Author: Editorial Team

ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഒക്ടോബർ ഒന്നിന്; ഒരുക്കങ്ങൾ അവസാന ഘട്ടത്തിലേക്ക്

ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായ ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണ തിരുക്കർമ്മങ്ങളുടെ ഒരുക്കങ്ങൾ പുരോഗമിച്ചു വരുന്നതായി സെപ്റ്റംബർ 23-ാം തീയതി വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സീറോ മലബാർ ബിഷപ്സ് ഹൗസിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ സംഘാടകർ അറിയിച്ചു. ഒക്ടോബർ ഒന്നാം തീയതി രാവിലെ 9 മണി മുതൽ ചടങ്ങുകൾ ആരംഭിക്കും. മുപ്പതിലധികം കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ സജ്ജീകരണങ്ങളാണ് നടന്നു വരുന്നത്. ഒക്ടോബർ ഒന്ന് ശനിയാഴ്ച രാവിലെ ഒൻപത് മണിക്ക് പ്രദക്ഷിണം ആരംഭിക്കും.ഒൻപത് മുപ്പതിന് വികാരി ജനറാൾ ഫാ. തോമസ് കടുകപ്പിള്ളിൽ എല്ലാവരെയും സ്വാഗതം ചെയ്യും .തുടർന്ന് അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ക്രിസ്‌റ്റോഫി പിയറി നിയമനക്കത്ത് വായിക്കും .രൂപതാ ചാൻസലർ മലയാള പരിഭാഷ നടത്തും .തുടർന്ന് സ്ഥാനാരോഹണ ചടങ്ങുകൾ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും .ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് , ബിഷപ്പ് മാർ പൗളി കണ്ണൂക്കാടൻ എന്നിവർ സഹ കാർമ്മികർ ആയിരിക്കും . ബിഷപ്പ് ഫ്രാൻസിസ് കലബാറ്റ് (ഡിട്രോയിറ്റ്‌ )ഹോംലി പറയും .ദിവ്യബലിക്ക് ശേഷം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആശംസ അറിയിക്കും.ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് ,ബിഷപ്പ് മാർ ജോയി ആലപ്പാട്ട് എന്നിവർ നന്ദി പറയും . പന്ത്രണ്ട് മണി മുതൽ ഒന്നര മണി വരെ ഉച്ചഭക്ഷണം . ഒന്നരമണി മുതൽ മൂന്നു മണി വരെ പൊതുസമ്മേളനം .നിരവധി പ്രശസ്ത വ്യക്തികൾ ബിഷപ്പ് മാർ ജോയി ആലപ്പാട്ടിന് ആശംസകളും സ്ഥാനമൊഴിയുന്ന ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്തിനു നന്ദിയും പ്രകാശിപ്പിക്കും വികാരി ജനറാൾ ഫാ. തോമസ് മുളവനാൽ സ്വാഗതം പറയും .കർദ്ദിനാൾ ജോർജ് ആലഞ്ചേരി, ആർച്ച് ബിഷപ്പ് ക്രിസ്‌റ്റോഫി പിയറി , ബിഷപ്പ് കുർട്ട് ബെർനറ്റ് ,ബെൽവുഡ് സിറ്റി മേയർ തുടങ്ങിയ പ്രശസ്ത വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും .ജനറൽ കോ-ഓർഡിനേറ്റർ ജോസ് ചാമക്കാല കൃതജ്ഞത പറയും . കർദ്ദിനാൾ ജോർജ് ആലഞ്ചേരി,ആർച്ച് ബിഷപ്പ് ക്രിസ്‌റ്റോഫി പിയറി , മാർ ജേക്കബ് അങ്ങാടിയത്ത് ,മാർ ജോയി ആലപ്പാട്ട് ,ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ,ബിഷപ്പ് മാർ പൗളി കണ്ണൂക്കാടൻ ,ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് ,ബിഷപ്പ് മാർ ജോസ് കല്ലുവേലിൽ,ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ,ബിഷപ്പ് മാർ ജോർജ് രാജേന്ദ്രൻ ,ബിഷപ്പ് ഫിലിപ്പോസ് മാർ സ്റ്റെഫാനോസ്,ബിഷപ്പ് ഫ്രാൻസിസ് കലബാറ്റ് ,ബിഷപ്പ് ബെനഡിക്റ്റ് അലക്സിചുക്ക് ,ബിഷപ്പ് മൈക്കിൾ മിക്ക് ഗവേൺ ,ബിഷപ്പ് മിലൻ ലാച്ച്,ബിഷപ്പ് പ്ലാസിഡോ റോഡ്രിഗസ്,ബിഷപ്പ് കുർട്ട് ബർനെറ്റ്, ബിഷപ്പ് ജെഫ്രി എസ് ഗ്രോബ് ,ബിഷപ്പ് റോബർട്ട് ജെറാൾഡ് കേസി തുടങ്ങി അമേരിക്കയിലും പുറത്തുനിന്നുമായി പത്തൊൻപതോളം ബിഷപ്പുമാരാണ് ചടങ്ങിൽ പങ്കെടുക്കുന്നത് .ബെൽവുഡ് സിറ്റി മേയർ, വൈദികർ,സന്യാസിനികൾ വിശ്വാസികൾ,പൊതുജനങ്ങൾ തുടങ്ങി മൂവായിരത്തോളം വിശ്വാസികൾ ചടങ്ങിൽ പങ്കെടുക്കും . ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത്, ബിഷപ്പ് മാർ ജോയി ആലപ്പാട്ട് , വികാരി ജനറാൾ മോൺ. തോമസ് കടുകപ്പിള്ളിൽ , ചാൻസലർ ഫാ.ജോർജ് ദാനവേലിൽ, പ്രൊക്കുറേറ്റർ ഫാ. കുര്യൻ നെടുവേലിചാലുങ്കൽ, ജനറൽ കൺവീനർ ജോസ് ചാമക്കാല, പി.ആർ. ഒ ജോർജ്കുട്ടി അമ്പാട്ട് എന്നിവർ പരിപാടികൾ പത്ര സമ്മേളനത്തിൽ വിശദീകരിച്ചു. ചിക്കാഗോയിലെ അച്ചടി ദൃശ്യ മാദ്ധ്യമ പ്രതിനിധികൾ പത്രസമ്മേളനത്തിൽ പങ്കെടുത്തു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ 2001 മാർച്ച് 13-ന് ഷിക്കാഗോയിലെ സെന്റ് തോമസ് സീറോ മലബാർ കത്തോലിക്കാ രൂപത സ്ഥാപിച്ചു. അതിന്റെ ആദ്യ ബിഷപ്പായി മാർ ജേക്കബ് അങ്ങാടിയത്ത് നിയമിതനായി.രൂപതയുടെ ഉദ്ഘാടനത്തോടൊപ്പം അദ്ദേഹത്തിന്റെ എപ്പിസ്കോപ്പൽ സ്ഥാനാരോഹണവും ചിക്കാഗോയിൽ നടന്നു. 2014 ജൂലൈ 24 ന്, ഫ്രാൻസിസ് മാർപാപ്പ മാർ ജോയി ആലപ്പാട്ടിനെ രൂപതയുടെ സഹായ മെത്രാനായി നിയമിച്ചു. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് രൂപതയുടെ സ്ഥാപനത്തോടൊപ്പം കോട്ടയം ക്നാനായ കത്തോലിക്കാ കുടിയേറ്റക്കാരുടെ അജപാലന ശുശ്രൂഷയും ഈ രൂപതയുടെ അധികാരപരിധിയിൽ ഉൾപ്പെടുത്തി. ചിക്കാഗോയിലെ സെന്റ് തോമസ് സീറോ മലബാർ കാത്തലിക് രൂപത സ്ഥാപിതമായത് മുതൽ വിവിധ തലങ്ങളിൽ സ്ഥിരമായ പുരോഗതി ഉണ്ടായിട്ടുണ്ട് . നിലവിൽ ഈ രൂപതയിൽ 50 ഇടവകകളും 34 മിഷനുകളും...

Read More

എടുത്തു ചാടി വിവാഹം കഴിച്ചത് തെറ്റായിപ്പോയി ! ബ്രേക്കപ്പിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ഹെയ്ദി സാദിയ…

മലയാളികള്‍ക്ക് ഏറെ സുപരിചിതയായ ട്രാന്‍സ് വുമണ്‍ ആണ് ഹെയ്ദി സാദിയ. മാധ്യമ പ്രവര്‍ത്തകയായ ഹെയ്ദിയ്ക്ക് സോഷ്യല്‍മീഡിയയില്‍ നിരവധി ആരാധകരാണുള്ളത്. തന്റെ വിശേഷങ്ങളും പുത്തന്‍ ചിത്രങ്ങളുമെല്ലാം സാദിയ തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. അടുത്തിടെ തന്റെ വിവാഹജീവിതത്തില്‍ സംഭവിച്ച കാര്യങ്ങളെപ്പറ്റി തുറന്നുപറഞ്ഞുകൊണ്ട് സാദിയ പങ്കുവെച്ച വീഡിയോ വൈറലായിരുന്നു. അഥര്‍വ്വായിരുന്നു സാദിയയുടെ ജീവിത പങ്കാളി. എന്നാല്‍ ഇരുവരും തമ്മില്‍ ബ്രേക്കപ്പായി. ഒന്നിച്ചല്ല താമസിക്കുന്നതെന്നും ബ്രേക്കപ്പിന് ശേഷവും തങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നവരാണെന്ന് സാദിയ ക്യുആന്‍ഡ്എ വീഡിയോയിലൂടെ പറയുന്നു. ആലപ്പുഴയിലാണ് അഥര്‍വ്വും കുടുംബവും താമസിക്കുന്നത്. വേര്‍പിരിയുക എന്നത് തങ്ങള്‍ വളരെ മെച്വേര്‍ഡായി എടുത്ത തീരുമാനമായിരുന്നുവെന്നും സോഷ്യല്‍മീഡിയയില്‍ തങ്ങള്‍ ഇപ്പോഴും സുഹൃത്തുക്കളാണെന്നും ചില മീറ്റിങ്ങിനൊക്കെ പോകുമ്പോള്‍ കാണാറുണ്ടെന്നും സാദിയ പറയുന്നു. എടുത്ത തീരുമാനങ്ങളില്‍ പിന്നീട് വേണ്ടായിരുന്നുവെന്ന് തോന്നിയതെന്താണെന്ന ഒരു ആരാധകന്റെ ചോദ്യത്തിന് എടുത്തുചാടി കല്യാണം കഴിക്കേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടെന്ന് സാദിയ പറയുന്നു. രണ്ടാളും കുറേ മെച്വേര്‍ഡ് ആയിട്ട് മതിയാരുന്നു വിവാഹമെന്ന് തോന്നിയിട്ടുണ്ടെന്നും സാദിയ കൂട്ടിച്ചേര്‍ത്തു. എപ്പോഴും ചിരിച്ചോണ്ടിരിക്കാന്‍ ആഗ്രഹിക്കുന്നവളാണ് താന്‍, താന്‍ മാത്രമല്ല, തന്റെ ചുറ്റുമുള്ളവരും ചിരിക്കണമെന്നും ചുറ്റുമുള്ളവരും ഹാപ്പിയായിരിക്കണം എന്നാഗ്രഹിക്കാറുണ്ടെന്നും സാദിയ പറയുന്നു. ശാരീരികമായി ഉപദ്രപിച്ച മൂന്നുപേരാണ് തനിക്ക് ജീവിച്ച് കാണിക്കണമെന്ന് തോന്നിപ്പിച്ചവരെന്നും സാദിയ...

Read More

സ്‌നേഹിച്ചു കൊല്ലും ! ഒരു വര്‍ഷത്തോളം യുവതി അറിയാതെ പ്രേമിച്ചത് കൊടും ക്രിമിനലിനെ; ഒടുവില്‍ സത്യം തിരിച്ചറിഞ്ഞത് ഇങ്ങനെ…

പ്രേമത്തിനു കണ്ണും മൂക്കുമൊന്നുമില്ലെന്നു പറയാറുണ്ട്. എന്നിരുന്നാലും നമ്മള്‍ പ്രണയിക്കുന്ന ആളെക്കുറിച്ച് ഒരു ഏകദേശ ധാരണ ആവശ്യമാണ് അല്ലെങ്കില്‍ പണി ആകെ പാളും. അങ്ങനെയൊരു അബദ്ധം പറ്റിയ ഒരു യുവതിയുടെ കഥയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു വര്‍ഷത്തോളം ഇവര്‍ ഡേറ്റിംഗില്‍ ഏര്‍പ്പെട്ടത് യുകെയിലുള്ള ഒരു കൊടും ക്രിമിനലുമായി ആയിരുന്നു. 2012ല്‍ ഒരു മാള്‍ട്ട സ്ട്രിപ്പ് ക്ലബ്ബില്‍ വച്ചാണ് 35കാരിയായ സ്റ്റെല്ല പാരിസ്, ബ്രിട്ടീഷ് ക്രിമിനലായ ക്രിസ്റ്റഫര്‍ ഗസ്റ്റ് മോറിനെ കണ്ടുമുട്ടുന്നത്. അതായത് 2003ല്‍ ബ്രയാന്‍ വാട്ടേഴ്സ് എന്നൊരാളെ ഇയാള്‍ കൊലപ്പെടുത്തി ഒമ്പത് വര്‍ഷങ്ങള്‍ക്ക് ശേഷം. താന്‍ ആദ്യം അയാളുടെ പണം കണ്ടിട്ടാണ് അയാളിലേക്ക് ആകര്‍ഷിക്കപ്പെട്ടത് എന്ന് സ്റ്റെല്ല സമ്മതിക്കുന്നു. എന്നാല്‍, പിന്നീട് അത് സത്യസന്ധമായ പ്രണയത്തിലേക്ക് വഴി മാറി. അയാളുടെ പൊസിറ്റീവ് ആറ്റിറ്റിയൂഡും, ബിസിനസിലും പണം ഉണ്ടാക്കുന്നതിലും അയാള്‍ കാണിക്കുന്ന ശ്രദ്ധയും, അവളോട് കാണിക്കുന്ന കരുതലും എല്ലാം അതിന് കാരണമായി. എന്നാല്‍, ആകെപ്പാടെ പ്രശ്‌നം തോന്നിയത് ക്രിസ്റ്റഫര്‍ സ്ഥിരമായി ദുസ്വപ്നം കണ്ട് തുടങ്ങിയപ്പോഴാണ്. എന്തോ ഒരു കുഴപ്പമുണ്ട് എന്ന് സ്റ്റെല്ലയ്ക്ക് തോന്നിയെങ്കിലും അതെന്താണ് എന്ന് മനസിലാക്കാന്‍ സാധിച്ചിരുന്നില്ല. അപ്പോഴും സ്വപ്നത്തില്‍ പോലും താന്‍ താമസിക്കുന്നത് ഒരു കൊലപാതകിയുടെ കൂടെയാണ് എന്ന് അവള്‍ക്ക് അറിയുമായിരുന്നില്ല. ക്രിസ്റ്റഫര്‍ ഒരിക്കലും അയാളുടെ ഫോട്ടോ എടുക്കാനോ അത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാനോ ഒന്നും സമ്മതിച്ചിരുന്നില്ല. അയാള്‍ വീട്ടില്‍ മുടി കെട്ടിവയ്ക്കുകയും എന്നാല്‍ പുറത്തിറങ്ങുമ്പോള്‍ അത് അഴിച്ചിടുകയും ചെയ്തു. ഒരിക്കല്‍ ഇരുവരും റെസ്റ്റോറന്റില്‍ പോയപ്പോള്‍ അയാള്‍ തന്റെ മുഖം മറച്ചു, അന്ന് സ്റ്റെല്ല ചോദിച്ചത് താനൊരു സ്ട്രിപ്പറാണ്. സ്ട്രിപ്പറിന്റെ കാമുകനാണ് എന്ന ചമ്മല്‍ കൊണ്ടാണോ മുഖം മറയ്ക്കുന്നത് എന്നാണ്. എന്നാല്‍, അയാള്‍ മറുപടി ഒന്നും നല്‍കിയിരുന്നില്ല. പിന്നീടൊരിക്കല്‍ രാവിലെ ഭക്ഷണത്തിന് മുട്ട ഉണ്ടാക്കി നല്‍കിയപ്പോള്‍ അത് ശരിയാവാത്തതിന് അവളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. ഞാന്‍ പോവുകയാണ് എന്ന് പറഞ്ഞപ്പോള്‍ അവളെ നിലത്തേക്ക് വീഴ്ത്തുകയും തടഞ്ഞ് വയ്ക്കുകയും ചെയ്തു. പിന്നീട് അവള്‍ അവിടെ നിന്നും ഇറങ്ങുകയും തന്റെ അമ്മയുടെ അടുത്തേക്ക് പോവുകയും ആയിരുന്നു. 2013 -ല്‍ ഇരുവരും പിരിയുകയും സ്റ്റെല്ല ലണ്ടനിലേക്ക് പോവുകയും ചെയ്തു. ആറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അയാള്‍ ഒരു കൊലപാതകി ആണ് എന്ന് സ്റ്റെല്ല മനസിലാക്കുന്നത്. അതും അയാള്‍ നടത്തിയ കൊലപാതകത്തിന്റെ വാര്‍ത്ത പത്രത്തില്‍ വന്നപ്പോള്‍ അവളുടെ അമ്മ കാണിച്ച് കൊടുത്ത ശേഷം. താനൊരു വര്‍ഷം പ്രേമിച്ചതും കൂടെ കഴിഞ്ഞതും പേരും വിവരങ്ങളും എല്ലാം മറച്ചുവച്ച ഒരു കൊലപാതകിയുടെ കൂടെയാണ് എന്നത് സ്റ്റെല്ലയ്ക്ക് ഓര്‍ക്കാന്‍ പോലും വയ്യ. അതിന് ശേഷം തനിക്ക് ആളുകളെ വിശ്വസിക്കാനേ സാധിക്കുന്നില്ല എന്നും അവള്‍ പറയുന്നു. ഏതായാലും 2019ല്‍ തന്നെ ക്രിസ്റ്റഫര്‍...

Read More

വിദ്യാര്‍ഥികളെ കയറ്റാത്ത പോകുന്ന ബസ് നെഞ്ചുവിരിച്ച് തടഞ്ഞു നിര്‍ത്താന്‍ പറ്റുമോ സക്കീര്‍ ഭായ്ക്ക് ! എന്നാല്‍ ഈ സക്കീര്‍ ഭായ്ക്ക് അതൊക്കെപ്പറ്റും…

സ്‌കൂളിന് മുമ്പില്‍ ബസ് നിര്‍ത്താതെ പോകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ നെഞ്ചും വിരിച്ച് അത്തരത്തിലൊരു ബസ് തടഞ്ഞ ഒരു പ്രിന്‍സിപ്പലാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. മലപ്പുറം താഴെക്കോട് കാപ്പുപറമ്പ് പിടിഎം എച്ച്എസ്എസ് പ്രിന്‍സിപ്പല്‍ ഡോ. സക്കീര്‍ എന്ന സൈനുദ്ദീനാണ് ബസ് തടഞ്ഞത്. ഇദ്ദേഹം പ്രിന്‍സിപ്പല്‍മാരുടെ സംഘടനയുടെ സംസ്ഥാന പ്രസിഡന്റുമാണ്. സംഘര്‍ഷ സാധ്യത മുന്നില്‍ക്കണ്ട് കൂടുതല്‍ ആരെയും അറിയിക്കാതെ ഇദ്ദേഹം തനിച്ച് റോഡിലിറങ്ങുകയായിരുന്നു. കോഴിക്കോട് -പാലക്കാട് റൂട്ടില്‍ സര്‍വിസ് നടത്തുന്ന ‘രാജപ്രഭ’ എന്ന സ്വകാര്യ ബസ് സ്ഥിരമായി സ്റ്റോപ്പില്‍ നിര്‍ത്തുന്നില്ലെന്നും വിദ്യാര്‍ഥികള്‍ക്ക് അപകടകരമാം അമിതവേഗതയില്‍ ഓടിച്ചു പോകുന്നുവെന്നും പരാതി ഉയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് പരാതി പോലീസില്‍ നല്‍കിയിരുന്നെന്നും നടപടി ഉണ്ടായിട്ടില്ലെന്നും സക്കീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ബസ് തടയാന്‍ ശ്രമം നടത്തിയെങ്കിലും അമിതവേഗതയില്‍ കടന്നു പോയി. ഇതേ തുടര്‍ന്ന് റോഡിലെ ഡിവൈഡര്‍ ക്രമീകരിച്ചാണ് പ്രിന്‍സിപ്പല്‍ ബസിനെ ‘പിടികൂടിയത്’. ബസ് തടയുന്ന രംഗം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായിരിക്കുകയാണ്. കാണികളില്‍ ഒരാള്‍ പകര്‍ത്തിയ രംഗങ്ങള്‍ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്. അതേസമയം, ഈ മാസം ആദ്യം പാലക്കാട് കൂറ്റനാട് സ്വകാര്യ ബസിന്റെ മരണയോട്ടത്തിനെതിരേ വാഹനം പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തി സാന്ദ്ര എന്ന പെണ്‍കുട്ടി പ്രതിഷേധിച്ചിരുന്നു. സാന്ദ്രയുടെ സ്‌കൂട്ടറിനെ അമിത വേഗത്തില്‍ മറികടന്ന ബസില്‍ നിന്നും സാന്ദ്ര രക്ഷപ്പെട്ടത് തലനാരിഴയ്ക്കായിരുന്നു. തുടര്‍ന്ന് ഇതെക്കുറിച്ച് അന്വേഷിച്ച പട്ടാമ്പി ജോയിന്റ് ആര്‍ടിഒ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് ആര്‍ടിഒ ഡ്രൈവര്‍ക്ക് താത്ക്കാലിക വിലക്ക് ഏര്‍പ്പെടുത്തിയ നടപടി...

Read More

നായയെ കാറില്‍ കെട്ടിവലിച്ച് ഡോക്ടറുടെ കൊടുംക്രൂരത ! ഇയാള്‍ പറയുന്നത് വിചിത്രമായ കാരണം

രാജസ്ഥാനില്‍ നായയെ കാറില്‍ കെട്ടിവലിച്ച ഡോക്ടര്‍ക്കെതിരേ പ്രതിഷേധം വ്യാപകമാവുന്നു. പ്ലാസ്റ്റിക് സര്‍ജനായ ഡോ. രജ്‌നീഷ് ഗ്വലയാണ് നായയോട് ഈ കൊടുംക്രൂരത ചെയ്തത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വിഷയത്തില്‍ മനേക ഗാന്ധി അടക്കമുള്ളവര്‍ ഇടപെട്ടതിനെത്തുടര്‍ന്ന് പോലീസ് കേസെടുത്തു. പുകാര്‍ ആനിമല്‍ എന്‍ജിഒയും ശാസ്ത്രിനഗര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടിരുന്നു. മഹാത്മാ ഗാന്ധി ആശുപത്രിയില്‍ പ്ലാസ്റ്റിക് സര്‍ജനാണ് ഡോ. രജ്‌നീഷ്. ഞായറാഴ്ചയാണ് സംഭവം. നായയുടെ കാലിന് പലയിടത്തായി പൊട്ടലുണ്ട്. വിവരം കേട്ടെത്തിയ മൃഗസ്‌നേഹികളാണ് കാര്‍ തടഞ്ഞ് നായയെ ചികിത്സയ്ക്കു കൊണ്ടുപോയത്. കാര്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ ഡോക്ടര്‍ കാറിടിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ചിലര്‍ ആരോപിച്ചു. കാറില്‍ കെട്ടിവലിച്ചുകൊണ്ടുപോകവെ നായ പലതവണ വീണിരുന്നു. പരുക്കേറ്റ് രക്തം വാര്‍ന്ന അവസ്ഥയിലാണ് നായയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ തടഞ്ഞ യുവാക്കളോട് ഡോക്ടര്‍ തട്ടിക്കയറുകയും ചെയ്തു. നായയെ കൊണ്ടുപോകാന്‍ ആംബുലന്‍സ് എത്തിച്ചപ്പോള്‍ ഡോക്ടര്‍ അവരോടും തര്‍ക്കിച്ചു. പോലീസെത്തിയപ്പോഴാണ് നായയെ വിട്ടുകൊടുക്കാന്‍ ഡോക്ടര്‍ തയാറായത്. മൃഗസ്‌നേഹികളാണ് മനേക ഗാന്ധിയെ കാര്യം അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസുകാരോട് മനേക ഗാന്ധി സംസാരിക്കുകയും ചെയ്തു. അതേസമയം, നായ പലപ്പോഴും വീടിനുള്ളില്‍ കയറുമായിരുന്നെന്നും പുറത്തു കുരച്ച് ശബ്ദമുണ്ടാക്കുമായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു. അതുകൊണ്ട് നായയെ കോര്‍പ്പറേഷന്‍ വളപ്പില്‍ കൊണ്ടിടാന്‍ പോകുകയായിരുന്നുവെന്നാണ് ഡോക്ടറുടെ...

Read More