Author: Editorial Team

ചിക്കാഗോ സീറോ മലബാർ രൂപതയ്ക്ക് ഇനി പുതിയ ഇടയൻ; ബിഷപ്പ് മാർ ജോയി ആലപ്പാട്ട്

ചിക്കാഗോ:ചിക്കാഗോ സീറോ മലബാർ രൂപതയ്ക്ക് ഇനി പുതിയ ഇടയൻ.ബിഷപ്പ് മാർ ജോയി ആലപ്പാട്ട്.പ്രാർത്ഥനാനിർഭരമായ നിമിഷങ്ങളുടെ നിറവിൽ ചിക്കാഗോ മാർത്തോമ്മാ സ്ലീഹാ കത്തീഡ്രലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നിറഞ്ഞു കവിഞ്ഞ വിശ്വാസ സമൂഹത്തെ സാക്ഷിയാക്കി ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ബിഷപ്പ് മാർ ജോയി ആലപ്പാട്ട് ചുമതലയേറ്റു .കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്ന സ്ഥാനാരോഹണ ചടങ്ങുകൾ വിശ്വാസ സമൂഹത്തിനു നവ്യാനുഭവമായി . രാവിലെ ഒൻപത് മണിക്ക് ഭക്തിനിർഭരമായ പ്രദക്ഷിണം ആരംഭിച്ചു .മാർത്തോമ്മാ സ്ലീഹാ കത്തിഡ്രലിന്റെ പാരിഷ് ഹാളിൽ നിന്നും തിരുവസ്ത്രങ്ങളണിഞ്ഞ്, ബിഷപ്പുമാരും, വൈദികരും പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ടു കൊണ്ട് ദേവാലയത്തിലേക്ക് പ്രദക്ഷിണമായി പ്രവേശിച്ചു . പ്രദക്ഷിണത്തിന് അണിനിരന്ന മെത്രാൻമാരെയും വൈദികരെയും ദൈവതിരുസന്നിധിയിൽ അർപ്പിച്ചുകൊണ്ട് , വേദപാഠവിദ്യാത്ഥികൾ പേപ്പൽ പതാക വീശി, പ്രദക്ഷിണത്തിനു ഇരുവശങ്ങളിലായി അണിനിരന്നത് ഭക്തി നിർഭരമായ കാഴ്ച ആയിരുന്നു . രൂപതയെക്കുറിച്ചും, മാർ ജോയി ആലപ്പാട്ടിനെക്കുറിച്ചും ഫാ. ജോൺസ്റ്റി തച്ചാറയും , ഷാരോൺ തോമസും വിവരിച്ചു .വികാരി ജനറാൾ ഫാ. തോമസ് കടുകപ്പിള്ളിൽ സ്വാഗതം ചെയ്തു .തുടർന്ന് അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് ക്രിസ്‌റ്റോഫി പിയറി നിയമനക്കത്ത് വായിച്ചു .രൂപതാ ചാൻസലർ ഡോ. ജോർജ് ദാനവേലിയച്ചൻ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി . തുടർന്ന് സ്ഥാനാരോഹണ ചടങ്ങുകൾ കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിൽ നടന്നു .ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് , ബിഷപ്പ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ സഹ കാർമ്മികർ ആയി . ബിഷപ്പ് ഫ്രാൻസിസ് കലബാറ്റ് (ഡിട്രോയിറ്റ്‌ )ഹോംലി പറഞ്ഞു .തുടർന്ന് ദിവ്യബലിക്ക് ശേഷം കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി ആശംസകൾ അറിയിച്ചു . ബിഷപ്പ് മാർ ജേക്കബ് അങ്ങാടിയത്ത് ,ബിഷപ്പ് മാർ ജോയി ആലപ്പാട്ട് എന്നിവർ നന്ദിപറഞ്ഞു .മലയാളത്തിലും, ഇംഗ്ലീഷിലുമുള്ള ഗായകസംഘം തിരുകർമങ്ങൾ ഭക്തിനിർഭരമാക്കി .ജനറൽ കൺവീനർമാരായ വികാരി ജനറാൾമാർ ഫാ .തോമസ് കടുകപ്പിള്ളിൽ,ഫാ .തോമസ് മുളവനാൽ ജനറൽ കോർഡിനേറ്റർ ജോസ് ചാമക്കാല എന്നിവരുടെ നേതൃത്വത്തിൽ നിരവധി സബ് കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചിരുന്നു . ജോർജ് കുട്ടി അമ്പാട്ടിന്റെ നേതൃത്വത്തിലുള്ള മീഡിയ കമ്മിറ്റി മാധ്യമ പ്രവർത്തകർക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു...

Read More

കോടിയേരിയോട് ആദരസൂചകമായി തിങ്കളാഴ്ച മൂന്നിടത്ത് ഹർത്താൽ

കണ്ണൂർ: കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തെ തുടർന്ന് തിങ്കളാഴ്ച തലശേരി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ആദരസൂചകമായി ഹർത്താൽ ആചരിക്കും. സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണൻ ശനിയാഴ്ച രാത്രിയാണ് അന്തരിച്ചത്. കോടിയേരി ബാലകൃഷ്ണന്‍റെ സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം പയ്യാന്പലത്ത് നടക്കും. ഭൗതിക ശരീരം ഞായറാഴ്ച രാവിലെ ചെന്നെയിൽനിന്നും എയർ ആംബുലൻസിൽ തലശേരിയിലെ കുടുംബവീട്ടിലേക്കു കൊണ്ടുപോകും. തുടർന്ന് തലശേരി ടൗണ്‍ ഹാളിൽ പൊതുദർശനം. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരത്തോടെ പയ്യാന്പലത്ത്...

Read More

കോടിയേരി ഉറച്ച നിലപാടുള്ള കമ്യൂണിസ്റ്റ്, പാര്‍ട്ടിയുടെ മുന്നണി പോരാളി: സീതാറാം യെച്ചൂരി

ന്യൂഡൽഹി: കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഉറച്ച നിലപാടുള്ള കമ്മ്യൂണിസ്റ്റ് നേതാവും പാര്‍ട്ടിയുടെ മുന്നണി പോരാളിയുമായിരുന്നു കോടിയേരിയെന്ന് അദ്ദേഹം പറഞ്ഞു. ദീര്‍ഘകാല സഖാവും പൊളിറ്റ് ബ്യൂറോ അംഗവും ഉറച്ച കമ്മ്യൂണിസ്റ്റും അധ്വാനിക്കുന്ന ജനങ്ങളുടെ തീവ്ര പ്രവര്‍ത്തകനും ചൂഷണരഹിതമായ ഇന്ത്യന്‍ സമൂഹത്തിന്‍റെ സാമൂഹിക പരിവര്‍ത്തനത്തിനായി അക്ഷീണം പ്രയത്‌നിക്കുന്നതുമായ സഖാവ് കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് യെച്ചൂരി...

Read More

അടിമുടി രാഷ്ട്രീയക്കാരനായിരുന്നു കോടിയേരി: വി.ഡി. സതീശൻ

തിരുവനന്തപുരം: അടിമുടി രാഷ്ട്രീയക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ എന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അക്ഷരാര്‍ഥത്തില്‍ രാഷ്ട്രീയമായിരുന്നു കോടിയേരിയുടെ ജീവശ്വാസം. സ്ഥായിയായ ചിരിയും സ്‌നേഹവാക്കുകളും കൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി എല്ലാവര്‍ക്കും പ്രിയങ്കരനായി. പാര്‍ട്ടി ചട്ടക്കൂടിന് പുറത്തേക്കും അദ്ദേഹത്തിന്‍റെ സൗഹൃദം വ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. പ്രായോഗിക രാഷ്ട്രീയത്തിന്‍റെ നയതന്ത്രവും കാര്‍ക്കശ്യവും ഒരു പോലെ വഴങ്ങിയ നേതാവായിരുന്നു കോടിയേരി. നിയമസഭ സാമാജികനെന്ന നിലയിലും പ്രതിപക്ഷ ഉപനേതാവെന്ന നിലയിലും കോടിയേരിയുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. രോഗത്തിന്‍റെ വേദനയിലും തന്‍റെ സ്വാഭാവിക ചിരിയോടെ എല്ലാം അതിജീവിക്കുമെന്ന ആത്മവിശ്വാസമാണ് ചുറ്റുമുള്ളവര്‍ക്ക് കോടിയേരി നല്‍കിയത്. സിപിഎമ്മിലെ സൗമ്യ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്‍റെ വിയോഗം രാഷ്ട്രീയ കേരളത്തിന് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്ക്‌ചേരുന്നുവെന്നും സതീശൻ...

Read More

കോടിയേരിയുടെ സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം പയ്യാന്പലത്ത്

ചെന്നൈ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ സംസ്കാരം തിങ്കളാഴ്ച വൈകുന്നേരം പയ്യാന്പലത്ത് നടക്കും. ഭൗതിക ശരീരം ഞായറാഴ്ച രാവിലെ ചെന്നെയിൽ നിന്നും എയർ ആംബുലൻസിൽ തലശേരിയിലെ കുടുംബവീട്ടിലേക്കു കൊണ്ടുപോകും. തുടർന്ന് തലശേരി ടൗണ്‍ ഹാളിൽ പൊതുദർശനം. സംസ്കാരം തിങ്കളാഴ്ച വൈകുന്നേരത്തോടെ പയ്യാന്പലത്ത്...

Read More