Author: Editorial Team

ജേക്കബ് ചാക്കോ തറത്തട്ടേൽ നിര്യാതനായി

നീറിക്കാട് : ജേക്കബ് ചാക്കോ തറത്തട്ടേൽ (80) നിര്യാതനായി. ഭാര്യ സരള കണ്ണങ്കര കൂപ്ലിക്കാട്ട് കുടുംബാംഗമാണ്. ഇരുപതു വർഷക്കാലം ചിക്കാഗോയിലുണ്ടായിരുന്ന ജേക്കബ് തറത്തട്ടേൽ കഴിഞ്ഞ പത്തു വർഷക്കാലമായി നാട്ടിൽ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. മക്കൾ: അനീറ്റ & അബ്രഹാം കൂപ്ലിക്കാട്ട് (കണ്ണങ്കര ), ജിമ്മി & ആൻസി കളപ്പുരയിൽ (ചിക്കാഗോ), മെറീന& ബിജോ പാറ്റിയാൽ (ചിക്കാഗോ), ജോസ്& ഷിൻസി മുളയാനിക്കുന്നേൽ (ചിക്കാഗോ), നീന& സുനിൽ കോയിത്തറ (ചിക്കാഗോ).സംസ്കാര ചടങ്ങുകൾ സെപ്റ്റംബർ 17ാം തീയതി നീറിക്കാട്...

Read More

ചാക്കോ ചാലപ്പുഴഞ്ഞയില്‍ (92) നിര്യാതനായി

ന്യൂജെഴ്സി: മുംബൈയില്‍ സ്ഥിരതാമസമാക്കിയിരുന്ന ആലപ്പുഴ, കാരിച്ചാല്‍ ചാലപ്പുഴഞ്ഞയില്‍ ചാക്കോ (92) ന്യൂജെഴ്സിയില്‍ നിര്യാതനായി. ഇന്ത്യന്‍ നേവിയില്‍ നിന്ന് വിരമിച്ചതിനുശേഷം മകന്‍ സരോഷിനോടൊപ്പം ന്യൂജെഴ്സിയില്‍ വിശ്രമ ജീവിതം നയിച്ചു വരികയായിരുന്നു. ഭാര്യ: പരേതയായ പൊന്നമ്മ ചാക്കോ. മക്കള്‍: സിപ്പി ജോര്‍ജ്ജ് (ജോര്‍ജ് ജേക്കബ്), സിമ്മി ഫിലിപ്പ് (ഫിലിപ്പ് വര്‍ഗീസ്), സിന്നി പോള്‍ (ഷിബു പോള്‍), സരോഷ് ജേക്കബ് (ലിഷ മേരി പോള്‍) – ന്യൂജെഴ്സി. കൊച്ചുമക്കള്‍: റാള്‍ഫ്, നീല്‍, റൂബെന്‍, റെനിറ്റാ, അല്‍ക്ക, അലന്‍, Ezekiel, Elijah. പേരക്കുട്ടികള്‍: എയ്ഞ്ചലീന, ക്രിസ്റ്റീന, Amari. പൊതുദര്‍ശനം: സെപ്തംബര്‍ 17 ശനിയാഴ്ച രാവിലെ 8:00 മുതല്‍ 11:00 വരെ (William J Leber Funeral Home, 15 Furnace Road, Chester, NJ 07930). സംസ്ക്കാര ശുശ്രൂഷ/സംസ്ക്കാരം: 11:30 – 12:00 (85 Pleasant Hill Road, Chester , NJ കൂടുതല്‍ വിവരങ്ങള്‍ക്ക്: സരോഷ് ജേക്കബ് 202 606 1528, ജോസഫ് കുരിയപ്പുറം 845 507...

Read More

മക്കൾക്ക് കാഴ്ച നഷ്ടപ്പെട്ടു തുടങ്ങി; ലോകത്തെ കാണാനിറങ്ങി കനേഡിയൻ കുടുംബം

ടൊറന്‍റോ: കനേഡിയൻ ദമ്പതികളായ എഡിത്ത് ലാമെയും സെബാസ്റ്റ്യൻ പെല്ലറ്റിയറും നാലു മക്കളുമായി ലോക യാത്രയിലാണ്. കാരണം, വേറെ ഒന്നുമല്ല. കുടുംബത്തിലെ മൂന്ന് കുട്ടികൾക്കും അധികം വൈകാതെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടും. കാഴ്ച പൂര്‍ണമായും നഷ്ടമാകുന്നതിനു മുന്‍പ് മക്കൾക്ക് നിറമുള്ള നിമിഷങ്ങളും കാഴ്ചകളും കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാതാപിതാക്കൾ ലോകം ചുറ്റാൻ ഇറങ്ങിയിരിക്കുന്നത്. മൂത്ത മകളായ മിയ ലെമേ-പെല്ലെറ്റിയറിന്, റെറ്റിനിസ് പിഗ്മെന്റോസ ഉണ്ടെന്ന് മാതാപിതാക്കൾ കണ്ടെത്തുന്നത് 2018 -ലെ ഒരു വൈകുന്നേരമാണ്. കാഴ്ചയ്ക്ക് അത്ര തെളിച്ചം പോരാ എന്ന് തോന്നിയപ്പോഴായിരുന്നു പരിശോധിച്ചത്. പിന്നീട് ആണ്‍മക്കളായ ഏഴുവയസുകാരന്‍ കോളിനും അഞ്ചുവയസുകാരന്‍ ലോറന്‍റിനും ഇതേ ലക്ഷണങ്ങൾ ഉണ്ടെന്ന് തിരിച്ചറിഞ്ഞു. എന്നാൽ രണ്ടാമതായി ജനിച്ച ലിയോ എന്ന സഹോദരന് പ്രശ്നങ്ങളൊന്നുമില്ല. ലെമേയും സെബാസ്റ്റ്യനും വിവാഹിതരായിട്ട് 12 വര്‍ഷം കഴിഞ്ഞു. ക്യൂബെക്കിൽ ഫൈനാൻസ് ജോലി ചെയ്യുകയാണ് ഇരുവരും. ആൺമക്കൾക്ക് കൂടി കാഴ്ച നഷ്ടപ്പെടാൻ പോവുകയാണ് എന്ന് തിരിച്ചറിഞ്ഞതോടെയാണ് ഇവർ മക്കളുമായി ലോകയാത്ര നടത്താൻ തീരുമാനിച്ചത്. ഇതിനോടകം ഇവർ നമീബിയ, സാംബിയ, ടാൻസാനിയ, തുർക്കി, മംഗോളിയ എന്നിവ സന്ദർശിച്ചു കഴിഞ്ഞു. നോഹരമായ കാഴ്ചകളെക്കുറിച്ചുള്ള ഓര്‍മകള്‍ മക്കളിലുണ്ടാകുന്നതിനു വേണ്ടിയാണ് ലോകം ചുറ്റാൻ തീരുമാനിച്ചത്. ഒപ്പം ഓരോ യാത്രയിലും അവർ പുതിയ പാഠങ്ങൾ പഠിക്കും. രോഗം മൂര്‍ച്ഛിക്കുന്നതിന്‍റെ വേഗതയെ കുറിച്ച് തങ്ങൾക്ക് അറിയില്ല. ജീവിതത്തിന്‍റെ പകുതിയോടെ മക്കൾ പൂര്‍ണമായും അന്ധരാകുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ലെമേയും സെബാസ്റ്റ്യനും...

Read More

റിക്കാര്‍ഡ് കളക്ഷനുമായി കെഎസ്ആര്‍ടിസി; തിങ്കളാഴ്ച വരുമാനം 8.4 കോടി രൂപ

തിരുവനന്തപുരം: ഓണാവധി കഴിഞ്ഞുള്ള ആദ്യ പ്രവൃത്തിദിനത്തില്‍ റിക്കാര്‍ഡ് വരുമാനം നേടി കെഎസ്ആര്‍ടിസി. തിങ്കളാഴ്ചയാണ് കെസ്ആര്‍ടിസി പ്രതിദിന വരുമാനം 8.4 കോടി രൂപ നേടിയത്. 3941 ബസുകളാണ് സര്‍വീസ് നടത്തിയത്. സൗത്ത് കളക്ഷന്‍ 3.13കോടി(89.44%ടാര്‍ജറ്റ്), സെൻ‌ട്രൽ 2.88 കോടി(104.54 % ടാർജറ്റ്), നോർത്ത് 2.39 കോടി രൂപ വീതമാണ് വരുമാനം ലഭിച്ചത്. കോഴിക്കോട് മേഖലയാണ് ഏറ്റവും കൂടുതൽ ടാർജറ്റ് ലഭ്യമാക്കിയത്; ടാർജറ്റിനെക്കാൾ 107.96% . ജില്ലാ തലത്തിൽ കോഴിക്കോട് ജില്ലാ 59.22 ലക്ഷം രൂപ നേടി ഒന്നാമതെത്തി. ടാർജറ്റ് വരുമാനം ഏറ്റവും കൂടുതൽ നേടിയത് കോഴിക്കോട് യൂണിറ്റ് ആണ് 33.02 ( ടാർജറ്റിന്‍റെ 143.60%). സംസ്ഥാനത്ത് ആകെ കളക്ഷൻ നേടിയതിൽ ഒന്നാം സ്ഥാനത്ത് 52.56 ലക്ഷം രൂപ നേടി തിരുവനന്തപുരം സെൻട്രൽ ഡിപ്പോയാണ്. കെഎസ്ആർടിസി – സ്വിഫ്റ്റിൽ നിന്നു മാത്രം 12 ന് 37 ലക്ഷം രൂപയാണ് വരുമാനമായി...

Read More

ജോലി കഴിഞ്ഞ് മടങ്ങവേ തെരുവ് നായ ആക്രമിച്ചു; യുവതിക്ക് ഗുരുതര പരിക്ക്

പാലക്കാട്: പാലക്കാട് നഗരത്തിൽ യുവതിക്ക് തെരുവ് നായയുടെ കടിയേറ്റു. മണലാഞ്ചേരി സ്വദേശിനി സുൽത്താനയാണ് തെരുവ് നായയുടെ ആക്രമണം നേരിട്ടത്. സുൽത്താനയുടെ കൈയ്ക്കും കാലിനും മുഖത്തിനുമാണ് പരിക്കേറ്റത്. ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് മടങ്ങവേ, വീടിന് സമീപത്തുവച്ചായിരുന്നു നായ ആക്രമിച്ചത്. അതേസമയം, പാലക്കാട് ജില്ലാ ആശുപത്രിയിൽ തെരുവ് നായയുടെ കടിയേറ്റ് ഇന്നു ചികിത്സ തേടിയത് 27 പേരെന്നാണ്...

Read More