Author: Editorial Team

സ്വപ്ന രവീന്ദ്രദാസ് ടെക്സസിൽ അന്തരിച്ചു

ഹൂസ്റ്റൺ: തൃശൂർ കുന്നംകുളം സ്വദേശിനി സ്വപ്ന രവീന്ദ്രദാസ് ഞായറാഴ്ച പുലർച്ചെ ഹൂസ്റ്റനിൽ അന്തരിച്ചു. ഒരു വർഷം മുൻപ് അമേരിക്കയിലെത്തിയ സ്വപ്നയും ഭർത്താവു ദിലി പുഷ്പനും രണ്ടു മക്കളും വുഡ്‌ലാൻഡ്‌സിൽ ആയിരുന്നു താമസം. തൃശൂർ കുന്നംകുളം ചിറ്റഞ്ഞൂർ ഉപ്പത്തിൽ രവീന്ദ്ര ദാസിന്‍റെ മകളാണ് സ്വപ്ന. ഭർത്താവ് ദിലി പുഷ്പനും കുന്നംകുളം സ്വദേശിയാണ്. കഴിഞ്ഞ ഒരുമാസത്തിലധികമായി ഹ്യൂസ്റ്റൺ എം ഡി ആൻഡേഴ്സൺ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. സ്വപ്നയുടെ സംസ്കാര കർമ്മങ്ങൾ ബുധനാഴ്ച രാവിലെ പതിനൊന്നിനു ഗെസ്സ്നെർ വിൻഫോർഡ് ഫ്യൂണറൽ ഹോമിൽ...

Read More

ആസ്വാദകകരമായി കെഎച്ച്എന്‍എ ഓണാഘോഷം: നടി അനുശ്രീ വിശിഷ്ടാതിഥി

ഹുസ്റ്റണ്‍: വ്യത്യസ്ഥവും ആകര്‍ഷകവുമായ പരിപാടികളോടെ കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെഎച്ച്എന്‍എ) യുടെ ഓണാഘോഷം നടന്നു. പ്രസിഡന്റ് ജി കെ പിള്ള ഭദ്രദീപം തെളിച്ചതോടെയാണ് പരിപാടികള്‍ക്ക് തുടക്കമായത്. പൃഥ്വി നായര്‍ പ്രാര്‍ത്ഥന ചൊല്ലി. ഡോ രാം ദാസ് പിള്ള, അഡ്വ ഷാനവാസ് കാട്ടൂര്‍, മധു ചെറിയേടത്ത്, അമ്പാട്ട് ബാബു, വിജിനായര്‍ എന്നിവര്‍ ഓണസന്ദേശം നല്‍കി. മാധവന്‍ ബി നായര്‍, ഏലൂര്‍ ജോര്‍ജ്ജ്, പി ശ്രീകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത്ത് നായര്‍ ഭാവിപരിപാടികള്‍ വിശദീകരിച്ചു. ആതിര സുരേഷ് സ്വാഗതവും അനില്‍ ആറന്മുള നന്ദിയും പറഞ്ഞു.ഉദ്ഘാടന സമ്മേളനത്തിനു ശേഷം രണ്ടു മണിക്കൂര്‍ നീളുന്ന കലാപരിപാടികള്‍ ആസ്വാദകകരമായിരുന്നു. പ്രമുഖ നടി അനുശ്രീ വിശിഷ്ടാതിഥിയായി പങ്കെടുത്തു. തിരുവാതിരയുടേയും ചെണ്ടമേളയുടേയും അകമ്പടിയില്‍ മഹാബലി എത്തിയതോടെയാണ് പരിപാടി തുടങ്ങിയത്. ലീലാ ഗോപിനാഥ് ഓണപ്പാട്ട് പാടി ശാരദാനായര്‍ ഓണക്കഥ പറഞ്ഞു. റുബീന സുധര്‍മ്മനും ലാവണ്യ മഹാദാവനും അവതരിപ്പിച്ച ജുഹല്‍ബന്ദിയ്ക്കുശേഷം ദീപക് വര്‍മ്മയുടെ പാട്ട്. ആശാ സുബ്രഹ്മണ്യം നാരായണീയം ബാലക്രീഡ മോഹിനിയാട്ടമായി അവതരിപ്പിച്ചു. ആകര്‍ഷ് സുരേഷും ആതിര സുരേഷും ചേര്‍ന്ന് യുഗ്മ ഗാനം. തുടര്‍ന്ന് ഡോ കലാ ഷാഹിയും സംഘവും അവതരിപ്പിച്ച സെമി ക്ലാസിക്കല്‍ ഡാന്‍സ്. തുടര്‍ന്ന് പാട്ടുമായി എത്തിയത് നന്ദിത വേലുത്തുങ്കല്‍ ആണ്. ലളിതാംബിക ഭരതനാട്യവും അര്‍ച്ചന നായര്‍ സെമി കഌസിക്കല്‍ നൃത്തവും അവതരിപ്പിച്ചു. ആര്യാമാന്‍ ഇളമഠം ഗാനം അവതരിപ്പിച്ചു. ശ്രീജേഷ് പണിക്കരുടെ കീബോര്‍ഡ്, സതീഷ് മടമ്പത്തിന്റെ ചാക്യാര്‍കൂത്ത്, അഞ്ജനാ ശ്രീകുമാറിന്റെ ആല്‍ബം പാട്ട് എന്നിവയായിരുന്നു പിന്നീട്. അനിത പ്രസാദും പ്രാര്‍ത്ഥന പ്രസാദും ചേര്‍ന്ന് കേരളത്തനിമ നൃത്തം അവതരിപ്പിച്ചു. സതീഷ് മാടമ്പത്തിന്‍റെ ഓടക്കുഴല്‍ കച്ചേരിയും ശ്രൂതിയും പുണ്യയും ചേര്‍ന്നവതരിപ്പിച്ച ഫ്യൂഷന്‍ നൃത്തത്തിനും ശേഷം സാബു തിരുവല്ലയുടെ മിമിക്രിയും നടന്നു. കലാ നിലയം ഗോപി ആശാന്റെ ‘സന്താന ഗോപാലം’ കഥകളിയോടെയാണ് പരിപാടികള്‍ സമാപിച്ചത്. ആതിര സുരേഷും ഹിമയും പരിപാടികള്‍...

Read More

രണ്ട് ദിവസം സാവകാശം ചോദിച്ചെങ്കിലും…! വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചു; വിദ്യാർഥിനി ജീവനൊടുക്കി

കൊല്ലം: വീട്ടിൽ ജപ്തി നോട്ടീസ് പതിച്ചതിനു പിന്നാലെ വിദ്യാർഥിനി ജീവനൊടുക്കി. ശൂരനാട് സൗത്ത് അജിഭവനിൽ അജികുമാർ-ശാലിനി ദമ്പതികളുടെ മകൾ അഭിരാമി (18) ആണ് മരിച്ചത്. ഇരമല്ലിക്കര ശ്രീ അയ്യപ്പ കോളജ് വിദ്യാർഥിനിയാണ്.കേരള ബാങ്ക് പതാരം ബ്രാഞ്ചാണ് നോട്ടീസ് പതിച്ചത്. വീട് നിർമാണത്തിനാണ് കുടുംബം വായ്പ എടുത്തത്. വായ്പ കുടിശിക തിരിച്ചടയ്ക്കാൻ ബാങ്കിനോട് രണ്ട് ദിവസം സാവകാശം ചോദിച്ചെങ്കിലും നൽകിയില്ലെന്ന് പറയുന്നു. 10 ലക്ഷം രൂപയുടെ വായ്പയാണ് കുടുംബം എടുത്തത്. കോവിഡിന് മുൻപ് വരെ കുടുംബം വായ്പ തവണ അടച്ചിരുന്നു. ഈ മാർച്ചിലും ഒന്നരലക്ഷം രൂപ കുടുംബം ബാങ്കിൽ അടച്ചിരുന്നതായി അയൽവാസി...

Read More

ശിരോവസ്ത്രം ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗം: ജനതാദൾ (എസ്)

ബംഗളൂരു: സ്ത്രീകളുടെ ശിരോവസ്ത്രം ഇന്ത്യൻ സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് ജനതാദൾ (എസ്). സർക്കാർ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിനെതിരെ വിദ്യാർഥികൾ സുപ്രീം കോടതിയെ സമീപിച്ചത് പോപ്പുലർ ഫ്രണ്ടിന്‍റെ സ്വാധീനത്താലാണെന്ന കർണാടക സർക്കാർ വാദത്തോട് പ്രതികരിക്കുകയായിരുന്നു പാർട്ടി. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്വാധീനത്താലാണ് വിദ്യാർഥികൾ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത് ഹർജി നൽകിയതെന്നായിരുന്നു സംസ്ഥാനം സുപ്രീം കോടതിയെ അറിയിച്ചത്. ഇതിനെതിരെയാണ് ജനതാദൾ സെക്കുലർ രംഗത്തുവന്നത്.  ഇന്ദിരാ ഗാന്ധി സാരിയുടെ തുമ്പ് തലയിലൂടെ ഇട്ടിരുന്നു. ഇന്ത്യയുടെ രാഷ്ട്രപതിയും ഇത്തരത്തിൽ സാരി ഉപയോഗിക്കുന്നു. ഇതെല്ലാം പോപ്പുലർ ഫ്രണ്ടിന്‍റെ ഗൂഢാലോചനയാണോ? രാജസ്ഥാനിൽ സ്ത്രീകളും തലയിൽ സാരിയിടുന്നു. അവരെ മുസ്‌ലിംകളായി പ്രഖ്യാപിക്കുമോ? ഇന്ത്യൻ പാരമ്പര്യത്തിന്‍റെ ഭാഗമാണ് ശിരോവസ്ത്രമെന്നും മുതിർന്ന നേതാവ് സി.എം ഇബ്രാഹിം...

Read More

മകനെ ദേഹത്ത് കെട്ടി അമ്മ പുഴയിൽ ചാടി; ഇരുവരും മരിച്ചു

തൃശൂർ: കേച്ചേരി കൂമ്പുഴ പാലത്തിന് സമീപം യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയിൽ കണ്ടെത്തി. ചിറനെല്ലൂർ പുതുവീട്ടിൽ ഹസ്ന (31), മകൻ റാണ (നാല്) എന്നിവരാണ് മരിച്ചത്. കുഞ്ഞിനെ ദേഹത്ത് കെട്ടിവച്ച് മാതാവ് പുഴയിൽ ചാടുകയായിരുന്നുവെന്നാണ് കരുതുന്നത്. കുന്നംകുളം പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 10.30 ഓടെയാണ് കുട്ടിയെയും കൂട്ടി ഹസ്ന വീട്ടിൽ നിന്നിറങ്ങിയത്. കുട്ടിയെ ആംഗനവാടിയിൽ വിടാൻ പോകുന്നുവെന്നാണ് പറഞ്ഞിരുന്നത്. പിന്നീടാണ് യുവതി കുഞ്ഞുമായി പുഴയിൽ ചാടിയ വിവരം വീട്ടുകാർ അറിയുന്നത്.  കുഞ്ഞിന് സംസാരശേഷിയും കേൾവിശക്തിയും കുറവായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. ഇക്കാരണത്താൽ അമ്മയ്ക്ക് വലിയ മനോവിഷമമായിരുന്നു. എന്നാൽ ജീവനൊടുക്കിയതിന്‍റെ കാരണം...

Read More