Author: Editorial Team

ഇറാനെ മരണത്തിലൂടെ ചുട്ടെരിച്ച് ‘മഹ്‌സ അമീനി’ ! തെരുവുകളില്‍ പ്രതിഷേധം കത്തിപ്പടരുന്നു

ഹിജാബ് ശരിയായി ധരിച്ചില്ലെന്ന് ആരോപിച്ച് മതപോലീസിന്റെ ക്രൂര മര്‍ദ്ദനത്തെത്തുടര്‍ന്ന് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ഇറാന്‍ കത്തുന്നു. പ്രതിഷേധത്തെത്തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അധികൃതര്‍ അറിയിച്ചു. നഗരങ്ങളില്‍ ആയിരക്കണക്കിന് പേര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരിക്കുകയാണ്. കൊല്ലപ്പെട്ടവരില്‍ ഒരു പോലീസ് ഓഫീസറും ഉണ്ടെന്ന് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്ക് പടിഞ്ഞാറാന്‍ ഭാഗത്തുനിന്നാണ് പ്രക്ഷോഭം ആരംഭിച്ചത്. എന്നാല്‍ ഇതിനോടകം 50ഓളം നഗരങ്ങളിലേക്ക് പ്രതിഷേധം വ്യാപിച്ചിട്ടുണ്ട്. പ്രതിഷേധം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായി ഇന്റര്‍നെറ്റ് വിച്ഛേദിച്ചു. സ്ത്രീകളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. ഹിജാബ് കത്തിച്ചുള്ള പ്രതിഷേധമാണ് കൂടുതലും നടക്കുന്നത്. ചിലയിടങ്ങളില്‍ പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ രൂക്ഷമായ പോരാട്ടം നടക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. 2019ല്‍ ഇന്ധനവില വര്‍ധനവിന് എതിരെ നടന്ന പ്രക്ഷോഭത്തിന് ശേഷം ഇറാനില്‍ നടക്കുന്ന വലിയ പ്രതിഷേധമാണിത്. 1,500ഓളം പേര്‍ 2019ലെ പ്രക്ഷോഭത്തില്‍...

Read More

ബ്രോങ്ക്സ് സെന്‍റ് മേരീസ് ദേവാലയ സുവർണ ജൂബിലിയാഘോഷം സെപ്റ്റം: 24, 25 തീയതികളിൽ

ന്യൂയോർക്ക് : അമേരിക്കയിലെ ആദ്യ ദേവാലയങ്ങളിലൊന്നായ ബ്രോങ്ക്സ് സെന്‍റ് മേരീസ് (360 BEDFORD PARK BLVD, BRONX, NY 10458 )സെപ്റ്റംബർ 24 (ശനിയാഴ്ചയും 25 ഞായറാഴ്ച്ചയുമായി നടക്കുന്ന ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എല്ലാവരെയും ഇടവക വികാരി റവ. ഡോ. വർഗീസ് എം ഡാനിയൽ സ്വാഗതം ചെയ്തു . വിദേശ മണ്ണിൽ മലങ്കരസഭാ പൈതൃകവും അന്തസത്തയും കൈവിടാതെ സഭയുടെ നിരവധി പ്രസ്ഥാനങ്ങൾക്കും ആതുര പ്രവർത്തനങ്ങൾക്കും കൈതാങ്ങാകുവാൻ അന്പതാണ്ടിനുള്ളിൽ ഈ ഇടവകയ്ക്ക് സാധിച്ചു. ആദ്ധ്യാത്മിക ചൈതന്യമുള്ള ഒരു യുവതലമുറ ഈ ഇടവകയിലൂടെ രൂപപ്പെട്ട് കഴിഞ്ഞു . അഭിവന്ദ്യ ദിമിത്രിയോസ് തിരുമേനി, ഫാ. നൈനാൻ റ്റി. ഈശോ, ഫാ. പോൾ ചെറിയാൻ എന്നിവർ ഈ ഇടവകയിലൂടെ വളർന്ന് വന്നവരാണ്. ദീർഘകാലം ഇടവകയെ നയിച്ച ഫാ. എ.കെ. ചെറിയാൻ, നിലവിലെ വികാരി റവ . ഡോ. വർഗീസ് എം.ഡാനിയൽ . എന്നിവരുടെ ശ്രേഷ്ഠമായ നേതൃത്വം ഈ ഇടവകയെ സന്പന്നമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു. വചനം പറയുന്നത് പോലെ (ലേവ്യ, 25) ജൂബിലി വർഷത്തിൽ നിർദ്ധനർക്ക് ആശ്വാസമാകാനായി 50 വീടുകൾ നിർമ്മിച്ചു.നൽകാൻ ഇടവക ലക്ഷ്യമിടുന്നു . പ. ബാവ തിരുമേനിയുടെ ’സഹോദരൻ’ പദ്ധതിയുടെ ആഹ്വാനം ഉൾക്കൊണ്ടുകൊണ്ട് നിരണം ഭദ്രാസനത്തിൽ ആദ്യ ഭവനത്തിന് ശിലയിട്ട് പണി തുടങ്ങി. സെപ്റ്റംബർ 24ന് ന്യൂയോർക്ക് പോലീസ് ബാന്‍റിന്‍റെ അകന്പടിയോടെ പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായെയും, ഇടവക മെത്രാപ്പോലീത്ത അഭി. ഡോ. സഖറിയ മാർ നിക്കോളവാസ്, അഭി. ഡോ. യൂഹാനോൻ മാർ ദിമിത്രയോസ് എന്നീ തിരുമേനിമാരേയും സ്വീകരിക്കും. തുടർന്ന് പൊതുസമ്മേളനം പരി . പിതാവ് ഉദ്ഘാടനം ചെയ്യും. 25ന് പരിശുദ്ധ ബാവ തിരുമേനി മറ്റു തിരുമേനിമാരുടെ സഹകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് ശ്ലൈഹിക വാഴ്വ് നൽകും . തുടർന്ന് മുൻ വികാരിമാരെ ആദരിക്കും. സെപ്റ്റംബർ 24 ശനിയാഴ്ച വൈകുന്നേരം 3ന്് പ്രൊസഷൻ, 4.30 ന് സന്ധ്യാപ്രാർഥന, 5.15ന് പൊതു സമ്മേളനം, 7 മണിക്ക് ഡിന്നർ. 25 ന് ഞായറാഴ്ച്ച 8ന് പ്രഭാത പ്രാർഥന, തുടർന്ന് വി. കുർബാന, 12ന് ശ്ലൈഹീക ആശീർവാദം, 12.30 ന് ലഞ്ച് എന്നിങ്ങനെയാണ് പരിപാടികളുടെ ക്രമീകരണം. ദേവാലയത്തിന് മുന്നിൽDOUBLE PARKING സൗകര്യം ലഭ്യമാണ് .ACADEMY OF MOUNT ST.URSULA (360 BEDFORD PARK BLVD, BRONX, NY 10458 )യിലും പാർക്കിംഗ് സൗകര്യം...

Read More

വിദ്യാർഥി ബസിൽനിന്നും വീണ സംഭവം: വീഴ്ചയില്ലെന്ന് കെഎസ്ആർടിസി

കൊല്ലം: ബസിൽനിന്നും വീണ വിദ്യാർഥിയെ റോഡിലുപേക്ഷിച്ച് ജീവനക്കാർ പോയ സംഭവത്തിൽ വീഴ്ചയില്ലെന്ന് കെഎസ്ആർടിസി. അപകടമുണ്ടായ ഉടനെ ബസ് നിർത്തിയെന്നും കൊട്ടാരക്കര ഡിപ്പോ ജനറൽ കണ്‍ട്രോളിംഗ് ഇൻസ്പെക്ടർ രാജു പറഞ്ഞു. എഴുകോണ്‍ ടെക്നിക്കല്‍ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി നാന്തിരിക്കല്‍ ഷീബ ഭവനില്‍ നിഖിലിനാണ് പരിക്കേറ്റത്. അപകടം ഉണ്ടായ ഉടനെ ബസിന്‍റെ പിന്നാലെ വന്നവർ വിദ്യാർഥിയെ ആശുപത്രിയിൽ കൊണ്ടു പോയതുകൊണ്ടാണ് ജീവനക്കാർ ഇറങ്ങാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. അപകടം വിവരം എഴുകോൺ പോലീസിൽ ജീവനക്കാർ അറിയിച്ചിരുന്നുവെന്നും ജനറൽ കൺട്രോളിംഗ് ഇൻസ്‌പെക്ടർ വ്യക്തമാക്കി. ബസ് വളവ് തിരിയുന്നതിനിടെ വാതിലില്‍ നില്‍ക്കുകയായിരുന്ന നിഖില്‍ തെറിച്ചുവീഴുകയായിരുന്നു. യാത്രക്കാര്‍ ബഹളംവച്ചെങ്കിലും ബസ് നിര്‍ത്തിയില്ലെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം വൈകുന്നേരം എഴുകോണ്‍ പെട്രോള്‍ പമ്പിനടുത്തായിട്ടാണ് സംഭവം. കൊട്ടാരക്കര-കരുനാഗപ്പള്ളി കെഎസ്ആര്‍ടിസി ബസിനുള്ളില്‍ തിരക്കായതിനാല്‍ നിഖിലും സഹപാഠികളും വാതില്‍പ്പടിയില്‍നിന്നാണ് യാത്ര ചെയ്തത്. പെട്രോള്‍ പമ്പിന് സമീപത്തുള്ള വളവ് തിരിയുന്നതിനിടെ നിഖില്‍ വാതില്‍ തുറന്ന് പുറത്തേക്ക് വീഴുകയായിരുന്നു. യാത്രക്കാര്‍ ബഹളംവച്ചെങ്കിലും ബസ് സംഭവസ്ഥലത്ത് നിര്‍ത്താതെ ചീരങ്കാവ് ജംഗ്ഷനിലാണ്...

Read More

മത്സ്യവിൽപ്പനയെക്കുറിച്ചു പരാതിയുണ്ടോ? ഫിഷറീസ് കോൾ സെന്‍ററിൽ അറിയിക്കാം

തിരുവനന്തപുരം: പഴകിയതും ശുചിയില്ലാത്തതുമായ മത്സ്യം വിൽക്കുന്നതും വിൽപ്പനയ്ക്കെത്തിക്കുന്ന മത്സ്യത്തിൽ മായം കലർത്തുന്നതുമായ സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഫിഷറീസ് വകുപ്പിനെ അറിയിക്കാം. ഉടൻ നടപടിയുണ്ടാകും. ഫിഷറീസ് വകുപ്പ് ആസ്ഥാനത്തു പ്രവർത്തിക്കുന്ന കോൾസെന്‍ററിൽ നിന്നാണ് പരാതി പരിഹാരം ലഭിക്കുക. മത്സ്യക്കൃഷിയെക്കുറിച്ചും ഇതുമായി ബന്ധപ്പെട്ട വിവിധ സർക്കാർ സ്‌കീമുകളെക്കുറിച്ചുമെല്ലാം ഇവിടെനിന്നു വിവരങ്ങൾ അറിയാം. 0471 2525200, 1800 425 3183 (ടോൾ ഫ്രീ) എന്ന കോൾസെന്‍റർ നമ്പർ ഉപയോഗപ്പെടുത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. ഫിഷറീസ് വകുപ്പിന്‍റെയും ബന്ധപ്പെട്ട ഏജൻസികളുടെയും സേവനങ്ങളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സംശയങ്ങളും ഒറ്റയിടത്തുനിന്നു ലഭിക്കുമെന്നതും പരാതികൾ ഒറ്റ കോളിൽ അറിയിക്കാമെന്നതുമാണ് കോൾ സെന്‍ററിന്‍റെ പ്രധാന പ്രത്യേകത. പരാതികൾക്കു പുറമേ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗത്വ രജിസ്ട്രേഷൻ, മത്സ്യത്തൊഴിലാളി പെൻഷൻ രജിസ്‌ട്രേഷൻ, ബോർഡ് മുഖേന അനുവദിക്കുന്ന വിവിധ ആനുകൂല്യങ്ങൾ എന്നിവയെക്കുറിച്ചുള്ള അന്വേഷണങ്ങളാണ് കോൾ സെന്‍ററിൽ കൂടുതലും എത്തുന്നത്. അക്വാകൾച്ചർ കൃഷി, ഇതുമായി ബന്ധപ്പെട്ട സ്‌കീമുകൾ, പിഎംഎംഎസ്‌വൈ സ്‌കീമിന്‍റെ സബ്സിഡി വിവരങ്ങൾ തുടങ്ങിയവ സംബന്ധിച്ചും നിരവധി കോളുകൾ എത്തുന്നുണ്ട്. 2021 ജൂലൈയിലാണ് ഫിഷറീസ് കോൾ സെന്‍റർ പ്രവർത്തനം ആരംഭിക്കുന്നത്. പൊതു അവധി ദിനങ്ങൾ ഒഴികെ എല്ലാ ദിവസവും രാവിലെ 10 മുതൽ വൈകുന്നേരം അഞ്ചുവരെ കോൾ സെന്‍ററിന്‍റെ സേവനം പ്രയോജനപ്പെടുത്താം. വിശദമായ വിവരങ്ങൾ മറുപടിയായി നൽകേണ്ട അവസരങ്ങളിൽ അവ ഇ-മെയിൽ വഴി നൽകുന്നതിനും ഇവിടെ...

Read More

നാലാം നിലയിൽനിന്ന് സ്ലാബ് അടർന്നു വീണു; നാല് പേർ മരിച്ചു

താനെ: മഹാരാഷ്ട്രയിലെ താനെയിൽ അഞ്ച് നില പാർപ്പിട സമുച്ചയത്തിന്‍റെ നാലാം നിലയിലെ സ്ലാബ് അടർന്നു വീണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ മരിച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ‌ രണ്ട് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. വ്യാഴാഴ്ച രാവിലെ 11.30 ഓടെ താനെ ഉല്ലാസ്നഗറിലായിരുന്നു സംഭവം. 30 ഫ്ളാറ്റുകളുള്ള കെട്ടിടം അനധികൃതമായി നിർമിച്ചവയാണ്. കെട്ടിടം പൊളിക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഉല്ലാസ്നഗർ തഹസീൽദാർ കോമൾ താക്കൂർ അറിയിച്ചു. അഞ്ച് കുടുംബങ്ങളാണ് നിലവിൽ ഈ കെട്ടിടത്തിൽ...

Read More