തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്കെതിരേ യുഡിഎഫ് എംപിമാർ റെയിൽവേ മന്ത്രിക്കു നൽകിയ നിവേദനത്തിൽ ഒപ്പ് വയ്ക്കാതിരുന്നതിൽ വിശദീകരണവുമായി ശശി തരൂർ എംപി. പദ്ധതിയെക്കുറിച്ച് പഠിക്കാൻ സമയം വേണമെന്നുള്ളതുകൊണ്ടാണ് നിവേദനത്തിൽ ഒപ്പ് വയ്ക്കാതിരുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലായിരുന്നു തരൂരിന്‍റെ വിശദീകരണം.

നിവേദനത്തിൽ ഒപ്പ് വച്ചില്ല എന്നത് കൊണ്ട് പദ്ധതിക്ക് അനുകൂലമാണ് എന്നതല്ല അർഥം. മറിച്ച് പദ്ധതിയെക്കുറിച്ച് കൃത്യമായി പഠിക്കാൻ സമയം വേണമെന്നാണ്. നിവേദനത്തിൽ വ്യക്തമാകുന്നത് പദ്ധതിയെക്കുറിച്ചുള്ള ചില ചോദ്യങ്ങൾക്ക് മറുപടി ലഭിക്കേണ്ടതുണ്ട് എന്നതാണ്.

ഇതിന്‍റെ സാമൂഹ്യ പ്രശ്നങ്ങൾ, പരിസ്ഥിതി പ്രശ്നങ്ങൾ‌, പദ്ധതി വരുത്തി വയ്ക്കുന്ന സാമ്പത്തിക ബാധ്യത തുടങ്ങിയവ കൂടുതൽ പഠനവും, കൂടിയാലോചനയും വേണ്ട കാര്യമായ പ്രശ്നങ്ങളാണ്. വിഷയം പഠിക്കാനും, ചർച്ച ചെയ്യാനും ഫോറം രൂപീകരിക്കണമെന്നും തരൂർ സർക്കാരിനോട് ആവശ്യപ്പെട്ടു.