Author: Editorial Team

പിഎംഎഫ് ഗ്ലോബൽ സംഗമം : എം.പി. സലീം ഗ്ലോബൽ പ്രസിഡന്‍റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു

ഡാളസ്: പ്രവാസി മലയാളി ഫെഡറേഷൻ (പിഎംഎഫ്) ഗ്ലോബൽ സംഗമം 2022 വാർഷിക സമ്മേളനം സെപ്റ്റംബർ 3 ശനിയാഴ്ച എറണാകുളം വൈഎംസിഎ ഇന്‍റർനാഷണൽ യൂത്ത് സെന്‍ററിൽ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. പ്രസ്തുത സമ്മേളനത്തിൽ എം.പീ സലീമിനെ പുതിയ കമ്മിറ്റിയുടെ ഗ്ലോബൽ പ്രസിഡന്‍റായി ഐക്യകണ്ഠേന അടുത്ത രണ്ടുവർഷത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഗ്ലോബൽ പ്രസിഡന്‍റിന്‍റെ അധ്യക്ഷതയിൽ അന്തരിച്ച മുൻ ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യുപനച്ചിക്കൽ, ചാരിറ്റി കണ്‍വീനർ അജിത് കുമാർ എന്നിവർക്ക് അനുശോചനം രേഖപ്പെടുത്തി ആരംഭിച്ച സമ്മേളനത്തിൽ ഗ്ലോബൽചെയർമാൻ ഡോ. ജോസ് കാനാട്ട് മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി വർഗീസ് ജോണ്‍ സ്വാഗതവും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു, ഗ്ലോബൽ ട്രഷറർ സ്റ്റീഫൻ കോട്ടയം കണക്കുകൾ അവതരിപ്പിച്ചു ഗ്ലോബൽ ഡയറക്ടർ ബോർഡ് മെന്പർ ജോർജ് പടികകുടി, സാബു ചെറിയാൻ, ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ പി.പി. ചെറിയാൻ, ഗ്ലോബൽ വൈസ് പ്രസിഡന്‍റ് സാജൻ പട്ടേരി, ഇന്ത്യൻ കോഓർഡിനേറ്റർ അഡ്വക്കേറ്റ്. പ്രേമ മേനോൻ, പി എം എഫ്അമേരിക്കൻ പ്രസിഡന്‍റ്് ജോയ് പല്ലാട്ടുമഠം, എന്നിവർ ആശംസകൾ അർപ്പിച്ചു പുതിയ ഗ്ലോബൽ ജനറൽ സെക്രട്ടറി സാജൻ പട്ടേരിനന്ദി രേഖപ്പെടുത്തി. വൈകിട്ട് മൂന്നിന് പ്രതിനിധി സമ്മേളനത്തോടെ ആരംഭിച്ച പരിപാടി പൊതു സമ്മേളനം, തിരഞ്ഞെടുപ്പ്പ്രഖ്യാപനം, പിഎംഎഫ് ഭവന താക്കോൽ ദാനം, ആദരണം, മതി ലിസ ഗിരിവാസന്‍റെ നേതൃത്വത്തിൽ നടത്തിയ കൾച്ചറൽ പ്രോഗ്രാം ശേഷം അത്താഴ വിരുന്നിനോടൊപ്പം രാത്രി 9ന്് പരിപാടി അവസാനിച്ചു. പുതിയ ഭാരവാഹികളെ ഗ്ലോബൽ ചെയർമാൻ ഡോ. ജോസ് കാനാട്ട് പ്രഖ്യാപിച്ചു. കൊറോണക്ക് ശേഷംആദ്യമായി നടത്തിയ ഓഫ്ലൈൻ സമ്മേളനത്തിൽ പിഎംഎഫിന്‍റെ മൂന്നുവർഷത്തെ പ്രവർത്തനവും ഭാവിപരിപാടികളും പ്രസിഡന്‍റ് വിവരിച്ചു, ഡിജിറ്റൽ ഐ ഡി, ഇൻഷുറൻസ് എന്നിവ ഉടൻ നടപ്പിലാക്കുമെന്നും പറഞ്ഞു. പി എം എഫിന്‍റെ പുതിയ ഭവന പദ്ധതി ആയവീടില്ലാത്തവർക്ക് 2 വീടുകളുടെ താക്കോൽ ദാനം, ഗ്ലോബൽ പ്രസിഡണ്ട്, ഗ്ലോബൽ ചെയർമാൻ, ഗ്ലോബൽജനറൽ സെക്രട്ടറി, ഗ്ലോബൽ വൈസ് പ്രസിഡന്‍റ് കേരള കോഓർഡിനേറ്റർ ബിജു കെ തോമസ്, ചന്ദ്രസേനൻ എന്നിവർ ചേർന്ന് നൽകി. പുതിയ ഗ്ലോബൽ ഭാരവാഹികളായി ഗ്ലോബൽ പ്രസിഡന്‍റ്- സലിം. എം.പി (ഖത്തർ),ഗ്ലോബൽ ജനറൽ സെക്രട്ടറി – സാജൻ പട്ടേരി (വിയന്ന, ഓസ്ട്രിയ),ട്രഷറർ – സ്റ്റീഫൻ കോട്ടയം (സൗദി) വൈസ് പ്രസിഡന്‍റുമാർ – അഡ്വ. പ്രേമ മേനോൻ (മുംബൈ), ജോസഫ് പോൾ (ഇറ്റലി), ജോ.സെക്രട്ടറിമാർ – ഫിലോമിന നിലവൂർ (ഓസ്ട്രിയ),ബെന്നി തെങ്ങുംപള്ളി (ഇറ്റലി), മീഡിയ കോർഡിനേറ്റർ – ഷാജി രാമപുരം (യുഎസ്എ), ഓർഗനൈസർ – വർഗീസ് ജോണ്‍ (യുകെ), ചാരിറ്റി കോർഡിനേറ്റർ – ഷേർലി സൂസൻ സക്കറിയ ഇവരെ കൂടാതെ പുതിയ ഗ്ലോബൽ ഡയറക്ടർ ബോർഡും നിലവിൽ വന്നു. ഡയറക്ടർ ബോർഡ് മെന്പർമാർഡോ. ജോസ് കാനാട്ട് ചെയർമാൻ, ജോർജ് പടികകുടി, സാബു ചെറിയാൻ, എം പീ സലീം, വര്ഗീസ് ജോണ്‍, പി.പി. ചെറിയാൻ ( യുഎസ്എ),ബിജു കെ തോമസ്‌സ്,അഡ്വക്കേറ്റ് പ്രേമ മേനോൻ സാജൻ പട്ടേരി എന്നിവർ സ്റ്റേജ് കോംപയറിംഗ്...

Read More

നോർത്തേണ്‍ ആൽബെർട്ട മലയാളി ഹിന്ദു അസോസിയേഷന്‍റെ ഓണാഘോഷം വിപുലമായി ആഘോഷിച്ചു

എഡ്മണ്ടൻ: ആൽബർട്ടിയിലെ പ്രമുഖ ഹൈന്ദവ സംഘടനയായ നോർത്തേണ്‍ ആൽബർട്ടാ മലയാളി ഹിന്ദു അസോസിയേഷന്‍റെ (NAMAHA) നേതൃത്വത്തിൽ ഓണം 2022 വളരെ വിപുലമായി ആഘോഷിച്ചു. സെപ്റ്റംബർ മൂന്നിന് എഡ്മണ്ടനിലെ പ്ലെസന്‍റ് വ്യൂ കമ്യൂണിറ്റി ഹാളിൽ വച്ചായിരുന്നു പരിപാടികൾ നടത്തപ്പെട്ടത്. രാവിലെ 11ന് നമഹ പ്രസിഡന്‍റ് രവി മങ്ങാട്ട്, സെക്രട്ടറി പ്രജീഷ് നാരായണൻ എന്നിവർ ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ശിവ മനോഹരി ഡാൻസ് അക്കാദമി ടീച്ചർ ഗോമതി ബറൂഡ നമഹ സ്പോണ്‍സർ ജിജോ ജോർജ് എന്നിവരെ വേദിയിൽ ആദരിച്ചു. വിഭവ സമ്യദ്ധമായ ഓണസദ്യയ്ക്കുശേഷം നയനമനോഹരമായ കലാപരിപാടികൾ അരങ്ങേറി. വാദ്യമേളങ്ങളുടേയും പൂവിളികളുടെയും അകന്പടിയോടു കൂടിയുള്ള മാവേലി വരവ് ഏവർക്കും വ്യത്യസ്തമായ അനുഭവമായി. നമഹ മാതൃസമിതിയുടെ നേതൃത്വത്തിൽ അതിമനോഹരമായ തിരുവാതിരകളിയും നമഹ ഡാൻസ് അക്കാദമിയിലെ കുട്ടികൾ അവതരിച്ച നൃത്തനൃത്ത്യങ്ങൾ കാണാഘോഷപരിപാടികൾക്ക് മാറ്റു കൂട്ടി. സ്റ്റേജ് പ്രോഗ്രാമുകൾക്ക് ശേഷം നമഹ കുടുംബങ്ങളുടെ വടം വലി, കുട്ടികളുടെ കായിക മത്സരങ്ങൾ എന്നിവ നടന്നു. കലാപരിപാടികൾക്കും കായിക മത്സരങ്ങൾക്കും ശേഷം കുട്ടികൾക്കുള്ള സമ്മാന വിതരണം മാതൃസമിതി കോർഡിനേറ്റർ ജ്യോത്സന സിദ്ധാർഥിന്‍റെ നേതൃത്വത്തിൽ...

Read More

ജർമനിയിലെ ഹോം ഓഫീസ് ടാക്സ് ഇളവ് വിപുലീകരിക്കുന്നു

ബെലിൻ: ജർമനിയിലെ ഹോം ഓഫീസ് ടാക്സ് ഫ്ളാറ്റ് നിരക്ക് ഇളവ് വിപുലീകരിക്കുമെന്ന് ധനകാര്യമന്ത്രി ക്രിസ്റ്റ്യാൻ ലിൻഡ്നർ അറിയിച്ചു. ഹോം ഓഫീസ് നികുതി ആവശ്യങ്ങൾക്കായി പ്രതിവർഷം പരമാവധി 600 യൂറോ ക്രെഡിറ്റ് ചെയ്യാമായിരുന്നത് നീട്ടാനും വിപുലീകരിക്കാനും നടപടിയുണ്ടാകുമെന്നാണ് ധനമന്ത്രി സൂചിപ്പിച്ചു. നികുതി റിട്ടേണിൽ, മുന്പത്തേതിനേക്കാൾ കൂടുതൽ ദിവസത്തേക്ക് അവ കണക്കാക്കാം. വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിനുള്ള മുൻ നിയന്ത്രണം വർഷാവസാനത്തോടെ അവസാനിക്കും. സ്വന്തം ഓഫീസ് കുറയ്ക്കാൻ കഴിയുന്നില്ലെങ്കിൽ, വീട്ടിൽ ജോലി ചെയ്യുന്നതിനുള്ള അധിക ചെലവുകൾക്ക് ഫ്ളാറ്റ്-റേറ്റ് നികുതി നഷ്ടപരിഹാരം ലഭിക്കും. നിലവിൽ ഹോം ഓഫീസിൽ പ്രതിദിനം അഞ്ച് യൂറോ വീതം സജ്ജീകരിക്കാം, എന്നാൽ ഇത് പരമാവധി 120 ദിവസത്തേക്ക് മാത്രം. ഇത് പ്രതിവർഷം പരമാവധി 600 യൂറോ നിരക്കിൽ ലഭിക്കും. എന്നാൽ എല്ലാ നികുതിദായകരിൽ നിന്നും നിലവിൽ 1,200 യൂറോ ഈടാക്കുന്ന വരുമാനവുമായി ബന്ധപ്പെട്ട ചെലവുകളിൽ ഒന്നാണ് മൊത്ത തുക. ഭാവിയിൽ കൂടുതൽ ദിവസങ്ങൾ കണക്കാക്കാൻ കഴിയുമെന്ന സാധ്യതയാണ്...

Read More

പ്രായം 47 ! ലിസ് ട്രസ് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രി

ലണ്ടൻ: ബ്രിട്ടന്‍റെ അടുത്ത പ്രധാനമന്ത്രിയായി ലിസ് ട്രസ് തെരഞ്ഞെടുക്കപ്പെട്ടു. ടോറി നേതൃത്വ മത്സരത്തിൽ ഇന്ത്യൻ വംശജനായ റിഷി സുനാക്കിനെ പരാജയപ്പെടുത്തി 47 കാരിയായ ലിസ് ട്രസ് ബ്രിട്ടന്‍റെ പുതിയ പ്രധാനമന്ത്രിയായി. ഇതേതുടർന്ന് നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ചൊവ്വാഴ്ച രാജിവെയ്ക്കും. സ്കോട്ട്ലൻഡിലെ ബാൽമോറലിൽ രാജ്ഞിയെ കണ്ടതിനുശേഷം ട്രസ് ചൊവ്വാഴ്ച പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. ബ്രിട്ടനിലെ 80 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ പ്രതിനിധിയായി ഏറെ പ്രതീക്ഷയർപ്പിച്ചു നടന്ന വാശിയേറിയ മൽസരത്തിൽ നിലവിലെ ചാൻസലർ കൂടിയായ റിഷി സുനാക് ദയനീയമായി പൊരുതി തോൽക്കുകയായിരുന്നു. ഇന്ത്യൻ വംശജനായ മുൻധനമന്ത്രി ഋഷി സുനക് ആയിരുന്നു എതിരാളി. ലിസ് ട്രസിന് 81,326 വോട്ടും ഋഷി സുനകിന് 60,399 വോട്ടുമാണ് ലഭിച്ചത്. 2020 ഫെബ്രുവരിയിലാണ് 42 വയസുകാരനായ ഋഷി സുനാകിനെ ധനമന്ത്രിയായി ബോറിസ് ജോണ്‍സൻ നിയമിച്ചത്. സുനകാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കി ആദ്യം രാജി പ്രഖ്യാപിച്ചത്. ഋഷി, ഇൻഫോസിസ് സ്ഥാപക ചെയർമാൻ എൻ.ആർ.നാരായണ മൂർത്തിയുടെ മകൾ അക്ഷതയാണ് ഭാര്യ. അതേസമയം 70 വർഷത്തിലേറെയായുള്ള രാജ്ഞിയുടെ അധികാര ചരിത്രത്തിൽ ഇതിനോടകം 14 പേരെയാണ് അവർ പ്രധാനമന്ത്രിയായി നിയമിച്ചിട്ടുള്ളത്.മാർഗരറ്റ് താച്ചർ, തെരേസ മേ എന്നീ വനിതകൾക്കുശേഷം എത്തുന്ന മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് ലിസ്. മേരി എലിസബത്ത് ന്ധലിസ്ന്ധ ജൂലൈ 26 ന് 1975 ഓക്സ്ഫോർഡിലാണ് ജനനം. 2022 സെപ്റ്റംബർ 5 മുതൽ അവരുടെ പാർട്ടിയുടെ നേതാവും 2019 മുതൽ സ്ത്രീ സമത്വ മന്ത്രിയും 2021 സെപ്റ്റംബർ മുതൽ യുകെയുടെ സ്റേററ്റ് സെക്രട്ടറി (വിദേശ, കോമണ്‍വെൽത്ത്, വികസന ഓഫീസ്) കൂടിയാണ്. 2016 മുതൽ 2017 വരെ നീതിന്യായ മന്ത്രിയും ലോർഡ് ചാൻസലറുമായിരുന്നു, തുടർന്ന് 2019 വരെ ട്രഷറിയുടെ ചീഫ് സെക്രട്ടറിയും തുടർന്ന് 2021 വരെ അന്താരാഷ്ട്ര വ്യാപാരത്തിനുള്ള സ്റേററ്റ് സെക്രട്ടറിയുമായിരുന്നു. 2010 മുതൽ ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സിലെ സൗത്ത് വെസ്ററ് നോർഫോക്കിന്‍റെ എംപിയാണ്. കുതിച്ചുയരുന്ന ഉൗർജ ചെലവ് നേരിടാനുള്ള പദ്ധതി പ്രഖ്യാപിക്കാൻ നിലവിലെ വിദേശകാര്യ സെക്രട്ടറി അടിയന്തര സമ്മർദ്ദത്തിന് വിധേയയാകും. ഉൗർജ്ജ ബില്ലുകൾ മരവിപ്പിക്കുന്ന കാര്യം അവർ...

Read More

മറിയക്കുട്ടി രാജൻ അന്തരിച്ചു

കാൽഗറി: ചാത്തന്നൂർ, കാരംകോട് വലിയവീട്ടിൽ ശാന്തിഭവനിൽ എ. രാജന്‍റെ സഹധർമ്മിണി മറിയക്കുട്ടി രാജൻ (83) അന്തരിച്ചു. മാവേലിക്കര , പുന്നമൂട് കോയിപ്പള്ളിൽ കുടുംബാംഗമായ പരേത കാൽഗറിയിൽ സ്ഥിരതാമസമാക്കിയ മലയാളി റോയ് അലക്സിന്‍റെ മാതാവുമാണ്. സംസ്കാരം പിന്നീട്. മക്കൾ: റോയ് അലക്സ് (മഞ്ജു അലക്സ്) കാൽഗറി , രഞ്ജി അലക്സ് (ജൂബി അലക്സ്) ഖത്തർ . കൊച്ചുമക്കൾ: ജോനാഥൻ അലക്സ് , ജെസ്‌സീക്ക അലക്സ് ,ജോർഡൻ...

Read More