Author: Editorial Team

ദൈവസ്നേഹത്തിൻ കരം പിടിച്ച്…

മലങ്കര കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ ഗണത്തിലേക്ക് ഇന്ന് ഉയർത്തപ്പെടുന്പോൾ മോണ്‍. മാത്യു മനക്കരക്കാവിൽ റന്പാൻ ദൈവസ്നേഹത്തിനും കരുതലിനും നന്ദി പറയുകയാണ്. കൊല്ലം ജില്ലയിലെ പുത്തൂരിൽ മനക്കരക്കാവിൽ ഗീവർഗീസിന്‍റെയും കുഞ്ഞമ്മ ഗീവർഗീസിന്‍റെയും ആറു മക്കളിൽ ഇളയവനായി 1955 നവംബർ 10നാണ് മോണ്‍. ഡോ. മാത്യു മനക്കരക്കാവിൽ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം മേജർ അതിരൂപതയുടെ സെന്‍റ് അലോഷ്യസ് മൈനർ സെമിനാരിയിൽ ചേർന്നു. തുടർന്ന് കോട്ടയം വടവാതൂർ സെന്‍റ് തോമസ് അപ്പസ്തോലിക സെമിനാരിയിൽ വൈദിക പഠനം പൂർത്തിയാക്കി. 1983 ഡിസംബർ 18ന് ആർച്ച് ബിഷപ് ബനഡിക്ട് മാർ ഗ്രിഗോറിയോസിൽ നിന്നും വൈദിക പട്ടം സ്വീകരിച്ചു. 1990ൽ മാർ ഇവാനിയോസ് കോളജിൽ അധ്യാപകനായി. തുടർന്ന് കോളജിന്‍റെ ബർസാറായും പ്രിൻസിപ്പലായും ദീർഘകാലം ശുശ്രൂഷ നിർവഹിച്ചു. 1983 മുതൽ 2013 വരെയുള്ള കാലഘട്ടത്തിൽ അവിഭക്ത തിരുവനന്തപുരം മേജർ അതിരൂപതയുടെ 35 ഇടവക-മിഷൻ കേന്ദ്രങ്ങളിൽ ശുശ്രൂഷ നിർവഹിച്ചിട്ടുണ്ട്. അന്നും ഇന്നും വഴി നടത്തുന്നത് ദൈവത്തിന്‍റെ കരുണ മാത്രമാണെന്ന് മോണ്‍. മാത്യു മനക്കരക്കാവിൽ റന്പാൻ പറയുന്നു. ഭയപ്പെടേണ്ട എന്ന കർത്താവിന്‍റെ വാക്കുകളാണ് എന്നും പ്രചോദനമായിട്ടുള്ളതെന്നു ജോണ്‍ പോൾ രണ്ടാമൻ മാർപാപ്പ എപ്പോഴും പറയുമായിരുന്നു. ഇതുതന്നെയാണ് തന്നെയും എന്നും മുന്നോട്ടു നയിച്ചിട്ടുള്ളത്. മെത്രാഭിഷേകത്തിനു മുന്നോടിയായി തന്‍റെ ആശയങ്ങൾ മോണ്‍. മാത്യു മനക്കരക്കാവിൽ റന്പാൻ ദീപികയുമായി പങ്കുവച്ചു. അഭിമുഖത്തിന്‍റെ പ്രസക്തഭാഗങ്ങൾ ചുവടെ: വിശ്വാസ ജീവിതത്തിന്‍റെ തുടക്കം? വീട്ടിൽ നിന്നും ലഭിച്ച പ്രചോദനവും ഊർജവുമാണ് വിശ്വാസ ജീവിത്തിൽ എന്നും മുതൽകൂട്ടായത്. അമ്മയുടെ പ്രാർഥനയും ത്യാഗങ്ങളും കണ്ടാണ് ഞാൻ വളർന്നത്. ഗുമസ്ത ജോലിക്കാരനായിരുന്ന എന്‍റെ പിതാവ് പള്ളിയിലെ പ്രധാന ചുമതലക്കാരനുമായിരുന്നു. അതുകൊണ്ടുതന്നെ ചെറുപ്പം മുതൽ വിശ്വാസം മുറുകെ പിടിച്ചിരുന്നു. പള്ളിക്കാര്യങ്ങളിൽ യാതൊരു കുറവും വരുത്തരുതെന്ന് അമ്മയ്ക്കു വലിയ നിർബന്ധമുണ്ടായിരുന്നു. ശനിയാഴ്ചകളിൽ സണ്‍ഡേ സ്കൂളിലേക്കു വേണ്ട പാഠങ്ങൾ മാത്രമേ പഠിക്കാൻ അനുവദിക്കൂ. 10-ാം ക്ലാസ് കഴിഞ്ഞപ്പോഴാണ് സെമിനാരിയിൽ ചേർന്ന് വൈദീകനാകണമെന്ന് ഉറപ്പിച്ചത്. എന്‍റെ ഇടവക പള്ളി വികാരിയായിരുന്ന ഫാ.ജോർജ് ജേക്കബ് അച്ചനും ഫാ.ഡാനിയേൽ കൊച്ചുപറന്പിൽ റന്പാച്ചനുമെല്ലാം വിശ്വാസ ജീവിതത്തിനു വഴിത്തിരിവായി. അധ്യാപകനായി മാർ ഈവാനിയോസിൽ ബിരുദാനന്തര ബിരുദത്തിനുശേഷം ഫ്രഞ്ച് അധ്യാപകനായും മാർ ഈവാനിയോസ് കോളജ് ഹോസ്റ്റൽ വാർഡനായും സേവനമനുഷ്ഠിച്ചു. അന്ന് ചെന്പൂർ ഭാഗത്തുള്ള 11 പള്ളികളുടെ ചുമതലയും വഹിച്ചിരുന്നു. അവിടങ്ങളിലെ വിദ്യാഭ്യാസപരമായി പിന്നാക്കം നിന്നിരുന്ന നിരവധി വിദ്യാർഥികളെ മാർ ഈവാനിയോസിൽ എത്തിച്ച് വിദ്യാഭ്യാസം നൽകാനായത് ദൈവം നൽകിയ വലിയ കരുണയായി ഓർമിക്കുന്നു. പിന്നീട് കോളജ് പ്രിൻസിപ്പൽ ആയപ്പോൾ കോളജിൽ അച്ചടക്കത്തിനും പഠന-പാഠ്യേതര പ്രവർത്തനങ്ങൾക്കും ഏറെ പ്രാധാന്യം നൽകി. അക്കാലത്ത് കോളജിന് ഓട്ടോണമസ് പദവി കൈവന്നതും ദൈവത്തിന്‍റെ വലിയ കരുണ. അന്ന് കോളജിൽ ആരംഭിച്ച ഇഗ്നോയുടെ സെന്‍റർ പിന്നീട് ഏറ്റവും വലിയ ഇഗ്നോ കാന്പസായി മാറി. പുതിയ നിയോഗം? മലങ്കര കത്തോലിക്കാ സഭയിലെ മെത്രാന്മാരുടെ ഗണത്തിലേക്ക് ഇന്ന് ഉയർത്തപ്പെടുന്പോൾ അത് വലിയ ഒരു നിയോഗമായി കാണുന്നു. മാർ ഈവാനിയോസ് പിതാവിന്‍റെ മാതൃകയും മാർഗദർശിത്വവും ആണ് അടിത്തറ. മാർ ഈവാനിയോസ് പിതാവ് സഭയെ വിശ്വാസത്തിൽ വളർത്തുന്നതിനും സ്നേഹത്തിലും ഐക്യത്തിലും മുന്നേറുന്നതിനുമായി നിരന്തരം പരിശ്രമിച്ചു. സഭയുടെ പ്രവർത്തനങ്ങളിൽ മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവയെ സഹായിക്കുകയാണ് പുതിയ നിയോഗം. ദൈവം നടത്തുന്ന വഴിയിൽ നടക്കുക എന്നതല്ലാതെ ഒന്നും ചെയ്യുന്നില്ല. പുതിയ നിയോഗത്തിലും ദൈവം വഴി നടത്തുമെന്നു വിശ്വസിക്കുന്നു. സഭ, വിശ്വാസം? ഈശ്വര വിശ്വാസം കുടുംബങ്ങളിൽനിന്ന് ആരംഭിക്കണം. സഭാമക്കളെ വിശ്വാസത്തിൽ വളർത്തുകയും സംരക്ഷിച്ചു നിർത്തുകയും ചെയ്യേണ്ടത് വളരെ അത്യാവശ്യമാണ്. കുടുംബങ്ങളിൽനിന്നു പിറവിയെടുക്കുന്ന വിശ്വാസ ചൈതന്യത്തിനു മാത്രമേ നിലനിൽപ്പൂള്ളൂ. ആധുനിക സംവിധാനങ്ങളുടെയും സോഷ്യൽ മീഡിയയുടെയും സ്വാധീനം വിശ്വാസത്തെ ബാധിക്കരുത്. അതോടൊപ്പം യുവാക്കൾക്കു മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കുന്നതിനും പിറന്ന മണ്ണിൽ സന്തോഷത്തോടെ ജീവിക്കുന്നതിനും അവസരമുണ്ടാക്കുകയും ചെയ്യണം. ദൈവ കരുണ, സ്നേഹം ദൈവത്തിന്‍റെ കരുണ ജീവിതത്തിലുടനീളം എനിക്കു ലഭിച്ചിട്ടുണ്ട്. ലഭിച്ച ഉത്തരവാദിത്വങ്ങൾ നൂറു ശതമാനവും കൃത്യതയോടെ ചെയ്യുന്നതിന് എന്നും ദൈവം സഹായിച്ചു. ദൈവത്തിന്‍റെ അനുഗ്രഹ വലയം എന്നും ഒപ്പമുണ്ട്. അതു തന്നെയാണ് മുന്നോട്ടു നീങ്ങുന്നതിനുള്ള ശക്തിയും. ആവശ്യമുള്ളിടത്ത് സഹായം എത്തിക്കുന്നതിന് സഭ എന്നും മുന്നോട്ടു വന്നിട്ടുണ്ട്. സാന്പത്തികമായി...

Read More

അമേരിക്കയിലെ പെണ്ണുങ്ങളെ കണ്ടിക്കാ… മടിച്ചി എന്ന് വിളിച്ച ഭർത്താവിനെ പാഠം പഠിപ്പിക്കാൻ ഒരു പണിയും ചെയ്യാതെ ഭാര്യ, വീടിന്റെ അവസ്ഥ

സ്വന്തം ഇടം വൃത്തിയാക്കി വയ്‌ക്കേണ്ടത് അവരവരുടെ കടമയാണ്. അങ്ങനെ നോക്കിയാൽ വീട് വൃത്തിയാക്കേണ്ടത് ഭാര്യയുടെയും, ഭർത്താവിന്റെയും തുല്യ ഉത്തരവാദിത്വമാണ്, മക്കളുണ്ടെങ്കിൽ അവരുടെയും. എന്നാൽ, പലപ്പോഴും അത് ഭാര്യയുടെ കടമയായി മാത്രം കണക്കാക്കപ്പെടുന്നു. കുട്ടികൾ വീട് വൃത്തികേടാക്കിയാലോ, അല്ലെങ്കിൽ വീട്ടിലെ മറ്റാരെങ്കിലും അത് ചെയ്താലോ ഒക്കെ പഴി കേൾക്കുന്നത് ചിലപ്പോഴെല്ലാം വീട്ടിലെ സ്ത്രീകളായിരിക്കും. ഇന്ന് അതിൽ ഏറെക്കുറെ മാറ്റം വന്നിട്ടുണ്ടെങ്കിലും, ആ പഴയ ചിന്താഗതി വച്ച് പുലർത്തുന്ന ആളുകൾ സമൂഹത്തിൽ ഇന്നുമുണ്ട്, അതിനി ഇന്ത്യയിലായാലും, അങ്ങ് അമേരിക്കയിലായാലും. കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റ് അതിനൊരു ഉദാഹരമാണ്. വീട് വൃത്തിയാക്കി വയ്ക്കുന്നില്ലെന്ന് ഭർത്താവ് ആരോപിച്ചതിനെത്തുടർന്ന് ഒരു ഭാര്യ സമരത്തിനിറങ്ങി. അവൾ അതിന്റെ വീഡിയോകൾ ടിക് ടോക്കിൽ അപ്‌ലോഡ് ചെയ്തു. ഒടുവിൽ അയാൾക്ക് തന്നെ തിരിച്ചടിയാവുന്ന അവസ്ഥയിലായി കാര്യങ്ങൾ. മിസ്സിസ് മെസ്സി എന്ന പേരിൽ അറിയപ്പെടുന്ന അവൾ താമസിക്കുന്നത് യുഎസിലാണെങ്കിലും, സ്വദേശം യുക്രൈനാണ്. താൻ വീട് വൃത്തികേടാക്കാറില്ലെന്നും, ഭാര്യയാണ് മടിച്ചിയെന്നും അയാൾ ഭാര്യയെ കുറ്റപ്പെടുത്തി. തുടർന്ന് ഭർത്താവിനെ ഒരു പാഠം പഠിപ്പിക്കാൻ ഭാര്യയും തീരുമാനിച്ചു. താൻ വീട് വൃത്തിയാക്കിയില്ലെങ്കിൽ, വീടിന്റെ ശരിക്കുള്ള അവസ്ഥ എന്താണെന്ന് ഭർത്താവിനെ കാണിച്ച് കൊടുക്കാൻ തന്നെ അവൾ തീരുമാനിച്ചു. അവൾ വീട് വൃത്തിയാക്കുന്നത് നിർത്തി വച്ചു. പിന്നീടുള്ള വീടിന്റെ കോലം അവൾ ടിക് ടോക്കിൽ പങ്കിട്ടു.   “നിന്നെ പോലെ ഒരു മടിച്ചിയെ ഞാൻ കണ്ടിട്ടേയില്ല എന്നാണ് ഭർത്താവ് എന്നോട് പറഞ്ഞത്. ഞാൻ ശരിക്കും ഒന്നും ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കുമെന്ന് അദ്ദേഹത്തിന് ഒന്ന് കാണിച്ചുകൊടുക്കണമെന്ന് എനിക്കും തോന്നി. അങ്ങനെ വീട് വൃത്തിയാക്കുന്ന പരിപാടി തത്കാലം നിർത്തി” ഒരു വൈറൽ ടിക് ടോക്ക് വീഡിയോയിൽ യുവതി പറഞ്ഞു. അങ്ങനെ കഴുകിയ വസ്ത്രങ്ങൾ എല്ലാം അവൾ ഒരിടത്ത് കൂട്ടിയിടാൻ തുടങ്ങി. രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും അത് ഒരു കുന്നോളമായി. അതിൽ ഭൂരിഭാഗവും ഭർത്താവിന്റെയും, കുട്ടികളുടെയും വസ്ത്രങ്ങളായിരുന്നു. അലക്കാത്ത വസ്ത്രങ്ങൾ, എച്ചിൽ പാത്രങ്ങൾ എന്നിവയുൾപ്പെടെ തന്റെ വീട്ടിൽ കൂട്ടിയിട്ടിരിക്കുന്ന പലതിന്റെയും വീഡിയോകൾ മിസ്സിസ് മെസ്സി പോസ്റ്റ് ചെയ്തു കൊണ്ടിരുന്നു. അതിലൊരു വീഡിയോയിൽ, തന്റെ പണിമുടക്ക് കാരണം ഭർത്താവ് തന്റെ ശുചീകരണ സാമഗ്രികളെല്ലാം വലിച്ചെറിഞ്ഞുവെന്നും അവൾ പറയുന്നു. മൂന്നാമത്തെ ആഴ്ചയായപ്പോഴേക്കും വീട് തീർത്തും വൃത്തിഹീനമായി. ഇത് എല്ലാം കണ്ട് അസ്വസ്ഥനായി അയാൾ തന്റെ അമ്മയോടൊപ്പം താമസിക്കാൻ മൂന്നാഴ്ചത്തേക്ക് യൂറോപ്പിൽ പോയെന്നാണ് ഒടുവിലത്തെ വീഡിയോയിൽ അവൾ പറഞ്ഞത്.  വീട്ടിലെ എല്ലാ അംഗങ്ങളും സഹായിച്ചാൽ വീട് എല്ലായ്പ്പോഴും വൃത്തിയായി ഇരിക്കുമെന്നും, എന്നാൽ ഇത് എങ്ങനെ തന്റെ ഭർത്താവിനെ പറഞ്ഞ് മനസ്സിലാകുമെന്ന് അറിയില്ലെന്നും അവൾ പറയുന്നു.  എന്നാൽ ഇൻറർനെറ്റിൽ ആളുകൾ ഭർത്താവിന്റെ ഈ പെരുമാറ്റ രീതിയെ വലിയ രീതിയിൽ വിമർശിക്കുകയാണ്.  ഇത്രയൊന്നും തർക്കിക്കേണ്ട ആവശ്യമില്ല, അയാളെ ഉപേക്ഷിച്ചേക്കൂ എന്നാണ് അതിലൊരാൾ കമന്റ് ചെയ്തിരിക്കുന്നത്. ഏറ്റവും വലിയ അഴുക്കായ അയാളെ എടുത്ത് കളഞ്ഞാൽ വീട് വൃത്തിയാകുമെന്നും മറ്റൊരാൾ എഴുതി....

Read More

മലങ്കര കത്തോലിക്കാ സഭ: പുതിയ ബിഷപ്പുമാര്‍ നാളെ അഭിഷിക്തരാകും

മലങ്കര കത്തോലിക്കാ സഭയിലെ മെത്രാന്മാരായി മോണ്‍. ആന്റണി കാക്കനാട്ട് റമ്പാനും മോണ്‍ മാത്യു മനക്കരക്കാവില്‍ റമ്പാനും നാളെ രാവിലെ 8ന് പട്ടം സെന്റ് മേരീസ് കത്തീഡ്രലില്‍ അഭിഷിക്തരാകും. ദൈവദാസന്‍ മാര്‍ ഇവാനിയോസിന്റെ ഓര്‍മപ്പെരുന്നാളിനോട് അനുബന്ധിച്ച് നടക്കുന്ന കുര്‍ബാന മധ്യേയാണ് ഇരുവരും അഭിഷിക്തരാകുന്നത്. മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. സഭയിലെ മറ്റ് മെത്രാപ്പൊലീത്തമാര്‍...

Read More

ജയിൽചാടി വീട്ടിലെത്തി, വിവരം അറിയിച്ചത് നാട്ടുകാര്‍…! കോട്ടയത്ത് ജയിൽചാടിയ കൊലക്കേസ് പ്രതി ബിനുമോൻ പിടിയിൽ

കോട്ടയം: കോട്ടയത്ത് ജയിൽചാടിയ കൊലക്കേസ് പ്രതി പിടിയിൽ. പ്രതി ബിനുമോനാണ് പിടിയിലായത്. വീടിനു സമീപത്തുനിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. നാട്ടുകാരാണ് പോലീസിനെ വിവരം അറിയിച്ചത്. കോട്ടയം സബ് ജയിലിൽനിന്ന് ശനിയാഴ്ച പുലർച്ചെയാണ് ബിനുമോൻ ജയിൽ ചാടിയത്. ജയിലിലെ അടുക്കളയിൽനിന്ന് പലക വച്ച് പുറത്തുകടക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ജയിലിൽ തന്നെ സന്ദർശിക്കാനെത്തിയ ഭാര്യയോട് ബിനു മോൻ എത്രയും വേഗം പുറത്ത് കടക്കണമെന്ന് പ റഞ്ഞിരുന്നു.  ഷാൻ എന്ന യുവാവിനെ ഓട്ടോറിക്ഷയിൽ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതിന് ശേഷം കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷന് മുന്നിൽ ഉപേക്ഷിച്ച കേസിലെ നാലാം പ്രതിയാണ് ബിനുമോൻ. ഇയാളുടെ ഓട്ടോറിക്ഷയിലാണ് ഷാനെ...

Read More

പ്രസിഡന്‍റ് എവിടെ ? ഗോതബായ ലങ്കൻ നാവികസേന കപ്പലിലെന്ന് അഭ്യൂഹം; പുറത്തുവന്ന വീഡിയോ ദൃശ്യങ്ങള്‍ സത്യമോ?

കൊളംബോ: പ്രതിഷേധക്കാർ ഔദ്യോഗിക വസതി കൈയേറിയതിനു തൊട്ടുമുൻപ് ശ്രീലങ്കന്‍ പ്രസിഡന്‍റ് ഗോതബായ രജപക്‌സെ നാവികസേനയുടെ കപ്പലിൽ രക്ഷപെട്ടതായി റിപ്പോർട്ട്. നാവികസേനയുടെ കപ്പലിൽ സ്യൂട്ട്കേസുകൾ കയറ്റുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് പ്രസിഡന്‍റ് രക്ഷപെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സ്യൂട്ട്കേസുകൾ ഗോതബായയുടെ ആണെന്ന് ലങ്കൻ മാധ്യമങ്ങൾ പറയുന്നു. പുറത്തുവന്ന ദൃശ്യങ്ങളിൽ എസ്‌എൽഎൻഎസ് ഗജബാഹു എന്ന കപ്പലിലേക്ക് മൂന്ന് പേർ വലിയ സ്യൂട്ട്‌കേസുകൾ കയറ്റുന്നതാണ് കാണുന്നത്. മൂന്ന് പേരും ധൃതിയിൽ ഓടുന്നതും വീഡിയോയിൽ കാണാം. ഒരു സംഘം എസ്എൽഎൻഎസ് സിന്ദുരല, എസ്എൽഎൻഎസ് ഗജബാഹു എന്നിവയിൽ കയറി തുറമുഖം വിട്ടതായി കൊളംബോ തുറമുഖത്തെ ഹാർബർ ഉദ്യോഗസ്ഥൻ പറഞ്ഞതായി ന്യൂസ് 1 ചാനൽ റിപ്പോർട്ട് ചെയ്തു. കപ്പലിൽ കയറിവരെ സംബന്ധിച്ച് വിവരങ്ങൾ നൽകാനാവില്ലെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായും ചാനൽ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച രാത്രി പ്രസിഡന്‍റിനെ സൈനിക ആസ്ഥാനത്തേക്ക് മാറ്റിയിരുന്നു.  പല അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ടെങ്കിലും പ്രസിഡന്‍റ് എവിടെയാണെന്നത് സംബന്ധിച്ച് ഇതുവരെ വിവരങ്ങളൊന്നുമില്ല. പ്രതിഷേധക്കാർ അദ്ദേഹത്തിന്‍റെ ഓഫീസും ഔദ്യോഗിക വസതിയും...

Read More