Author: Editorial Team

കേരള വർമ്മ കോളേജ് പൂർവ വിദ്യാർഥി സംഗമം സംഘടിപ്പിച്ചു

ഡാളസ്: തൃശൂർ ശ്രീ കേരളവർമ്മ 1974-77 ബി.എസ്‌സി ഫിസിക്സ് ബാച്ച് പൂർവവിദ്യാർഥികളുടെ സംഗമം തൃശൂരിൽ സംഘടിപ്പിച്ചു. തൃശൂർ മോത്തിമഹൽ കോണ്‍ഫറൻസ് ഹാളിൽ സെപ്റ്റംബർ 3 ഞായറാഴ്ച രാവിലെ 10 മുതൽ ആരംഭിച്ച വിദ്യാർഥി സംഗമത്തിൽ ഭാഭാ ആറ്റമിക് റിസർച്ച് മുൻ സയന്‍റിസ്റ്റ് രത്നകല സ്വാഗതമാശംസിച്ചു. ഈ കാലഘട്ടത്തിനുള്ളിൽ കാലയവനികക്കുള്ളിൽ മറഞ്ഞ സതീർത്ഥ്യരെ സ്മരിച്ചുകൊണ്ട് അന്പാട്ട് രാമചന്ദ്രൻ പ്രസംഗിച്ചു. തുടർന്ന് യുഎസ്എയിൽ നിന്നും എത്തിച്ചേർന്ന പൂർവവിദ്യാർഥിയും പ്രമുഖ മാധ്യമ പ്രവർത്തകനുമായ പി.പി. ചെറിയാൻ മുഖ്യ പ്രഭാഷണം നടത്തി. റിട്ട. പ്രഫ. സി. ഗോവിന്ദൻകുട്ടി, മുൻ കേരളവർമ കോളേജ് യൂണിയൻ ചെയർമാൻ സണ്ണി, പ്രവീണ്‍കുമാർ, ചന്ദ്രിക, വിജയൻ എന്നിവർ ആശംസകൾ അറിയിച്ചു. സംഗമത്തിൽ പങ്കെടുത്തവർ തങ്ങളുടെ ഉൗഷ്മളമായ പൂർവകാല സ്മരണകൾ പങ്കുവച്ചു. സുകുമാരൻ നന്ദി പ്രകാശിപ്പിച്ചു. കെ.സി.രത്നകല, ആർ.അന്പാട്ട്, ചന്ദ്രിക.എ. വിജയൻ, ടി.വി.ശങ്കരനാരായണൻ, അരുണ്‍, സുരേന്ദ്രൻ, ശശിധരൻ, സുകുമാരൻ എന്നിവർ നേതൃത്വം നൽകിയ പരിപാടിയുടെ എംസി ആയി ഇന്ദിര പ്രവർത്തിച്ചു . വിഭവസമൃദ്ധമായ ഉച്ച ഭക്ഷണത്തോടെ സംഗമം...

Read More

ഭർതൃപിതാവിനെ ക്രൂരമായി മർദിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥ

ന്യൂഡൽഹി: പ്രായമായ ഭര്‍തൃപിതാവിനെ ക്രൂരമായി മര്‍ദിച്ച് വനിതാ പോലീസ് ഉദ്യോഗസ്ഥ. ഡല്‍ഹിയിലാണ് സംഭവം. സബ് ഇന്‍സ്‌പെക്ടര്‍ പദവിയിലുള്ള യുവതിയാണ് ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും മുന്‍പില്‍ വച്ച് വയോധികനെ മര്‍ദിച്ചത്. ഞായറാഴ്ച ലക്ഷ്മിനഗറിലെ വീട്ടില്‍വച്ചു നടന്ന സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. സംഭവ സമയം യുവതിക്കൊപ്പം ഇവരുടെ അമ്മയുമുണ്ടായിരുന്നു. വയോധികനുമായി ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്നാണ് ഉദ്യോഗസ്ഥ ഇദ്ദേഹത്തെ മര്‍ദിച്ചത്. ഈ സമയം ഉദ്യോഗസ്ഥയുടെ അമ്മയും ഇദ്ദേഹത്തെ ഉപദ്രവിച്ചു. സമീപം നിന്ന പോലീസ് ഉദ്യോഗസ്ഥനാണ് മര്‍ദനത്തില്‍ നിന്നും വയോധികനെ രക്ഷിച്ചത്.  ഡിഫന്‍സ് കോളനി പോലീസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടറായ ഇവരുടെ പ്രവൃത്തി ഏറെ വിവാദത്തിലായിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍...

Read More

ഡൽഹിയിൽ 1200 കോടി രൂപയുടെ ലഹരിവേട്ട; അഫ്ഗാൻ പൗരന്മാർ പിടിയിൽ

ന്യൂഡൽഹി: ഡല്‍ഹിയില്‍ വന്‍ ലഹരി വേട്ട. 1200 കോടി രൂപ വിലമതിക്കുന്ന ലഹരി മരുന്നുമായി രണ്ട് അഫ്ഗാനിസ്ഥാന്‍ സ്വദേശികളെ ഡല്‍ഹി പോലീസ് പിടികൂടി. മുസ്തഫ സ്റ്റാന്‍ക്‌സ(23), റഹീമുള്ള റഹീം(44) എന്നിവരാണ് അറസ്റ്റിലായത്. 312.5 കിലോഗ്രാം എംഡിഎംഎ, 10 കിലോ ഹെറോയിനും ഇവരില്‍ നിന്നും കണ്ടെത്തി. കാളിന്ദികുഞ്ച് മെട്രോ സ്‌റ്റേഷന് സമീപം മീത്താപൂര്‍ റോഡില്‍ നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്. 2016 മുതല്‍ ഇവര്‍ ഡല്‍ഹിയിലാണ് താമസം. പോലീസിന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. അടുത്തിടെ ഡല്‍ഹിയില്‍ നടന്ന ഏറ്റവും വലിയ ലഹരി...

Read More

ബിരിയാണി ഉണ്ടാക്കിയില്ല; ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു

മുംബൈ: ബിരിയാണി ഉണ്ടാക്കാത്തതിൽ പ്രകോപിതനായ ഭർത്താവ് ഭാര്യയെ കുത്തിപ്പരിക്കേൽപ്പിച്ചു. മഹാരാഷ്‌ട്രയിലെ ലത്തൂരിലാണ് സംഭവം. അമിതമായി മദ്യപിച്ചെത്തിയ വിക്രം വിനായക് അത്താഴത്തിന് ബിരിയാണി തയാറാക്കിയില്ലെന്ന് പറഞ്ഞ് ഭാര്യയെ മർദിക്കുകയായിരുന്നു. കുടുംബാംഗങ്ങൾ എതിർക്കാൻ ശ്രമിച്ചുവെങ്കിലും അവരെ തള്ളി മാറ്റി കൈയിൽ കിട്ടിയ കത്തി ഉപയോഗിച്ച് ഭാര്യയെ വിക്രം കുത്തുകയായിരുന്നു.  ഉടൻ തന്നെ യുവതിയെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനാൽ ജീവൻ രക്ഷിക്കാൻ...

Read More

തൃത്താലയില്‍ നിന്നുള്ള എംഎല്‍എ മന്ത്രിയായതില്‍ സന്തോഷം! ആശംസ നേര്‍ന്ന് ബല്‍റാം; പിണക്കമില്ലെന്ന് രാജേഷ്

തിരുവനന്തപുരം: മന്ത്രിയായി ചുമതലയേറ്റ എം.ബി.രാജേഷിന് ആശംസ അറിയിച്ച് കെപിസിസി ഉപാധ്യക്ഷന്‍ വി.ടി.ബല്‍റാം. തൃത്താലയില്‍ നിന്നുള്ള എംഎല്‍എ മന്ത്രിയായതില്‍ സന്തോഷമുണ്ടെന്നും നാടിന് പ്രയോജനപ്പെടുന്ന കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്നും ബലറാം പറഞ്ഞു. നേരത്തെ ബല്‍റാമിനോട് വ്യക്തിപരമായ അകല്‍ച്ചയില്ലെന്ന് എം ബി രാജേഷ് പറഞ്ഞിരുന്നു. മണ്ഡലത്തിലെ ചില ഉദ്ഘാടന ചടങ്ങുകള്‍ക്ക് ബല്‍റാമിനെ താന്‍ നേരിട്ട് വിളിച്ചിട്ടുണ്ടെന്നും രാജേഷ് ഓര്‍മിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ എറ്റവും വാശിയേറിയ പോരാട്ടത്തില്‍ വിജയിച്ചാണ് രാജേഷ് നിയമസഭലെത്തിയത്. തൃത്താല എംഎല്‍എയായിരുന്ന വി.ടി.ബല്‍റാമിനെ 3016 വോട്ടിന് രാജേഷ്...

Read More