ന്യൂയോർക്ക്: 1985ൽ യുദ്ധം തകർത്ത ലെബനനിലെ തെരുവിൽ നിന്ന് ഭീകരർ തട്ടിക്കൊണ്ടുപോയി ഏഴ് വർഷത്തോളം തടവിലാക്കിയ അമേരിക്കൻ ഗ്ലോബ് ട്രോട്ടിംഗ് അസോസിയേറ്റഡ് പ്രസ് ലേഖകൻ ടെറി ആൻഡേഴ്സൺ(76) അന്തരിച്ചു.

1993ൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട “ഡൻ ഓഫ് ലയൺസ്’ എന്ന ഓർമക്കുറിപ്പിൽ, ഭീകരവാദികൾ തട്ടിക്കൊണ്ടുപോയതും പീഡിപ്പിക്കുന്നതുമായ വിവരങ്ങൾ ടെറി ആൻഡേഴ്സൺ ഉൾപ്പെടുത്തിയിരുന്നു.

ആൻഡേഴ്സൺ ഞായറാഴ്ച ന്യൂയോർക്കിലെ ഗ്രീൻവുഡിലെ വീട്ടിലാണ് അന്തരിച്ചത് എന്ന് മകൾ സുലോമി ആൻഡേഴ്സൺ അറിയിച്ചു. അടുത്തിടെ നടത്തിയ ഹൃദയ ശസ്ത്രക്രിയയെ തുടർന്നുണ്ടായ സങ്കീർണതകൾ മൂലമാണ് ആൻഡേഴ്സൺ മരിച്ചതെന്നും മകൾ കൂട്ടിച്ചേർത്തു.