തിരുവനന്തപുരം : സ്വര്‍ണ്ണകള്ളക്കടത്ത് കേസില്‍ മുന്‍ ഐടി സെക്രട്ടറിയും മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായിരുന്ന എം. ശിവശങ്കര്‍ ഐഎഎസിന്‍റെ ചോദ്യം ചെയ്യല്‍ അവസാനിച്ചു . ഒന്‍പത് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ പൂജപ്പുരയിലുള്ള വസതിയിലേക്കാണ് കസ്റ്റംസ് അദ്ദേഹത്തെ മടക്കി അയച്ചു .

കേസില്‍ ശിവശങ്കറിനെ പ്രതിചേര്‍ത്തേക്കുമെന്നും ഇതിനായി കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്നും സൂചനകളുണ്ടായിരുന്നെങ്കിലും പുലര്‍ച്ചെ 2.30ഓടെ അദ്ദേഹത്തെ പൂജപ്പുരയിലുള്ള വസതിയിലേക്ക് കസ്റ്റംസ് വാഹനത്തില്‍ എത്തിക്കുകയായിരുന്നു .

തിരുവനന്തപുരത്തെ കസ്റ്റംസ് ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ നല്‍കിയ മൊഴികളില്‍ വൈരുധ്യമുണ്ടെന്നാണ് സൂചന . കസ്റ്റംസ് കമ്മീഷണര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് അദ്ദേഹത്ത ചോദ്യം ചെയ്തത് .

ചൊവ്വാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിച്ചത് . കസ്റ്റംസ് ഉദ്യോസ്ഥഗസ്ഥര്‍ വീട്ടിലെത്തിയതിന് പിന്നാലെ ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് സമീപത്തെ കസ്റ്റംസ് ഓഫീസില്‍ എത്തുകയായിരുന്നു