Author: Editorial Team

പ്രഫ. ഗോപിനാഥ് മുതുകാടിന് ഷിക്കാഗോ മലയാളി അസോസിയേഷൻ സ്വീകരണം നൽകുന്നു

ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ പ്രസിദ്ധ മജീഷ്യനും മോട്ടിവേഷണൽ സ്പീക്കറുമായ പ്രഫ. ഗോപിനാഥ് മുതുകാടിന് സ്വീകരണം നൽകുന്നു. വിവിധ സ്റ്റേജുകളിലായി എണ്ണായിരത്തിൽ പരം മാജിക് ഷോകൾ നടത്തി ജനഹൃദയങ്ങളിൽ ഇടം നേടിയ വ്യക്തിയാണ് ഗോപിനാഥ് മുതുകാട്. അദ്ദേഹം ഇപ്പോൾ പ്രൊഫഷണൽ മാജിക് ഷോകൾ നിർത്തി തന്‍റെ കഴിവും സമയവും സന്പത്തും മുഴുവൻ കേരളത്തിലെ ഭിന്നശേഷിയുള്ള കുട്ടികൾക്കായി വിനിയോഗിക്കുകയാണ്. 2019 ൽ അവർക്കുവേണ്ടി ഒരു ആർട്ട് സെന്‍റർ തന്നെ അദ്ദേഹം ആരംഭിച്ചു. കുട്ടികളെ അവരുടെ കഴിവിനനുസരിച്ച് പല തരത്തിൽ മാജിക് പരിശീലിപ്പിച്ച് സ്വയം പര്യാപ്തരായി സ്വന്തം കാലിൽ നിൽക്കാൻ സഹായിക്കുകയാണ് ഈ ആർട്ട് സെന്‍ററിലൂടെ. ഷിക്കാഗോ മലയാളി അസോസിയേഷൻ പ്രസിഡന്‍റ് ജോഷി വള്ളിക്കളത്തിന്‍റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ പ്രഫ. ഗോപിനാഥ് മുതുകാട് തന്‍റെ പ്രവർത്തനങ്ങളെ കുറിച്ച് കൂടുതൽ വിശദീകരിക്കുന്നതാണ്. പരിപാടിയുടെ ജനറൽ കോർഡിനേറ്റർ ജോർജ്...

Read More

സിഡിഎംഎ ഓണാഘോഷം സെപ്റ്റംബർ 11 ഞായറാഴ്ച

ആൽബനി (ന്യൂയോർക്ക്): ആൽബനിയിലേയും പരിസരപ്രദേശങ്ങളിലേയും മലയാളികളുടെ കൂട്ടായ്മയായ ക്യാപിറ്റൽ ഡിസ്ട്രിക്റ്റ് മലയാളി അസോസിയേഷന്‍റെ (സിഡിഎംഎ) ഓണാഘോഷം സെപ്റ്റംബർ 11 ഞായറാഴ്ച വിപുലമായി കൊണ്ടാടുമെന്ന് പ്രസിഡന്‍റ് സുനിൽ സക്കറിയയും സെക്രട്ടറി അനൂപ് അലക്സും അറിയിച്ചു. ആൽബനി കൗണ്ടിയിലുൾപ്പെട്ട കോളനിയിലെ കുക്ക് പാർക്ക് പവലിയനിലാണ് (Cook Park, Shambrook Pkwy, Colonie, NY 12205) ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്. അന്നേ ദിവസം രാവിലെ 11ന് ആഘോഷങ്ങൾക്ക് തുടക്കമാകും. കോവിഡ് മഹാമാരിയെത്തുടർന്ന് കഴിഞ്ഞ വർഷങ്ങളിൽ ആഘോഷങ്ങളെല്ലാം താൽക്കാലികമായി നിർത്തിവയയ്ക്കുകയോ മന്ദഗതിയിലാകുകയോ ചെയ്തിരുന്നെങ്കിലും, ഈ വർഷം ആഘോഷം പൂർവാധികം ഭംഗിയോടെ നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഇരുവരും പറഞ്ഞു. ന്ധപൊന്നോണം 2022ന്ധ എന്ന് പേരിട്ടിരിക്കുന്ന ഈ ആഘോഷത്തിൽ തിരുവാതിര, പൂക്കളം, ഓണസദ്യ, വടംവലി തുടങ്ങി വിവിധങ്ങളായ കലാ-കായിക പരിപാടികളും ഒരുക്കിയിട്ടുണ്ട്. ക്യാപിറ്റൽ ഡിസ്ട്രിക്റ്റിലുള്ള എല്ലാ മലയാളികളും ഈ ആഘോഷത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് പ്രസിഡന്‍റ് സുനിൽ സക്കറിയ അഭ്യർഥിച്ചു. കോവിഡ്-19 വ്യാപനത്തെത്തുടർന്ന് പ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്ന അസോസിയേഷന് പുതിയ കമ്മിറ്റി ഭാരവാഹിത്വം ഏറ്റെടുത്തതോടെ നിരവധി മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് പ്രസിഡന്‍റും സെക്രട്ടറിയും പറഞ്ഞു. അസോസിയേഷന്‍റെ വെബ്സൈറ്റ് പുനരുജ്ജീവിപ്പിക്കുകയും, ടെക്നോളജി യുഗത്തിനനുയോജ്യമായ രീതിയിൽ വെബ് സൈറ്റിലെ ക്രമീകരണവുമാണ് അവയിൽ ശ്രദ്ധേയമായത്. അസോസിയേഷന്‍റെ ചരിത്രം, പുതിയ അംഗത്വമെടുക്കൽ, അംഗത്വം പുതുക്കൽ, അസോസിയേഷന്‍റെ വിവിധ പരിപാടികളെക്കുറിച്ചുള്ള പ്രഖ്യാപനങ്ങൾ, അവയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവരുടെ രജിസ്ട്രേഷൻ, ചാരിറ്റി വിഭാഗമായ ’ജീവൻ ഫണ്ട്’ വിവരങ്ങൾ മുതലായവ ഉൾപ്പെടുത്തിയാണ് വെബ്സൈറ്റ് പുനരുജ്ജീവിപ്പിച്ചിരിക്കുന്നതെന്ന് അവർ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: സുനിൽ സക്കറിയ 518 894 1564, അനൂപ് അലക്സ് 224 616...

Read More

ഫിലിപ്പ് ജോൺ അന്തരിച്ചു! പൊതുദർശനം ആഗസ്റ്റ് 21 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ

ഡാളസ്: പത്തനംത്തിട്ട തടിയൂർ പൂഴിക്കാലയിൽ ഫിലിപ്പ് ജോൺ (കുഞ്ഞുമോൻ, 86) ഡാളസിൽ അന്തരിച്ചു.. തിരുവല്ലാ കാവുംഭാഗം ചെത്തിക്കാട് കുടുംബാംഗമായ സൂസി ജോൺ ആണ് ഭാര്യ. മക്കൾ: ഫിൽജി ജോൺസ് (ടെന്നസി), ജിജി ജോൺ, ജെസി ജോൺ (ഇരുവരും ഡാളസ്).മരുമക്കൾ: ഡോ.പ്രിയ ജോൺസ്, ജിൽ, ആൽഫ്രഡ്‌ പെരേര.കൊച്ചുമക്കൾ: ജോർജീന, ഹാന, ജാസ്മിൻ. കോഴിക്കോട് പയ്യോളി ഗവ.ഹൈസ്കൂൾ, മലേഷ്യ എന്നിവിടങ്ങളിൽ ദീർഘനാൾ അധ്യാപകനായിരുന്നു. 1984 മുതൽ അമേരിക്കയിലെ സാൻഅന്‍റോണിയോ, ഇർവിംഗ് എന്നിവിടങ്ങളിലെ ഹൈസ്കൂളുകളിൽ ഫിസിക്സ് അധ്യാപകനും, വേൾഡ് മലയാളീ കൗൺസിലിന്റെ ആദ്യകാല പ്രവർത്തകരിൽ പ്രധാനിയും ആയിരുന്നു. പൊതുദർശനം ആഗസ്റ്റ് 21 ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതൽ ആറു വരെ മാർത്തോമ്മ ചർച്ച് ഓഫ് ഡാളസ് കാരോൾട്ടണിൽ (1400 W. Frankford Rd, Carrollton, Tx 75007) വച്ച് നടത്തപ്പെടുന്നതും, ഓഗസ്റ്റ് 22 തിങ്കൾ രാവിലെ 9.30 മുതൽ ഡാലസ് കാരോൾട്ടൺ മാർത്തോമ്മ ദേവാലയത്തിൽ വെച്ച് നടത്തപ്പെടുന്ന സംസ്കാര ശുശ്രുഷക്ക് ശേഷം കോപ്പൽ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോം സെമിത്തേരിയിൽ (400 Freeport Pkwy, Coppell, Tx 75019) സംസ്കരിക്കും. സംസ്കാര ചടങ്ങുകൾ www.unitedmeadialive.com ൽ ദർശിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് :- ഫിൽജി ജോൺ 901 832...

Read More

കോവിഡ് കാലത്ത് ഡോളോ മരുന്ന്‌ കുറിക്കാൻ ഡോക്ടർമാർക്ക് ആയിരം കോടി! മെഡിക്കൽ റെപ്രസന്‍റേറ്റീവ്സിന്‍റെ സംഘടന സുപ്രീം കോടതിയിൽ അറിയിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് പാരസെറ്റമോൾ മരുന്നായ ഡോളോയുടെ നിർമാതാക്കൾ ഡോക്ടർമാർക്ക് സൗജന്യങ്ങൾ നൽകാൻ ചെലവഴിച്ചത് 1000 കോടി രൂപ. മെഡിക്കൽ റെപ്രസന്‍റേറ്റീവ്സിന്‍റെ സംഘടന സുപ്രീം കോടതിയിൽ അറിയിച്ചതാണ് ഇക്കാര്യം. ഡോളോ വ്യാപകമായി ഉപയോഗിക്കാൻ ഡോക്ടർമാർക്കും മെഡിക്കൽ റെപ്രസന്‍റേറ്റീവുമാർക്കും കമ്പനി വൻതോതിൽ സൗജന്യങ്ങൾ നൽകി. ഡോളോ 650 എംജി ഉപയോഗിക്കാൻ 1000 കോടി രൂപയുടെ സൗജന്യമാണ് ഡോളോ കമ്പനി നൽകിയതെന്ന് ഫെഡറേഷൻ ഓഫ് മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്‍റേറ്റീവ്സ് അസോസിയേഷൻ ഓഫ് ഇന്ത്യക്കായി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് പരീഖ് കോടതിയിൽ അറിയിച്ചു. വിവേകരഹിതമായാണ് ഡോക്ടർമാർ ഡോളോ നിർദേശിക്കുന്നതെന്നും പരീഖ് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്‌സിന്‍റെ റിപ്പോർട്ട് ഉദ്ധരിച്ച് പറഞ്ഞു. ഇത്തരം സമ്പ്രദായങ്ങളെ നിരോധിക്കുന്ന നിയമമോ നിയന്ത്രണമോ നിലവിൽ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വാദത്തിനിടെ തനിക്കും കോവിഡ് കിടക്കയിൽ ഡോളോ ലഭിച്ചത് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ഓർത്തു. കോവിഡ് ബാധിതനായി ചികത്സയിൽ കഴിയുന്ന വേളയിൽ തനിക്കും നൽകിയിരുന്നത് ഡോളോ 650 ആയിരുന്നെന്ന് അദ്ദേഹം പറഞ്ഞു. പരീഖിന്‍റെ വാദങ്ങൾ കേട്ട ശേഷം ജസ്റ്റീസുമാരായ ചന്ദ്രചൂഡ്, എ.എസ് ബൊപ്പണ്ണ എന്നിവരടങ്ങിയ ബെഞ്ച് ഇത് ഗുരുതരമായ പ്രശ്നമാണെന്ന് നിരീക്ഷിച്ചു. മരുന്നുകൾക്ക് പ്രചാരണം നൽകുന്നതിന് ഡോക്ടർമാർക്കും മറ്റും ഫർമസ്യൂട്ടിക്കൽ കമ്പനികൾ സൗജന്യങ്ങൾ നല്‍കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഗൗരവമേറിയ ഈ വിഷയത്തിൽ പത്ത് ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നാടാരാജിനോട് സുപ്രീം കോടതി നിർദേശിച്ചു. ഈ ആരോപണത്തെക്കുറിച്ച് പത്ത് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി...

Read More

അവരെ അറിയില്ല, അവരുടെ ഫോട്ടോ പോലും താനിത് വരെ കണ്ടിട്ടില്ല..! തനിക്കെതിരായപീഡനപരാതിക്ക് പിന്നിൽ ദീലീപിന്‍റെ സുഹൃത്തുക്കൾ; സംവിധായകൻ ബാലചന്ദ്രകുമാർ പറയുന്നത് ഇങ്ങനെ…

കൊച്ചി: തനിക്കെതിരായ വ്യാജ പീഡന പരാതിക്ക് പിന്നിൽ നടൻ ദിലീപിന്‍റെ സുഹൃത്തുക്കളാണെന്ന് സംവിധായകൻ ബാലചന്ദ്രകുമാർ. ദിലീപിന്‍റെ ഫാൻസ് അസോസിയേഷന്‍റെ ഒരു ഭാരവാഹി അതിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ദിലീപിന്‍റെ ഏറ്റവും അടുത്ത ഒരു സുഹൃത്തിനും ഇതിൽ പങ്കുണ്ട്. ദിലീപിന് വേണ്ടി ചാനലിൽ വന്നിരുന്ന് ഘോരഘോരം പ്രസംഗിച്ച ഒരാൾക്കും ഒരു ഓൺലൈൻ മാധ്യമ സ്ഥാപനത്തിന്‍റെ ഉടമയ്ക്കും ഇതിൽ പങ്കുണ്ടെന്നും ബാലചന്ദ്രകുമാർ വെളിപ്പെടുത്തി. എഫ്ഐആർ വഴി എനിക്ക് പരാതിക്കാരിയുടെ പേരും വിലാസവും മാത്രമാണ് അറിയാമായിരുന്നത്. അന്വേഷണത്തിൽ അവർ പല സ്ഥലത്ത് പല പേരുകളിൽ പല പ്രായത്തിലാണ് പ്രവർത്തിച്ചതെന്നാണ് കണ്ടത്. അവരെ അറിയില്ല. അവരുടെ ഫോട്ടോ പോലും താനിത് വരെ കണ്ടിട്ടില്ല. തന്നെ അറസ്റ്റ് ചെയ്താൽ ആലുവ സബ് ജയിലിൽ റിമാൻഡ് ചെയ്യും. തന്നെ അവരുടെ കൈയ്യകലത്തിൽ കിട്ടാനായിരുന്നു ശ്രമമെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. നിയമപരമായി ഏതറ്റം വരെയും പോകാൻ താൻ തയാറാണ്. അത് പോവും. സത്യം പറയുന്നവന് ഒരു വാക്കേ പറയാനാവൂ. ഏതറ്റം വരെ പോയാലും താൻ ആ പറഞ്ഞതിൽ ഉറച്ച് നിൽക്കുമെന്നും അദ്ദേഹം...

Read More