Category: World

മാരകമായ വൈറ്റ് ഫോസ്ഫറസ് ആയുധങ്ങൾ ഉപയോഗിച്ച് ഇസ്രായേൽ; ലെബനനിൽ വലിയ മനുഷ്യാവകാശ ലംഘനമെന്ന് റിപ്പോർട്ട്

ലെബനനിലെ ജനവാസ മേഖലകളിൽ ഇസ്രായേൽ സൈന്യം മാരകമായ വൈറ്റ് ഫോസ്ഫറസ് ബോംബുകൾ ഉപയോഗിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. യുദ്ധങ്ങളിൽ പുകമറ സൃഷ്ടിക്കാൻ സാധാരണയായി ഉപയോഗിക്കുന്ന ഈ രാസവസ്തു മനുഷ്യശരീരത്തിൽ വലിയ ആഘാതമാണ് ഉണ്ടാക്കുന്നത്. വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ സ്വയം കത്തുന്ന സ്വഭാവമാണ് വൈറ്റ് ഫോസ്ഫറസിനുള്ളത്. ഇത് ശരീരത്തിൽ പതിച്ചാൽ എല്ലുകൾ വരെ ഉരുകിപ്പോകുന്ന അത്രയും...

Read More

ശത്രുരാജ്യങ്ങളെ പിന്തുണച്ചാൽ സ്വത്തുക്കൾ കണ്ടുകെട്ടും: പ്രവാസി ഇറാനികൾക്ക് മുന്നറിയിപ്പുമായി ടെഹ്റാൻ

അമേരിക്കയെയും ഇസ്രായേലിനെയും പിന്തുണയ്ക്കുന്ന വിദേശത്ത് താമസിക്കുന്ന ഇറാൻ പൗരന്മാരുടെ സ്വത്തുക്കൾ കണ്ടുകെട്ടുമെന്ന് ഇറാന്റെ പ്രോസിക്യൂട്ടർ ജനറൽ ഓഫീസ് മുന്നറിയിപ്പ് നൽകി. നിലവിൽ ഇറാനും അമേരിക്ക-ഇസ്രായേൽ സഖ്യവും തമ്മിൽ നടക്കുന്ന യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കർശന നടപടി. ഭരണമാറ്റം ആഗ്രഹിക്കുന്ന ചില പ്രവാസി ഇറാനികൾ യൂറോപ്പിലും അമേരിക്കയിലും ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിൽ...

Read More

ഇറാനെ പിന്തുണയ്ക്കേണ്ടത് ഓരോ വിശ്വാസിയുടെയും കടമ; ‘ഫത്വ’ പുറപ്പെടുവിച്ചു, തെരുവിലിറങ്ങാൻ ആഹ്വാനം

ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ ഷിയാ സമൂഹത്തിലെ ഏറ്റവും സ്വാധീനമുള്ള നേതാവായി മാറിയ ആയത്തുള്ള അലി അൽ-സിസ്താനി, ഇറാന് പിന്തുണ നൽകുക എന്നത് ഓരോ വിശ്വാസിയുടെയും “കൂട്ടുത്തരവാദിത്തമാണെന്ന്” പ്രഖ്യാപിച്ചു. ഞായറാഴ്ച പുറപ്പെടുവിച്ച ഔദ്യോഗിക ഫത്വയിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. ഇറാഖിലും ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഷിയാ വിശ്വാസികളുടെ പരമോന്നത മത അധികാരിയായാണ്...

Read More

അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരേയുള്ള പോരാട്ടത്തില്‍ ഇറാന്‍ നേതൃത്വം ഒറ്റക്കെട്ട്: അലി ലാറിജാനി

അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെയുള്ള പോരാട്ടത്തിൽ ഇറാന്റെ നേതൃത്വത്തിൽ യാതൊരുവിധ ഭിന്നതകളുമില്ലെന്ന് ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാറിജാനി വ്യക്തമാക്കി. ഇറാനിയൻ ടെലിവിഷനോട് സംസാരിക്കവെയാണ് അദ്ദേഹം അമേരിക്കൻ പ്രസിഡൻ്റ് ട്രംപിന്റെ പ്രസ്താവനകളെ രൂക്ഷമായി വിമർശിച്ചത്. ഇറാനെ വിഭജിക്കാമെന്ന ചിന്ത വിലപ്പോകില്ലെന്നും മേഖലയിലെ അമേരിക്കയുടെ ഇടപെടലുകളുടെ ചരിത്രം ജനങ്ങൾക്ക്...

Read More

സംഘർഷ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി

സുരക്ഷാ നിർദേശങ്ങൾ പാലിക്കാതെ സംഘർഷ ദൃശ്യങ്ങളും ചിത്രങ്ങളും പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുമായി യുഎഇ അധികൃതർ. ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ അവഗണിച്ച് ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് ദുബായ് പൊലീസും പബ്ലിക് പ്രോസിക്യൂഷനും നിയമ നടപടി കടുപ്പിച്ചത്. വ്യാജവാർത്തകളോ പ്രകോപനപരമായ ദൃശ്യങ്ങളോ പ്രചരിപ്പിക്കുന്നത് യുഎഇ സൈബർ...

Read More

 ഇറാൻ്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖമേനി; അലി ഖമേനിയുടെ പിൻഗാമിയെ പ്രഖ്യാപിച്ചു; അംഗീകരിക്കില്ലെന്ന് ട്രംപ്

ഇസ്രായേൽ-അമേരിക്കൻ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മൊജ്തബ ഖമേനിയെ (56) ഇറാന്റെ പുതിയ പരമോന്നത നേതാവായി പ്രഖ്യാപിച്ചു. ഇറാന്റെ പരമോന്നത സമിതിയായ അസംബ്ലി ഓഫ് എക്സ്പെർട്സ് ആണ് ഞായറാഴ്ച അർദ്ധരാത്രിയോടെ ഈ നിർണ്ണായക പ്രഖ്യാപനം നടത്തിയത്. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ ചരിത്രത്തിലെ മൂന്നാമത്തെ പരമോന്നത നേതാവായാണ് മുജ്തബ...

Read More

 “ഇതൊരു നല്ല ആശയമല്ല, എന്തിനീ സാഹസം?”; ഇറാനിലെ എണ്ണ സംഭരണശാലകൾ തകർത്ത ഇസ്രായേലിനോട് പൊട്ടിത്തെറിച്ച് അമേരിക്ക

പശ്ചിമേഷ്യൻ യുദ്ധം പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ഇറാന്റെ എണ്ണ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ഇസ്രായേൽ നടത്തിയ വൻതോതിലുള്ള വ്യോമാക്രമണത്തിൽ അതൃപ്തി പരസ്യമാക്കി അമേരിക്ക. ഇസ്രായേൽ നടത്തിയ ആക്രമണത്തിന്റെ വ്യാപ്തി കണ്ട് ഞെട്ടിയ അമേരിക്കൻ ഭരണകൂടം “എന്തിനായിരുന്നു ഇത്ര വലിയ സാഹസം (WTF)?” എന്ന കർക്കശമായ സന്ദേശമാണ് ഇസ്രായേലിന് കൈമാറിയതെന്ന് ആക്സിയോസ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28-ന്...

Read More

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ ഇറാനിൽ രഹസ്യനീക്കം; പുതിയ പരമോന്നത നേതാവായി മുജ്‌തബ ഖമനെയിയെ തിരഞ്ഞെടുത്തു

ടെഹ്റാൻ: കൊല്ലപ്പെട്ട പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനെയിയുടെ മകൻ മുജ്‌തബ അലി ഖമനെയിയെ ഇറാനിലെ പുതിയ പരമോന്നത നേതാവായി തെരഞ്ഞെടുത്തു. അയത്തൊള്ള അലി ഖമനെയിയുടെ രണ്ടാമത്തെ മകനാണ് 55-കാരനായ മുജ്‌തബ ഖമനെയി. പൊതുവേദികളിലോ ഔദ്യോഗിക പദവികളിലോ പ്രത്യക്ഷപ്പെടാതെ പതിറ്റാണ്ടുകളായി ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളിൽ അതിശക്തമായ സ്വാധീനം ചെലുത്തിവരുന്ന വ്യക്തിയാണ് ഇദ്ദേഹം. അയത്തൊള്ള അലി ഖമനെയിയുടെ ഓഫീസിനെ...

Read More

പശ്ചിമേഷ്യയിൽ ‘ഷാഹെദ്’ വേട്ടയ്ക്ക് ഉക്രെയ്നും; അമേരിക്കയുടെ സഹായത്തിന് കീവിൽനിന്നുള്ള വിദഗ്ധർ എത്തുന്നു

പശ്ചിമേഷ്യയിൽ ഇറാൻ നടത്തുന്ന ഡ്രോൺ ആക്രമണങ്ങളെ പ്രതിരോധിക്കാൻ ഉക്രെയ്നിന്റെ സഹായം തേടി അമേരിക്ക. ഇറാൻ നിർമ്മിത ഷാഹെദ് (Shahed) ഡ്രോണുകളെ വെടിവെച്ചിടുന്നതിൽ വർഷങ്ങളായുള്ള പ്രായോഗിക പരിചയം കണക്കിലെടുത്താണ് ഉക്രെയ്ൻ വിദഗ്ധരെ അമേരിക്കൻ സൈന്യം വിളിച്ചുവരുത്തുന്നത്. റഷ്യൻ അധിനിവേശത്തിനിടയിൽ പതിനായിരക്കണക്കിന് ഇറാനിയൻ ഡ്രോണുകളെ വിജയകരമായി തകർത്ത ഉക്രെയ്നിന്റെ സാങ്കേതിക മികവ് പശ്ചിമേഷ്യയിലെ യുഎസ് സൈനിക...

Read More

ടെഹ്റാനിലെ പെട്രോൾ പമ്പുകളിൽ നീണ്ട വരികൾ; പശ്ചിമേഷ്യൻ യുദ്ധം ഇറാന്റെ ജനജീവിതത്തെ സാരമായി ബാധിച്ചു തുടങ്ങി

പശ്ചിമേഷ്യൻ യുദ്ധം ഇറാന്റെ ജനജീവിതത്തെ സാരമായി ബാധിച്ചു തുടങ്ങിയതിന്റെ വ്യക്തമായ സൂചനകൾ പുറത്തുവരുന്നു. രാജ്യത്തെ പ്രധാന എണ്ണ സംഭരണികൾക്ക് നേരെ കനത്ത വ്യോമാക്രമണങ്ങൾ നടന്നതിന് പിന്നാലെ തലസ്ഥാന നഗരിയായ ടെഹ്റാനിലെ ഗ്യാസ് സ്റ്റേഷനുകളിൽ (പെട്രോൾ പമ്പുകളിൽ) ഇന്ധനത്തിനായി നീണ്ട വരികൾ രൂപപ്പെട്ടിരിക്കുകയാണ്. വാഹനങ്ങളിൽ ഇന്ധനം നിറയ്ക്കാൻ ഡ്രൈവർമാർ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടി വരുന്നുവെന്നാണ് പുതിയ...

Read More

യുദ്ധത്തിനിടെ ഹൃദയം തൊടുന്ന കാഴ്ച: ടെഹ്റാനിൽ പാവപ്പെട്ടവർക്ക് സൗജന്യമായി ഉരുളക്കിഴങ്ങ് നൽകുന്ന കച്ചവടക്കാരൻ

പശ്ചിമേഷ്യൻ യുദ്ധം ജനജീവിതം ദുസ്സഹമാക്കുമ്പോഴും മാനവികത മരിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന ഒരു ചിത്രമാണ് ഇപ്പോൾ ഇറാനിൽ നിന്ന് പുറത്തുവരുന്നത്. ടെഹ്റാൻ നഗരത്തിൽ നിന്നുള്ള ഒരു സാധാരണ ഉരുളക്കിഴങ്ങ് കച്ചവടക്കാരനാണ് യുദ്ധകാലത്തെ ഈ ഹൃദയസ്പർശിയായ കാഴ്ചയ്ക്ക് കാരണമായിരിക്കുന്നത്. പാവപ്പെട്ടവർക്ക് സൗജന്യമായി ഉരുളക്കിഴങ്ങ് നൽകുന്ന ഇദ്ദേഹത്തിന്റെ ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ വൈറലായിരിക്കുകയാണ്....

Read More

കുവൈത്തിലെ അൽ-അദിരി വ്യോമതാവളത്തില്‍ ഇറാന്റെ മിസൈല്‍ ആക്രമണം; പുതിയ നേതാവിനെ നിയമിച്ചാൽ വധിക്കുമെന്ന് ഇസ്രായേല്‍

പശ്ചിമേഷ്യയിൽ സൈനിക സംഘർഷം അതിരൂക്ഷമാകുന്നു. കുവൈത്തിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇറാന്റെ ഐ.ആർ.ജി.സി മിസൈൽ ആക്രമണം നടത്തി. അതേസമയം, ഇറാനിൽ പുതിയ പരമോന്നത നേതാവിനെ നിയമിച്ചാൽ അവരെയും വധിക്കുമെന്ന് ഇസ്രായേല്‍ സൈന്യം മുന്നറിയിപ്പ് നൽകി. യുദ്ധം രൂക്ഷമായതോടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവ്വീസുകൾ പലതും റദ്ദാക്കിയിരിക്കുകയാണ്. കുവൈത്തിലെ അൽ-അദിരി വ്യോമതാവളം ഡ്രോണുകളും മിസൈലുകളും...

Read More
Loading