Author: Editorial Team

സുഹൃത്തുക്കൾ ലൈംഗീകമായി പീഡിപ്പിച്ച 10 വയസുകാരൻ മരിച്ചു; കുട്ടി പ്രതികൾ കസ്റ്റഡിയിൽ

ന്യൂഡൽഹി: സുഹൃത്തുക്കൾ ചേർന്ന് ലൈംഗീകമായി പീഡിപ്പിച്ച് ഗുരുതരപരിക്കേറ്റ 10 വയസുകാരൻ ചികിത്സയിലിരിക്കെ മരിച്ചു. ഒരു ബന്ധു ഉൾപ്പെടെ മൂന്ന് സുഹൃത്തുക്കൾ ചേർന്നാണ് കുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തത്. കുട്ടി ഡൽഹി ലോക്‌നായക് ജയ് പ്രകാശ് നാരായൺ ആശുപത്രിയിലെ (എൽഎൻജെപി) തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഡൽഹിയിലെ ന്യൂ സീലംപൂർ സ്വദേശികളായ 10 നും 12 നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് പ്രതികൾ. കുട്ടിയുടെ മുറിവുകൾ ഭയാനകമായിരുന്നെന്ന് എൽഎൻജെപിയിലെ ഡോക്ടർമാർ പറഞ്ഞു. കഴിഞ്ഞ മാസം 19 ന് ആയിരുന്നു സംഭവം. പീഡനം നടന്ന് നാല് ദിവസം കഴിഞ്ഞാണ് കുട്ടിയെ മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. ഇതോടെ മുറിവുകൾ വഷളായിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതനുസരിച്ച് പോലീസ് കുട്ടിയുടെ മാതാപിതാക്കളെ കണ്ടെങ്കിലും മൊഴി നൽകാൻ തയാറായില്ല. പിന്നീട് കൗൺസിലിംഗിനു ശേഷമാണ് കുട്ടിയുടെ മാതാവ് മൊഴിനൽകിയത്. കടംവാങ്ങിയ പണം നൽകാൻ കഴിയാതെ വന്നതോടെ തന്‍റെ മകനെ സുഹൃത്തുക്കൾ ചേർന്ന് പീഡിപ്പിച്ചെന്നായിരുന്നു മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളായ രണ്ട് കുട്ടികളെ പോലീസ് പിടികൂടിയിരുന്നു. മൂന്നാമനായി തെരച്ചിൽ...

Read More

ഏഷ്യ കപ്പ്: ഇന്ത്യൻ വനിതകൾ ജയിച്ചുതുടങ്ങി

ധാക്ക: ഏഷ്യ കപ്പ് ട്വന്‍റി-20 വനിതാ ക്രിക്കറ്റിൽ ഇന്ത്യ ജയിച്ചുതുടങ്ങി. ആദ്യമത്സരത്തിൽ ശ്രീലങ്കയെ ഇന്ത്യൻ വനിതകൾ 41 റൺസിന് പരാജയപ്പെടുത്തി. ഇന്ത്യ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ലങ്ക 18.2 ഓവറിൽ 109 റൺസിന് ഓൾഔട്ടായി. ലങ്കൻ നിരയിൽ 30 റൺസ് എടുത്ത ഹസിനി പെരേര, ഓപ്പണർ ഹർഷിത (26), ഒഷാദി രണസിൻഹ (11) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. നാല് ഓവറിൽ 15 റൺസ് മാത്രം വിട്ടുനൽകി രണ്ട് മുൻനിര വിക്കറ്റുകൾ വീഴ്ത്തിയ ദീപ്തി ശർമയും മൂന്ന് ഓവറിൽ 12 റൺസിന് രണ്ട് വിക്കറ്റ് സ്വന്തമാക്കിയ പൂജാ വസ്ത്രാകറുമാണ് ലങ്കയെ കറക്കിയത്. അവസാന മൂന്നു വിക്കറ്റുകൾ പിഴുത ദയാലൻ ഹെമലത ലങ്കൻ ഇന്നിംഗ്സ് വേഗത്തിൽ തീർത്തു. നേരത്തെ ജമീമ റോഡ്രിഗസിന്‍റെ (53 പന്തിൽ 76) മിന്നും അർധസെഞ്ചുറിയാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ (33) ജീമമയ്ക്കു മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന മൂന്നാം വിക്കറ്റ് 92 റൺസ് ആണ്...

Read More

“സന്തോഷം’ വർധിക്കുമോ? നമീബിയയിൽ നിന്നെത്തിയ ചീറ്റ ഗർഭിണിയെന്ന് സൂചന

ഭോപാൽ: നമീബിയയിൽ നിന്ന് മധ്യപ്രദേശിലേക്ക് വിരുന്നെത്തിയ ചീറ്റകളിലൊന്ന് ഗർഭിണിയെന്ന് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദി “ആശ’ എന്ന് പേരിട്ട ചീറ്റയാണ് ഗർഭലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നത്. കുനോ വന്യജീവി സങ്കേതത്തിൽ പാർപ്പിച്ചിരിക്കുന്ന ചീറ്റ ഗർഭകാലത്തുള്ള ശാരീരിക-മാനസിക ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ടെന്നും ശരീരത്തിൽ ഹോർമോൺ വ്യതിയാനം രേഖപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു. എന്നാൽ ഗർഭാവസ്ഥ സ്ഥിരീകരിക്കാൻ ഒക്ടോബർ അവസാനം വരെ കാത്തിരിക്കണമെന്നും പ്രോജക്ട് ചീറ്റ അധികൃതർ അറിയിച്ചു. നമീബിയയിലെ വനത്തിൽ അധിവസിച്ചിരുന്ന ചീറ്റയായതിനാൽ ഗർഭാവസ്ഥയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ഇവർ കൂട്ടിച്ചേർത്തു. നവജാത ചീറ്റകളിൽ മരണനിരക്ക് 90% എന്ന് റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാൽ വനപാലകർ കരുതൽ നടപടികൾ ആരംഭിച്ചു കഴിഞ്ഞു. അമ്മയാകാൻ ഒരുങ്ങുന്ന ചീറ്റയ്ക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കുമെന്നും ചീറ്റയെ പൂർണ ഏകാന്തവാസത്തിന് വിടുമെന്നുമാണ് സൂചന. ജനനസമയത്ത് 245 ഗ്രാം മുതൽ 425 ഗ്രാം വരെ തൂക്കമുള്ള കുഞ്ഞ് ചീറ്റകൾക്ക് കാഴ്ചശക്തി പതിയെ മാത്രമാണ് ലഭിക്കുക. ജനിച്ച് ഒന്നര വർഷത്തോളം അമ്മയോടൊപ്പം കഴിഞ്ഞ ശേഷമാണ് ചീറ്റകൾ തനിയെ ജീവിക്കാൻ...

Read More

പോപ്പുലർ ഫ്രണ്ട് നിരോധനം; ലീഗിൽ ആശയക്കുഴപ്പം

കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിന്‍റെ പേരില്‍ മുസ്‌ലിം ലീഗില്‍ കടുത്ത ആശയക്കുഴപ്പം. നിരോധനത്തെ പിന്തുണച്ച് എം.കെ.മുനീറും പിന്തുണയ്ക്കാതെ സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാമും രംഗത്തെത്തിയതോടെയാണ് അണികൾക്കിടയിൽ ആശയക്കുഴപ്പം രൂപപ്പെട്ടത്. നിരോധനത്തെ സ്വാഗതം ചെയ്ത തന്‍റെ മൂന്‍ നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച മുനീര്‍, ഒരു ബാപ്പയ്ക്ക് ജനിച്ചവനാണ് താനെന്നും രാവിലെ പറഞ്ഞത് വൈകുന്നേരം മാറ്റിപറയുന്ന സ്വഭാവം തനിക്കില്ലെന്നും വ്യക്തമാക്കുകയും ചെയ്തത് ലീഗ് നേതൃത്വത്തെ വെട്ടിലാക്കി. പെട്ടന്ന് പ്രതികരിച്ചപ്പോൾ മുനീർ നിരോധനത്തെ പിന്തുണച്ച് സംസാരിച്ചതാണെന്നും പാർട്ടിയുടെ പുതിയ വിശദീകരണത്തിൽ നിലപാട് വ്യക്തമാണെന്നുമാണ് സലാം പറഞ്ഞത്. പിന്നീട് സി.എച്ച് അനുസ്മരണ വേദിയിൽ സലാമിനെ ഇരിക്കയാണ് മുനീർ ആദ്യ നിലപാട് ആവർത്തിച്ചത്. പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ പ്രതിരോധിക്കാനുള്ള ബാധ്യത മുസ്‌ലിം സമുദായത്തിനുണ്ടെന്നും സംഘടനയെ നിരോധിച്ചത് സ്വാഗതം ചെയ്യുന്നുവെന്നും മുനീര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. നിരോധനം കൊണ്ട് മാത്രം പ്രശ്‌നം അവസാനിക്കുന്നില്ലെന്നും പുതിയ തലമുറയെ ഇത്തരക്കാര്‍ വഴിതെറ്റിക്കുന്നുവെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു. വാളെടുക്കണമെന്നു പറയുന്നവര്‍ ഏതു ഇസ്‌ലാമിന്‍റെ ആളുകളാണെന്ന് ചോദിച്ച മുനീര്‍, ഇത്തരക്കാരെ നേരിടാന്‍ സമുദായക്കാര്‍ രംഗത്തിറങ്ങണെമന്നും പറഞ്ഞിരുന്നു. നിരോധനത്തെ സ്വാഗതം ചെയ്ത് മുനീര്‍ നടത്തിയ പരമാര്‍ശം ലീഗ് നേതൃത്വത്തെ ചെടിപ്പിച്ചിരുന്നു. പിന്നീട് പാർട്ടി വിശദീകരണം എല്ല നിലയിൽ സലാം സംസാരിച്ചപ്പോഴാണ് നിരോധനത്തെ അനുകൂലിക്കുന്നില്ലെന്ന നിലപാട് പറഞ്ഞത്. നിരോധനം ഏകപക്ഷീയമാണെന്നും ആർഎസ്എസ് പോലുള്ള സംഘടനകൾക്കെതിരേ നടപടി സ്വീകരിക്കാതിരിക്കുമ്പോൾ സംശയങ്ങൾ ഉയരുമെന്നും സലാം വ്യക്തമാക്കിയിരുന്നു. വിഷയത്തിൽ പാർട്ടിയിലെ മുതിർന്ന നേതാക്കൾ തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞത് അണികൾക്കിടയിലും ആശയക്കുഴപ്പമുണ്ടാക്കി. പിഎഫ്ഐ നിരോധനത്തിന് പാർട്ടി അനുകൂലമോ പ്രതികൂലമോ എന്ന കാര്യത്തിൽ ആശയക്കുഴപ്പം...

Read More

അസഭ്യം പറഞ്ഞ് ബസില്‍നിന്ന് ഇറക്കിവിട്ടു; കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്കെതിരെ പരാതി

തിരുവനന്തപുരം: യാത്രക്കാർക്ക് നേരെ അസഭ്യവർഷം ചൊരിഞ്ഞ് കെഎസ്ആർടിസി വനിതാ കണ്ടക്ടർ. യാത്രക്കാരെ രൂക്ഷഭാഷ‌യിൽ അധിക്ഷേപിച്ച കണ്ടക്ടർ കൈക്കുഞ്ഞുമായി യാത്ര ചെയ്യുന്ന സ്ത്രീ അടക്കമുള്ളവരെ ബസിൽ നിന്ന് ഇറക്കിവിട്ടു. ആറ്റിങ്ങൽ ഡിപ്പോയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് സർവീസ് നടത്തുന്ന ബസ് ചിറയൻകീഴിൽ നിർത്തിയിട്ടിരുന്ന വേളയിലാണ് സംഭവം നടന്നത്. ചിറയൻകീഴ് മേൽപ്പാലത്തിന് സമീപം ഉച്ചയ്ക്ക് നിർത്തിയിട്ടിരുന്ന ബസിൽ സർവീസ് തുടങ്ങുന്നതിന് ഏറെ മുന്പ് യാത്രക്കാർ കയറിയിരുന്നതാണ് വനിതാ കണ്ടക്ടറെ ചൊടിപ്പിച്ചത്. ബസ് ഇപ്പോൾ പുറപ്പെടില്ലെന്ന് അറിയിച്ച കണ്ടക്ടർ താൻ ഭക്ഷണം കഴിക്കുകയാണെന്നും ഏവരും പുറത്തിറങ്ങി നിൽക്കണമെന്നും ആക്രോശിച്ചു. എന്നാൽ കനത്ത വെയിലായതിനാൽ യാത്രക്കാർ ബസിൽനിന്ന് പുറത്തിറങ്ങാൻ മടിച്ചു. ഇതിൽ പ്രകോപിതയായ കണ്ടക്ടർ യാത്രക്കാർക്ക് നേരെ അസഭ്യവർഷം ചൊരിയുകയായിരുന്നു. കേട്ടാൽ അറയ്ക്കുന്ന രീതിയിൽ അതിരൂക്ഷ ഭാഷയിൽ യാത്രികർക്ക് നേരെ ശബ്ദമുയർത്തിയ കണ്ടക്ടർ സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിലുള്ള പ്രയോഗങ്ങളും നടത്തി. തൊഴിലുറപ്പ് പദ്ധതിയെയും ജീവനക്കാരെയും അധിക്ഷേപിക്കുന്ന വാക്കുകളും കണ്ടക്ടർ ഉപയോഗിച്ചു. വിദ്യാർഥികൾ അടക്കമുള്ള യാത്രികർ ബസിന് പുറത്തിറങ്ങിയിട്ടും അധിക്ഷേപം തുടർന്ന ഇവർ തനിക്കെതിരെ ആർക്കും ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്നും ഭീഷണി മുഴക്കി. ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർ കെ.എ. ഷീബയാണ് അധിക്ഷേപവാക്കുകൾ ചൊരിഞ്ഞത്. ഇവർക്കെതിരെ നേരത്തെയും പരാതികൾ ഉയർന്നിരുന്നു. എന്നാൽ ചിറയൻകീഴിലെ സംഭവത്തിൽ രേഖാമൂലം പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് കെഎസ്ആർടിസി...

Read More