കുടുങ്ങിക്കിടക്കുന്ന ക്രിസ്റ്റിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ ഇതിനോടകം വൈറലായിട്ടുണ്ട്. പുലര്‍ച്ചെ മൂന്നു മണിക്ക് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വിഡിയോയാണ് ക്രിസ്റ്റിന്‍ പങ്കുവച്ചത്. നട്ടെല്ലിന് സ്ട്രച്ച് ലഭിക്കുന്നതിനായി തലകീഴായി ടേബിളില്‍ കിടക്കുന്നതാണ് വിഡിയോ. പിന്‍ഭാഗത്തിന് സ്ട്രച്ച് ലഭിക്കുന്നതിനു വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. വ്യായാമത്തിനു ശേഷം എഴുന്നേല്‍ക്കാന്‍ ശ്രമിച്ചപ്പോഴാണ് തന്റെ കാലുകള്‍ ഉപകരണത്തില്‍ കുടുങ്ങിയതായി ക്രിസ്റ്റിനു മനസ്സിലായത്. ക്രിസ്റ്റിന്‍ സഹായത്തിനായി ജിമ്മിലെ മറ്റൊരാളെ വിളിച്ചു. എന്നാല്‍ ഉച്ചത്തില്‍ പാട്ട് വച്ചിരുന്നതിനാല്‍ ക്രിസ്റ്റിന്‍ വിളിച്ചത് സുഹൃത്ത് കേട്ടില്ല. സ്വന്തമായി എഴുന്നേല്‍ക്കാന്‍ ശ്രമിച്ചെങ്കിലും ക്രിസ്റ്റിനു സാധിച്ചില്ല. ശേഷം അടിയന്തര ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടാനുള്ള നമ്പറില്‍ വിളിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന് ക്രിസ്റ്റിന് ബോധ്യമായി. തുടര്‍ന്ന് സ്വന്തം സ്മാര്‍ട്ട് വാച്ച് ഉപയോഗിച്ച് ക്രിസ്റ്റിന് അടിയന്തര സഹായത്തിനായുള്ള നമ്പറായ 911-ല്‍ ബന്ധപ്പെടുകയായിരുന്നു. ‘ആ സമയത്ത് ജിമ്മില്‍ കൂടുതല്‍ ആളുകളുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചു. കാരണം തലകീഴായി ഞാന്‍ ആ ഉപകരണത്തില്‍ കുടുങ്ങി. ജിമ്മില്‍ അപ്പോള്‍ ആരും ഉണ്ടായിരുന്നില്ല. അല്‍പസമയം കഴിഞ്ഞപ്പോള്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ ജിമ്മില്‍ വന്നു. ‘ ക്രിസ്റ്റിന്‍ പറഞ്ഞു. സംഭവത്തിനു ശേഷം കുറച്ചു നേരത്തേക്ക് തനിക്ക് തലവേദനയും ശാരീരിക അസ്വാസ്ഥ്യങ്ങളും അനുഭവപ്പെട്ടെന്നും ക്രിസ്റ്റിന്‍...

Read More

15 ഭാര്യമാരും 107 മക്കളും ! ഡേവിഡും തന്റെ ‘ഗോലിയാത്ത്’ കുടുംബവും സോഷ്യല്‍ മീഡിയയില്‍ വൈറല്‍…

ലോകത്തിലെ വലിയ കുടുംബങ്ങളെക്കുറിച്ചുള്ള വാര്‍ത്ത എപ്പോഴും കൗതുകകരമാണ്. ആഫ്രിക്കയിലെ പടിഞ്ഞാറന്‍ കെനിയയിലുള്ള ഒരു ഗ്രാമത്തിലുള്ള ഡേവിഡ് സകായോ കലുഹാന എന്നയാള്‍ അത്തരത്തിലൊരു വലിയ കുടുംബത്തിന്റെ നാഥനാണ്. 15 ഭാര്യമാരും 107 മക്കളും അടങ്ങുന്നതാണ് 61 കാരനായ ഡേവിഡിന്റെ കുടുംബം. ഡേവിഡും അദ്ദേഹത്തിന്റെ പതിനഞ്ച് ഭാര്യമാരും നൂറ്റി ഏഴ് മക്കളും ഒന്നിച്ചാണ് കഴിയുന്നത് എന്നതാണ് പ്രത്യേകത. തങ്ങള്‍ക്കിടയില്‍ യാതൊരു പ്രശ്‌നവുമില്ലെന്ന് ഡേവിഡിന്റെ ഭാര്യമാര്‍ പറയുന്നു. ആഫ്രിമാക്‌സ് ഇംഗ്ലീഷ് എന്ന യൂട്യൂബ് ചാനലിലാണ് ഡേവിഡിനേയും കുടുംബത്തേയും പരിചയപ്പെടുത്തുന്നത്. ഉയര്‍ന്ന ഐക്യു ഉള്ളയാളാണ് താനെന്നും അതിനാല്‍ ഒരു ഭാര്യയ്ക്ക് മാത്രം തന്നെ നോക്കാന്‍ ആവില്ലെന്നുമാണ് 15 പേരെ വിവാഹം ചെയ്തതിനെ കുറിച്ച് ഡേവിഡ് പറയുന്നത്. ചരിത്രകാരനാണ് ഡേവിഡ് എന്ന് വീഡിയോയില്‍ പറയുന്നുണ്ട്. 4000 ല്‍ അധികം പുസ്തകങ്ങള്‍ താന്‍ വായിച്ചിട്ടുണ്ടെന്നും ഡേവിഡ് വീഡിയോയില്‍ അവകാശപ്പെടുന്നു. തന്റെ ഭാര്യമാര്‍ പരസ്പരം കടമകള്‍ പങ്കിടുകയും സന്തോഷത്തോടെ ജീവിക്കുകയും ചെയ്യുന്നുവെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. മാത്രമല്ല, ഭാര്യമാര്‍ തന്നെ രാജാവിനെ പോലെയാണ് പരിഗണിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ജസീക്ക കലുഹാന എന്ന സ്ത്രീയെയാണ് ഡേവിഡ് ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധത്തില്‍ മാത്രം 13 മക്കളുണ്ട്. ഭര്‍ത്താവ് പുതിയ സ്ത്രീകളെ വിവാഹം ചെയ്ത് കൊണ്ടുവരുമ്പോള്‍ തനിക്ക് ഒരിക്കലും ദേഷ്യമോ അസൂയയോ തോന്നിയിട്ടില്ലെന്നാണ് ജെസീക്ക പറയുന്നത്. ഉത്തരവാദിത്ത ബോധമുള്ള മനുഷ്യനാണ് അദ്ദേഹം. നന്നായി ആലോചിച്ചാണ് അദ്ദേഹം ഓരോ തീരുമാനവും എടുക്കുന്നത്. ശരിയായത് മാത്രമേ അദ്ദേഹം ചെയ്യുകയുള്ളൂവെന്ന് ഡേവിന്റെ ഏഴാമത്തെ ഭാര്യയായ റോസ് കലുഹാന പറയുന്നു. തങ്ങളെല്ലാം സന്തോഷത്തോടെയാണ് ജീവിക്കുന്നതും ഇവര്‍ പറഞ്ഞു. പുരാതന യഹൂദരാജ്യത്തിലെ രാജാക്കന്മാരില്‍ രണ്ടാമനായ ദാവീദിന്റെ പുത്രനും ഭരണാധികാരിയുമായിരുന്നു സോളമന്‍ രാജാവാണ് തന്റെ മാതൃകയെന്നാണ് ഡേവിഡ് പറയുന്നത്. കൂടുതല്‍ സ്ത്രീകളെ വിവാഹം കഴിക്കാനുള്ള പ്രചോദനവും സോളമന്‍ രാജാവാണത്രേ. സോളമന് ആയിരം ഭാര്യമാരുണ്ടെന്നാണ് കരുതപ്പെടുന്നത്. സോളമന്‍ രാജാവിനെ പോലെ തന്നെയാണ് താന്‍ സ്വയം കരുതുന്നതെന്നും ഡേവിഡ് പറയുന്നു. അതിനാലാണ് വീണ്ടും വിവാഹം കഴിച്ചുകൊണ്ടിരിക്കുന്നത്. ഡേവിഡിന്റേയും കുടുംബത്തിന്റേയും വീഡിയോ ഇതിനകം യൂട്യൂബില്‍ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടു...

Read More

ഫ്രഞ്ച് നവതരംഗ സിനിമയുടെ ‘പിതാമഹന്‍’ഗൊദാര്‍ദിന് വിട…

വിഖ്യാത ഫ്രഞ്ച് ചലച്ചിത്ര സംവിധായകന്‍ ഴാങ് ലുക് ഗൊദാര്‍ദ്(91) അന്തരിച്ചു. ഫ്രഞ്ച് നവതരംഗ സിനിമയുടെ ഗോഡ് ഫാദര്‍ എന്നറിയപ്പെടുന്ന അദ്ദേഹം എഴുത്തുകാരന്‍ ചലച്ചിത്ര നിരൂപകന്‍ എന്നീ നിലകളിലും ലോക പ്രശസ്തനായിരുന്നു. ‘ബ്രെത്ത്ലസ്’ പോലുള്ള ക്ലാസിക് സിനിമകളിലൂടെ ലോക സിനിമയില്‍ തന്നെ വിപ്ലവം കൊണ്ടു വന്ന സംവിധായകനായിരുന്നു ഗൊദാര്‍ദ്. 1930 ഡിസംബര്‍ മൂന്നിന് പാരീസില്‍ ജനിച്ച ഗൊദാര്‍ദ് പിന്നീട് സ്വിറ്റ്‌സര്‍ലന്‍ഡിലെ ന്യോണില്‍ തന്റെ വിദ്യാഭ്യാസം ആരംഭിച്ചു. 1949ല്‍ സ്‌കൂള്‍ വിദ്യാഭ്യാസം കഴിഞ്ഞ് പാരീസിലേക്ക് മടങ്ങിയ അദ്ദേഹം അവിടുത്തെ ചലച്ചിത്ര ക്ലബ്ബുകളില്‍ സജീവമായി. അക്കാലത്ത് വളര്‍ന്നുവരുന്ന യുവ ചലച്ചിത്ര നിരൂപകരുടെ ഇടയില്‍ ഗൊദാര്‍ദ് ഏറെ സ്വീകാര്യനായി. സിനിമയുടെ സ്ഥാപിതമായ പതിവ് രീതികളെ ലംഘിച്ച് അദ്ദേഹം ഹാന്‍ഡ്‌ഹെല്‍ഡ് കാമറ വര്‍ക്ക്, ജംപ് കട്ടുകള്‍, അസ്തിത്വപരമായ സംഭാഷണങ്ങള്‍ എന്നിവ ഉപയോഗിച്ച് ഒരു പുതിയ ചലച്ചിത്ര നിര്‍മാണ ശൈലിക്ക് തുടക്കം കുറിച്ചു. ഫ്രാന്‍സ്വാ ത്രൂഫോ, ക്ലോദ് ഷബ്രോള്‍,ഷാക് റിവറ്റ്, എറിക് റോമര്‍ തുടങ്ങിയവര്‍ക്കൊപ്പം ഗൊദാര്‍ദ് തുടക്കമിട്ട ഫ്രഞ്ച് ന്യൂവേവ് സിനിമ ലോക സിനിമ ചരിത്രത്തില്‍ തന്നെ മാറ്റത്തിന്റെ വെളിച്ചം വീശുന്നതായിരുന്നു. 1960ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ആദ്യ ചിത്രമായ ബ്രെത്ത്‌ലസ് ലോകസിനിമയെത്തന്നെ ഞെട്ടിക്കുന്ന ഒന്നായിരുന്നു. വ്യവസ്ഥാപിതമായ ചട്ടക്കൂടുകളെ ഈ ചിത്രത്തിലൂടെ പൊളിച്ചെറിഞ്ഞ ഗൊദാര്‍ദ് ലോകസിനിമയ്ക്ക് ഒരു നവഭാവന നല്‍കുകയായിരുന്നു പിന്നീട് ദി ലിറ്റില്‍ സോള്‍ജിയര്‍, വീക്കെന്‍ഡ്, മൈ ലൈഫ് ടു ലീവ്, ആല്‍ഫാവില്‍, കണ്ടെപ്റ്റ്, ഹെയില്‍ മേരി തുടങ്ങി നിരവധി ചിത്രങ്ങള്‍ ഗൊദാര്‍ദിന്റേതായി പുറത്തെത്തി. 2014ല്‍ പുറത്തിറങ്ങിയ ഗുഡ് ബൈ ടു ലാങ്വേജ് എന്ന ത്രീഡി ചിത്രത്തിലൂടെ കാലത്തിന്റെ മാറ്റത്തെ ഉള്‍ക്കൊള്ളാനും ഗൊദാര്‍ദിനായി. 2018ല്‍ പുറത്തിറങ്ങിയ ‘ദി ഇമേജ് ബുക്ക് ‘ ആയിരുന്നു അദ്ദേഹത്തിന്റെ പുറത്തിറങ്ങിയ അവസാന ചിത്രം. ലോകസിനിമയില്‍ തന്നെ ഗൊദാര്‍ദിനൊപ്പം സ്വാധീനം ചെലുത്തിയ സംവിധായകര്‍...

Read More

വനിതാ സഹായി നോക്കിനിന്നു! നഴ്‌സറി വിദ്യാർഥിനിയെ സ്കൂൾ ബസ് ഡ്രൈവർ ലൈംഗീക പീഡനത്തിനിരയാക്കി

ഭോപ്പാൽ: മധ്യപ്രദേശിന്‍റെ തലസ്ഥാനമായ ഭോപ്പാലിൽ മൂന്നര വയസുകാരിയായ നഴ്‌സറി വിദ്യാർഥിനിയെ സ്‌കൂൾ ബസ് ഡ്രൈവർ ലൈംഗീക പീഡനത്തിനിരയാക്കി. ബസിലെ വനിത അറ്റൻഡറുടെ സാന്നിദ്ധ്യത്തിലായിരുന്നു പീഡനം.കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയിൽ ഡ്രൈവറെയും അറ്റൻഡറെയും പോലീസ് അറസ്റ്റ് ചെയ്തു. മധ്യപ്രദേശിലെ പ്രമുഖ സ്വകാര്യസ്കൂളിലെ വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. സ്കൂൾ അധികൃതർ സംഭവം ആദ്യം മൂടിവയ്ക്കാൻ ശ്രമം നടത്തി. സംഭവത്തിൽ സ്‌കൂൾ മാനേജ്‌മെന്‍റിന്‍റെ പങ്ക് പരിശോധിച്ച് നടപടിയെടുക്കുമെന്ന് ആഭ്യന്തരമന്ത്രി നരോട്ടം മിശ്ര അറിയിച്ചു.സ്കൂളിൽനിന്നും വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് കുട്ടി പീഡനത്തിന് ഇരയായത്. വീട്ടിലെത്തിയ കുട്ടിയുടെ വസ്ത്രങ്ങൾ മാറ്റിയതായി അമ്മയുടെ ശ്രദ്ധയിൽപ്പെട്ടു. ബാഗിൽ സൂക്ഷിച്ചിരുന്ന ഉടുപ്പ് ധരിച്ചാണ് കുട്ടി എത്തിയത്. കുട്ടിയുടെ വസ്ത്രം മാറ്റിയത് ആരാണെന്നും എന്തിനാണെന്നും അമ്മ ക്ലാസ് ടീച്ചറോടും പ്രിൻസിപ്പലിനോടും അന്വേഷിച്ചെങ്കിലും വസ്ത്രം മാറ്റിയില്ലെന്ന് അവർ അറിയിച്ചു. കുട്ടി പിന്നീട് തന്‍റെ ലൈംഗീക അവയവങ്ങളിൽ വേദന അനുഭവപ്പെടുന്നതായി മാതാപിതാക്കളോട് പറഞ്ഞു. ഉടൻ മാതാപിതാക്കൾ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചു മനസിലാക്കി. ബസ് ഡ്രൈവർ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്യുകയും വസ്ത്രം മാറുകയും ചെയ്തുവെന്ന് കുട്ടി അറിയിച്ചു.രക്ഷിതാക്കൾ അടുത്ത ദിവസം സ്‌കൂളിലെത്തി അധികൃതരോട് പരാതിപ്പെട്ടു. കുട്ടി ഡ്രൈവറെ തിരിച്ചറിയുകയും ചെയ്തു. പെൺകുട്ടിയുടെ മാതാപിതാക്കൾ തിങ്കളാഴ്ച പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി അസിസ്റ്റന്‍റ് പോലീസ് കമ്മീഷണർ (എസിപി) നിധി സക്‌സേന...

Read More

ഭർത്താവിന്‍റെ പ്രണയം കൈയോടെ പൊക്കി ഭാര്യ! ഭാര്യയുടെ അനുമതിയോടെ ഭിന്നലിംഗ യുവതിയെ വിവാഹം ചെയ്ത് യുവാവ്

കലഹണ്ടി: ഒഡീഷയിലെ കലഹണ്ടി ജില്ലയിലുള്ള നർലയിൽ 32 കാരൻ, ഭാര്യയുടെ അനുമതിയോടെ ഭിന്നലിംഗ യുവതിയെ വിവാഹം ചെയ്തു. യുവാവിന്‍റെ ഭാര്യ വിവാഹം അംഗീകരിക്കുക മാത്രമല്ല, ട്രാൻസ്‌വുമണിനൊപ്പം ഒരേ വീട്ടിൽ താമസിക്കാൻ സമ്മതിക്കുകയും ചെയ്തു. രണ്ട് വയസുള്ള കുട്ടിയുടെ പിതാവാണ് കഥയിലെ നായകൻ.കഴിഞ്ഞ വർഷം റായഗഡ ജില്ലയിലെ അംബഡോലയിൽ തെരുവിലാണ് യുവാവ് ഭിന്നലിംഗ യുവതിയെ കണ്ടുമുട്ടുന്നത്. യുവതി തെരുവിൽ ഭിക്ഷയാചിക്കുകയായിരുന്നു. ആദ്യ കാഴ്ചയിൽ തന്നെ യുവാവിന് പ്രണയം തോന്നി. അയാൾ യുവതിയുടെ മൊബൈൽ നമ്പർ വാങ്ങി അവളുമായി ബന്ധം തുടർന്നു. ഒരു മാസം മുൻപ് ഭാര്യ തന്‍റെ ഭർത്താവിന്‍റെ പ്രണയം കൈയോടെ പൊക്കി. ചോദിച്ചപ്പോൾ യുവാവ് തനിക്ക് ഭിന്നലിംഗ യുവതിയുമായി അടുപ്പമുണ്ടെന്നും പിരിയാൻ കഴിയാത്ത ബന്ധമാണെന്നും അറിയിച്ചു. ഇതോടെ ട്രാൻസ്‌വുമണിനെ കുടുംബത്തിൽ സ്വീകരിക്കാൻ ഭാര്യ സമ്മതിച്ചു.ഭാര്യയുടെ സമ്മതം ലഭിച്ചതോടെ നർലയിലെ ക്ഷേത്രത്തിൽ ഭിന്നലിംഗ വിഭാഗത്തിലെ ആളുകളുടേയും അടുത്ത ബന്ധുക്കളുടേയും സാന്നിധ്യത്തിൽ നടന്ന ചെറിയ ചടങ്ങിൽ യുവാവ് ട്രാൻസ്‌വുമണിനെ വിവാഹം...

Read More