Author: Editorial Team

സദാചാര ഗുണ്ടാ ആക്രമണം; തിരുവനന്തപുരത്തു നടുറോഡിൽ പെണ്‍കുട്ടികൾക്ക് മർദ്ദനം

തിരുവനന്തപുരം: വെള്ളാനിക്കൽപാറയിൽ പെണ്‍കുട്ടികൾക്കുനേരെ സദാചാരഗുണ്ടാ ആക്രമണം.വിനോദസഞ്ചാരത്തിന് എത്തിയ സ്കൂൾ വിദ്യാർഥികളെ നാട്ടുകാരാണ് ആക്രമിച്ചത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചെത്തിയതാണ് നാട്ടുകാരെ പ്രകോപിപ്പിച്ചത്. നാട്ടുകാരിൽ ഒരാൾ പെണ്‍കുട്ടികളെ വടി കൊണ്ട് അടിച്ചു. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഓണാവധിക്കിടെയാണ് സ്കൂൾ വിദ്യാർഥികളായ ആണ്‍കുട്ടികളും പെണ്‍കുട്ടികളും വെള്ളാനിക്കൽപാറയിൽ എത്തിയത്. എന്നാൽ ഇനി ഈ പ്രദേശത്ത് കണ്ടുപോകരുതെന്ന് പറഞ്ഞ് നാട്ടുകാർ ഇവരെ തടയുകയും മർദിക്കുകയുമായിരുന്നു. സെപ്റ്റംബർ നാലിനാണ് ഈ സംഭവമുണ്ടായതെന്നാണ് പോത്തൻകോട് പോലീസ് പറയുന്നത്. സംഭവത്തിൽ ശ്രീനാരായണപുരം സ്വദേശി മനേഷിനെ അറസ്റ്റ് ചെയ്തിരുന്നതായും പോലീസ് പറഞ്ഞു. പിന്നീട് ഇയാളെ ജാമ്യത്തിൽ...

Read More

“പേ സിഎം’; കര്‍ണാടക മുഖ്യമന്ത്രിക്കെതിരെ ക്യൂആര്‍ കോഡ് പോസ്റ്ററുമായി കോണ്‍ഗ്രസ്

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെക്കെതിരെ “പേ സിഎം’ പ്രചാരണവുമായി കോണ്‍ഗ്രസ്. ബസവരാജ് ബൊമ്മെയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ ബുധനാഴ്ച നഗരത്തിന്‍റെ പല ഭാഗങ്ങളിലും പ്രത്യക്ഷപ്പെട്ടു. അഴിമതി ആരോപണം നേരിടുന്ന മുഖ്യമന്ത്രിക്കെതിരെ യുപിഐ ആപ്പായ “പേ ടിഎം’ മാതൃകയിലുള്ള പോസ്റ്ററുകളാണ് തയാറാക്കിയത്. “മുഖ്യമന്ത്രിയെ സഹായിക്കൂ’ എന്ന് പോസ്റ്ററില്‍ എഴുതിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ചിത്രം പതിച്ച ക്യൂആര്‍ കോഡും പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ “ഫോര്‍ട്ടി പേഴ്സന്‍റ് സര്‍ക്കാര്‍ ഡോട്ട് കോം’ എന്ന വെബ്സൈറ്റിലെത്തും. അഴിമതി റിപ്പോര്‍ട്ട് ചെയ്യാനെന്ന പേരില്‍ കോണ്‍ഗ്രസ് തയ്യാറാക്കിയ വെബ്സൈറ്റാണിത്.  അഴിമതി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനും പരാതി നല്‍കാനും ഈ വെബ്സൈറ്റ് ഉപയോഗിക്കാന്‍ കോണ്‍ഗ്രസ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. പോസ്റ്ററുകള്‍ പിന്നീട് അധികൃതര്‍ നീക്കം...

Read More

കോടിയേരിയുടെ ആരോഗ്യനിലയിൽ പുരോഗതി: ചിത്രം പങ്കുവച്ച് കുടുംബം

തലശേരി: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ ആരോഗ്യനിലയിൽ നല്ല പുരോഗതിയുള്ളതായി മകൻ ബിനീഷ് കോടിയേരി ദീപികയോട് പറഞ്ഞു. വന്നതിനേക്കാൾ നല്ല പുരോഗതിയാണ് ചികിത്സയിലൂടെ കൈവന്നിട്ടുള്ളത്. എന്നാൽ, ആശുപത്രി വിടാൻ സമയം എടുക്കുമെന്നും ബിനീഷ് വ്യക്തമാക്കി. താടി വളർത്തിയ കോടിയേരിയുടെ ചിത്രം കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും നവ മാധ്യമങ്ങളിൽ പങ്കുവച്ചു. ആദ്യമായാണ് താടി വളർത്തിക്കൊണ്ടുള്ള കോടിയേരിയുടെ ചിത്രം പുറത്തുവരുന്നത്. ഭാര്യ വിനോദിനി കോടിയേരിയുടെ കൂടെ തോളത്ത് കൈയിട്ട് നിൽക്കുന്ന ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. മിനിറ്റുകൾക്കുള്ളിൽ നവ മാധ്യമങ്ങളിൽ ചിത്രം വൈറലായി. കോടിയേരിയുടെ ആരോഗ്യനില അറിയുന്നതിന് ദിവസവും നൂറു കണക്കിന് ഫോൺ കോളുകളാണ് രാജ്യത്തിനകത്തും പുറത്തു നിന്നുമായി ആശുപത്രിയിലേക്കെത്തുന്നത്. ആരോഗ്യനില മെച്ചപ്പെട്ടു വരുന്ന കോടിയേരിയെ സന്ദർശിക്കുന്നതിന് കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ആരോഗ്യനില മോശമായതിനെ തുടർന്ന് പാർട്ടി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരിയെ കഴിഞ്ഞ മാസം 30-നാണ് ചെന്നൈ അപ്പോളോ ആശുപത്രിയിൽ...

Read More

ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവര്‍ക്കറുടെ ചിത്രവും

കൊച്ചി: ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവര്‍ക്കറുടെ ചിത്രവും. നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച ഫ്ലക്സിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. വിവാദമായതോടെ ചിത്രം മറച്ചു. പിന്നീട് ഫ്ലക്സുതന്നെ മാറ്റി. ഫ്ലക്സ് അച്ചടിച്ച സ്ഥാപനത്തിന് പറ്റിയ തെറ്റെന്നാണ് വിശദീകരണം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത നേതാക്കളെ ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ സവര്‍ക്കറും ഉള്‍പ്പെട്ടെന്നാണ് വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് ഐൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡൻ്റ് സുരേഷിനെ സസ്പെൻഡ്...

Read More

തെരഞ്ഞെടുപ്പ് കോഴ: ഫോണിലെ ശബ്ദം സുരേന്ദ്രന്‍റേത് തന്നെ, ക്രൈംബ്രാഞ്ച് കുറ്റപത്രം ഉടൻ

വയനാട്: സുല്‍ത്താന്‍ ബത്തേരി തെരഞ്ഞെടുപ്പ് കോഴക്കേസുമായി ബന്ധപ്പെട്ട് പുറത്തുവന്ന ഫോണ്‍ സംഭാഷണം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍റേത് തന്നെയെന്ന് സ്ഥിരീകരണം. ഇതുസംബന്ധിച്ച ഫോറന്‍സിക്കിന്‍റെ ശബ്ദ പരിശോധന റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് കൈമാറി. പ്രസീത അഴിക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണത്തിലെ ശബ്ദം സുരേന്ദ്രന്‍റേതാണെന്ന് തെളിഞ്ഞിരിക്കുന്നത്. കേസിൽ പ്രസീത അഴിക്കോട് പുറത്തുവിട്ട ഫോണ്‍ സംഭാഷണമാണ് പ്രധാന തെളിവ്. പതിനാല് ഇലക്ട്രോണിക് ഉപകരണങ്ങളുടെയും റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ചിന് ലഭിച്ചു. ഇനി ലഭിക്കാനുള്ളത് ഒരു ഫോണിലെ വിവരം മാത്രമാണ്. കെ. സുരേന്ദ്രന്‍, സി.കെ ജാനു എന്നിവര്‍ക്കെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ചിന്‍റെ നീക്കം.  ജെആര്‍പി നേതാവ് സി.കെ ജാനുവിന് കൊടുത്ത പണത്തിന്‍റെ കണക്കാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നത്. സുരേന്ദ്രന് പുറമേ സി.കെ ജാനു, പ്രസീത അഴിക്കോട്, വയനാട്ടിലെ ബിജെപി നേതാവ് പ്രശാന്ത് മലവയല്‍ എന്നിവരുടെ ശബ്ദവും തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബത്തേരിയില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയാകാന്‍ സി.കെ ജാനുവിന് സുരേന്ദ്രന്‍ 35 ലക്ഷം രൂപ കോഴ നല്‍കിയെന്നാണ്...

Read More