Author: Editorial Team

നാലാം നിലയിൽനിന്ന് സ്ലാബ് അടർന്നു വീണു; നാല് പേർ മരിച്ചു

താനെ: മഹാരാഷ്ട്രയിലെ താനെയിൽ അഞ്ച് നില പാർപ്പിട സമുച്ചയത്തിന്‍റെ നാലാം നിലയിലെ സ്ലാബ് അടർന്നു വീണ് രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ മരിച്ചു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ‌ രണ്ട് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണ്. വ്യാഴാഴ്ച രാവിലെ 11.30 ഓടെ താനെ ഉല്ലാസ്നഗറിലായിരുന്നു സംഭവം. 30 ഫ്ളാറ്റുകളുള്ള കെട്ടിടം അനധികൃതമായി നിർമിച്ചവയാണ്. കെട്ടിടം പൊളിക്കാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്നും ഉല്ലാസ്നഗർ തഹസീൽദാർ കോമൾ താക്കൂർ അറിയിച്ചു. അഞ്ച് കുടുംബങ്ങളാണ് നിലവിൽ ഈ കെട്ടിടത്തിൽ...

Read More

എകെജി സെന്‍റർ ആക്രമണം; കുറ്റക്കാരനല്ലെന്ന് അറസ്റ്റിലായ ജിതിൻ

തിരുവനന്തപുരം: താൻ കുറ്റം ചെയ്തിട്ടില്ലെന്ന് എകെജി സെന്‍റർ ആക്രമണക്കേസിൽ അറസ്റ്റിലായ യൂത്ത്കോൺഗ്രസ് പ്രവർത്തകൻ ജിതിൻ. കോടതിയിലേക്ക് കൊണ്ടുപോകുന്പോഴായിരുന്നു ജിതിൻ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. തിരുവനന്തപുരം മണ്‍വിള സ്വദേശി ജിതിനെ ക്രൈംബ്രാഞ്ച് ആണ് അറസ്റ്റ് ചെയ്തത്. യൂത്ത്കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റാണ് ജിതിൻ. അതേസമയം ജിതിൻ മറ്റ് കേസുകളിലും പ്രതിയാണെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ജിതിൻ മൂന്ന് കേസുകളിലെ പ്രതിയെന്നാണ് ക്രൈംബ്രാഞ്ച് വെളിപ്പെടുത്തൽ. ആക്രമണം നടന്ന് രണ്ടര മാസങ്ങൾക്കു ശേഷമാണ് കേസിൽ അറസ്റ്റ് നടക്കുന്നത്. ചോദ്യം ചെയ്യലിൽ ജിതിനാണ് സ്ഫോടക വസ്തുവെറിഞ്ഞതെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. തുടർന്നാണ് അറസ്റ്റ് നടപടികളിലേക്ക്...

Read More

ഹർത്താൽ: വെള്ളിയാഴ്ചത്തെ പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: വെള്ളിയാഴ്ചത്തെ പരീക്ഷകൾക്ക് മാറ്റമില്ലെന്നു കേരള പിഎസ്‌സി അറിയിച്ചു. പോപ്പുലർ ഫ്രണ്ട് വെള്ളിയാഴ്ച ഹർത്താൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് പിഎസ്‌സി പരീക്ഷയിൽ മാറ്റമില്ലെന്ന് വ്യക്തമാക്കിയത്. രാജ്യവ്യാപകമായി പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ കേന്ദ്രീകരിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തിയതിലും നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ചാണ് പോപ്പുലർ ഫ്രണ്ട് ഹർത്താൽ പ്രഖ്യാപിച്ചത്. വെള്ളിയാഴ്ച രാവിലെ ആറ് മുതൽ വൈകുന്നേരം ആറ് വരെയാണ്...

Read More

ഹർത്താൽ അനാവശ്യം; സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് സുരേന്ദ്രൻ

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കാൻ സർക്കാർ തയാറാകണം. തീവ്രവാദ കേസുകളെ കൈയ്യൂക്ക് കൊണ്ട് നേരിടാനാണ് പോപ്പുലർ ഫ്രണ്ട് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ മതരാഷ്ട്രമല്ല, ജനാധിപത്യ രാഷ്ട്രമാണെന്ന് പോപ്പുലർ ഫ്രണ്ട് നേതാക്കൾ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. പോപ്പുലർ ഫ്രണ്ട് മുൻകാലങ്ങളിൽ നടത്തിയ ഹർത്താലുകളെല്ലാം കലാപത്തിലാണ് കലാശിച്ചത്. സമൂഹത്തിൽ വിഭജനമുണ്ടാക്കാനുള്ള മതതീവ്രവാദികളുടെ നീക്കത്തിനെ തടയിടാൻ ആഭ്യന്തരവകുപ്പ് തയാറാകണമെന്നും സുരേന്ദ്രൻ...

Read More

വയനാട് സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

വയനാട്: പനമരം കൈതക്കലില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. പെരുന്തട്ട സ്വദേശി മുണ്ടോടന്‍ സുബൈര്‍ ആണ് മരിച്ചത്. സുബൈര്‍ സഞ്ചരിച്ച സ്‌കൂട്ടറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചാണ് അപകടം. സഹയാത്രികനെ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിൽ...

Read More