Author: Editorial Team

പ്രൊ കാർഡ് കരസ്ഥമാക്കുക എന്നത്‌ അടുത്ത ലക്ഷ്യം! കാനഡ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി നിതിൻ ശരത്

നാച്യുറൽ കാനഡ പ്രൊ.ക്വാളിഫയർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി കനേഡിയൻ മലയാളികളുടെ അഭിമാനമായിരിക്കുകയാണ് സസ്‌കച്ചവൻ പ്രൊവിൻസിലെ റെജൈനയിൽ സ്ഥിര താമസമാക്കിയ നിതിൻ ശരത്. ഓഗസ്റ്റ് ആറിനു ടോറോന്റോയിലെ ഡെൽറ്റ ഹോട്ടലിൽ വച്ച് നടന്ന മത്സരത്തിൽ കാനഡയിലെ വിവിധ പ്രൊവിൻസുകളിൽ നിന്നുമുള്ള ഏകദേശം 400 ഓളം പേർ പങ്കെടുത്തിരുന്നു. നിതിൻ മത്സരിച്ച ഓപ്പൺ ബോഡി ബിൽഡിങ്ങിൽ ബാന്റം വിഭാഗത്തിൽ മത്സരിച്ച 8 പേരിൽ ഒന്നാമനായാണ് നിതിൻ ഈ അത്യുഗ്ര വിജയം കരസ്ഥമാക്കിയത്. 2012 മുതൽ നാഷണൽ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ വിജയി ആകണമെന്ന സ്വപ്നവുമായി വിവിധ മത്സരങ്ങളിൽ പങ്കെടുത്ത നിതിന് കഴിഞ്ഞ കൊല്ലം ഇതേ മത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. എന്നാൽ ഐ എഫ് ബി ബി വി (ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ്) പ്രൊഫെഷണൽ കാർഡ് കരസ്ഥമാക്കുക എന്ന നിതിൻ്റെ ദൃഢ നിശ്ച്ചയവും കഴിഞ്ഞ ഒരു കൊല്ലം കൊണ്ടുള്ള വിശ്രമമില്ലാത്ത കഠിനാധ്വാനവുമാണ് നിതിനെ പ്രൊഫെഷണൽ ക്വാളിഫയർ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനത്തെത്തിച്ചത്. അടുത്ത് തന്നെ പ്രൊ കാർഡ് കരസ്ഥമാക്കുക എന്നതാണ് നിതിൻ്റെ ലക്‌ഷ്യം. കഴിഞ്ഞ രണ്ട് കൊല്ലമായി സോൾവിൻ ജെ കല്ലിങ്കലിന്റെ നേതൃത്വത്തിലുള്ള ലയൺഷെർ ഇമ്മിഗ്രേഷൻ കാനഡ നിതിന് മികച്ച പിന്തുണയാണ് നൽകുന്നത്. ആലപ്പുഴ ഗുരുപുരം സ്വദേശിയാണ് നിതിൻ ശരത്. ഭാര്യ രശ്മി നിതിൻ, മകൾ റയിലിൻ...

Read More

മകനെ ബസ് ജീവനക്കാർ ആക്രമിക്കുന്നതു കണ്ട് അച്ഛൻ കുഴഞ്ഞുവീണു മരിച്ചു! ബസ് ജീവനക്കാർ അറസ്റ്റിൽ

പറവൂർ: മകനെ ബസ് ജീവനക്കാർ ആക്രമിക്കുന്നതു കണ്ട് അച്ഛൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഗുരുവായൂർ-വൈറ്റില റൂട്ടിൽ സർവീസ് നടത്തുന്ന നർമദ ബസിന്‍റെ ഡ്രൈവർ പള്ളിപ്പുറം ചെറായി വാരിശേരി വീട്ടിൽ ടിന്‍റു (40), കണ്ടക്ടർ തൃക്കാക്കര കങ്ങരപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന പത്തനംതിട്ട പെരുനാട് മുഴിക്കൽ വലിയവീട്ടിൽ മിഥുൻ മോഹൻ (40) എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാത്രി എട്ടിന് പറവൂർ മുനിസിപ്പൽ കവലയ്ക്ക് സമീപമായിരുന്നു സംഭവം. കൊച്ചി കരുവേലിപ്പടി കിഴക്കേപറമ്പിൽ ഫർഹാനും കുടുംബവും സഞ്ചരിച്ചിരുന്ന കാർ ബസിന് സൈഡ് കൊടുത്തില്ലെന്ന കാരണത്താൽ തർക്കമുണ്ടാകുകയും ബസ് ഡ്രൈവർ ടിന്‍റു കത്തിയുമായി ഫർഹാനെ ആക്രമിക്കുകയുമായിരുന്നു. ഫർഹാന്‍റെ കൈപ്പത്തിക്ക് പരിക്കേറ്റു. സംഭവം കണ്ട ഫർഹാന്‍റെ അച്ഛൻ ഫസലുദീൻ (54) സംഭവസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചു. പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികളെ റിമാൻഡ്...

Read More

ഇടുക്കിയിൽ തുടലിൽ ബന്ധിച്ച നിലയിൽ യുവാവിന്‍റെ കത്തിക്കരിഞ്ഞ മൃതദേഹം

തൊടുപുഴ: ഇടുക്കി ചിന്നക്കനാലിൽ തുടലിൽ ബന്ധിച്ച നിലയിൽ യുവാവിന്‍റെ കത്തിക്കരിഞ്ഞ മൃതദേഹം. 301 കോളനി സ്വദേശി തൊട്ടിയിൽ തരുണിനെ (25) ആണ് കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. മൃതദേഹം വീടിന്‍റെ ജനലുമായി തുടലിൽ ബന്ധിപ്പിച്ച നിലയിലാണ്. ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി അന്വേഷണം...

Read More

ഗാന്ധിചിത്രം തകർത്തവരെ എന്തിനാണ് കോൺഗ്രസ് സംരക്ഷിക്കുന്നത്? മന്ത്രി മുഹമ്മദ് റിയാസ് പറയുന്നത് ഇങ്ങനെ…

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധിജിയുടെ ചിത്രം തകർത്തവർക്കെതിരെ സംഘടനാപരമായ നടപടിയെടുക്കാൻ കോൺഗ്രസ് തയാറാവണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. എന്തിനാണ് ഗാന്ധിജിയുടെ ചിത്രം തകർത്തവരെ കോൺഗ്രസ് സംരക്ഷിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.  നിസ്വാർഥമായി പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകർക്ക് നാണക്കേടാണിതെന്നും റിയാസ് വ്യക്തമാക്കി. ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. പിന്നീട് ഇവരെ ജാമ്യത്തിൽ...

Read More

ആകാശങ്ങളിൽ പൈലറ്റുമാരുടെ ഉറക്കം; ലാൻഡ് ചെയ്യാൻ കഴിയാതെ വിമാനം പറന്നുനടന്നു

ഡിസ് അബാബ: വിമാനം പറക്കുന്നതിനിടെ കോക്പിറ്റിൽ പൈലറ്റുമാർ കൂർക്കം വലിച്ചുറങ്ങി. വിമാനത്താവളത്തിൽ ഇറങ്ങാതെ വിമാനം പറന്നുനടന്നു. എത്യോപ്യൻ എയർലൈൻസിന്‍റെ വിമാനമാണ് പൈലറ്റുമാരുടെ ഉറക്കത്തിൽ അപകടപ്പറക്കൽ നടത്തിയത്. വിമാനം സുഡാനിലെ ഖാർത്തുമിൽനിന്ന് ഇത്യോപ്യയുടെ തലസ്ഥാനമായ ആഡിസ് അബാബയിലേക്ക് വരികയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. പൈലറ്റുമാർ ഉറങ്ങിയപ്പോൾ ബോയിംഗ് 737 ന്‍റെ ഓട്ടോ പൈലറ്റ് സംവിധാനമാണ് വിമാനത്തെ നിയന്ത്രിച്ചത്. ആഡിസ് അബാബ വിമാനത്താവളത്തിനു അടുത്ത് എത്തിയപ്പോൾ എയർ ട്രാഫിക് കൺട്രോളിൽനിന്ന് (എടിസി) സന്ദേശം ലഭിച്ചിട്ടും വിമാനം താഴ്ന്നില്ല. ഇതോടെ ആശങ്കയായി. ആ സമയം വിമാനം റൺവേയ്ക്കു മുകളിലൂടെ 37,000 അടി ഉയരെ പറക്കുകയായിരുന്നു. എടിസി പലതവണ പൈലറ്റുമാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ലാൻഡ് ചെയ്യേണ്ട ഭാഗത്ത് റൺവേയ്ക്കു മുകളിലൂടെ വിമാനം പറന്നപ്പോൾ ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെട്ടു. പിന്നാലെ മുന്നറിയിപ്പ് അലാം അടിച്ചു. ഇതുകേട്ടപ്പോഴാണ് പൈലറ്റുമാർ ഉണർന്നതെന്നാണ് റിപ്പോർട്ട്. പിന്നീട് 25 മിനിറ്റുകൾക്കുശേഷം വിമാനം തിരിച്ചു റൺവേയിൽ സുരക്ഷിതമായി ഇറക്കി. ആർക്കും പരുക്കില്ല. നിലത്തിറക്കിയശേഷം രണ്ടര മണിക്കൂറിനുശേഷമാണ് വീണ്ടും പറക്കാൻ...

Read More