Author: George Kakkanatt

എ.എ.വൈ, മുന്‍ഗണനാ വിഭാഗങ്ങള്‍ക്ക് ഇരട്ടി ധാന്യം ലഭിക്കും: ഭക്ഷ്യ മന്ത്രി

തിരുവനന്തപുരം: അന്ത്യോദയ-അന്നയോജന കാര്‍ഡുടമകള്‍ക്കും മുന്‍ഗണാ കാര്‍ഡുടമകള്‍ക്കും ഈ മാസവും തുടര്‍ന്നുള്ള രണ്ട് മാസങ്ങളിലും സാധാരണ ലഭിക്കുന്നതിന്റെ ഇരട്ടിയോളം ധാന്യം ലഭിക്കുമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. അതിലെ ആദ്യഘട്ടം മാത്രമാണ് ഇപ്പോള്‍ വിതരണം ചെയ്തത്. ഏപ്രില്‍ 20 മുതല്‍ കേന്ദ്രത്തില്‍ നിന്ന് അധികമായി ലഭിക്കുന്ന അഞ്ച് കിലോ അരിയുടെ വിതരണം ആരംഭിക്കും. സൗജന്യ റേഷന്‍ കടകളില്‍ എത്തിച്ച്‌ വിതരണം ചെയ്യുന്നതിന് 97.1 കോടി രൂപ ചെലവാകും. ലോക് ഡൗണ്‍ പശ്ചാത്തലത്തില്‍ അരിയുടെ ലഭ്യത കുറഞ്ഞതിനാലാണ് വെള്ള, നീല കാര്‍ഡുകള്‍ക്ക് 15 കിലോ ധാന്യം നല്‍കാന്‍ തീരുമാനിച്ചത്. എഫ്.സി.ഐയില്‍ നിന്ന് 22.50 രൂപ നിരക്കില്‍ 50,000 മെട്രിക് ടണ്‍ അരിയാണ് വാങ്ങുക. സംസ്ഥാനത്തെ അനാഥാലയങ്ങള്‍, കോണ്‍വെന്റുകള്‍, സന്യാസ ആശ്രമങ്ങള്‍ തുടങ്ങിയവയ്ക്ക് ഈ മാസം സൗജന്യ അരി വിതരണം നടത്തും. മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവരുടെ റേഷന്‍ സൗജന്യമാക്കിയതു വഴി 1.31 കോടി രൂപയും മറ്റുള്ളവരുടെ റേഷന്‍ സൗജന്യത്തിന് 5.55 കോടി രൂപയുമാണ് സര്‍ക്കാര്‍ ബാധ്യത. മുന്‍ഗണനേതര വിഭാഗങ്ങള്‍ക്ക് അധിക ധാന്യം വാങ്ങി വിതരണം ചെയ്യുന്നതിന് 132.50 കോടി രൂപ ചെലവാകുമെന്ന് പ്രതീക്ഷിക്കുന്നത്. 17 ഇനങ്ങളടങ്ങിയ സൗജന്യ പലവ്യഞ്ജന കിറ്റ് അന്ത്യോദയ വിഭാഗത്തില്‍പ്പെട്ട കുടുംബങ്ങള്‍ക്ക് ആദ്യ ഘട്ടത്തില്‍ വിതരണം ചെയ്യും. ഇതിനായി 350 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അനുവദിച്ചു. കിറ്റ് വിതരണം പൂര്‍ത്തിയായ ശേഷം മാത്രമേ ഇതിനായി വരുന്ന അധിക ബാധ്യത എത്രയെന്ന് കണക്കാക്കാനാവൂ എന്നും ഭക്ഷ്യമന്ത്രി...

Read More

രാഹുല്‍ ഗാന്ധി വയനാട്ടിലെ കമ്യൂണിറ്റി കിച്ചണിലേക്ക് 13 മെട്രിക് ടണ്‍ അരി നല്‍കി

വയനാട്: വയനാട് ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചണിലേയ്ക്ക് 13 മെട്രിക് ടണ്‍ അരി നല്‍കി രാഹുല്‍ഗാന്ധി എംപി. ഒരോ പഞ്ചായത്തുകള്‍ക്കും 500 കിലോ അരി വീതം ലഭിക്കുമെന്ന് ജില്ലാ കലക്ടര്‍ അദീല അബ്ദുള്ള വ്യക്തമാക്കി. ഇതോടൊപ്പം സാമൂഹ്യ അടുക്കളയിലേക്ക് 50 കിലോ വീതം കടലയും വന്‍പയറും നല്‍കുമെന്നാണ് വിവരം. ഇന്നു മുതല്‍ ഇവ വിതരണം ചെയ്യും. ലോക്ക്ഡൗണിനെ തുടര്‍ന്ന് പട്ടിണിയിലായവര്‍ക്ക് ഭക്ഷണം എത്തിക്കാനാണ് പഞ്ചായത്ത് തലത്തില്‍ കമ്യൂണിറ്റി കിച്ചനുകള്‍ തുടങ്ങിയത്. ജില്ലയില്‍ 338 പേര്‍ കൂടി കോവിഡ്-19 നിരീക്ഷണത്തിലായി. ഇതോടെ നിരീക്ഷണത്തിലുളളവരുടെ ആകെയെണ്ണം 12647 ആയി. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ്‌ കോവിഡ്-19 സ്ഥിരീകരിച്ച മൂന്ന് പേരുള്‍പ്പെടെ 10 പേര്‍ മാത്രമാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍...

Read More

ബോറിസ് ജോണ്‍സണ്‍ എത്രയു വേഗം സുഖം പ്രാപിക്കട്ടെയെന്ന് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടയെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അദ്ദേഹം പ്രിയപ്പെട്ട സുഹൃത്താണെന്നും അമേരിക്കയോട് അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണെന്നും ട്രംപ് പറഞ്ഞു. കോവിഡ് ബാധയെ വിജയകരമായി തരണം ചെയ്ത് അദ്ദേഹത്തിന് സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാകട്ടയെന്നും ട്രംപ് ആശംസിച്ചു. കഴിഞ്ഞ ദിവസങ്ങളിലും ട്രംപ്,. ബോറിസ് ജോണ്‍സന്‍റെ ആരോഗ്യനില സംബന്ധിച്ച്‌ പ്രത്യാശപ്രകടിപ്പിച്ച്‌...

Read More

അപ്രതീക്ഷിതമായിരുന്നെങ്കിലും കര്‍ഫ്യൂവില്‍ അച്ചടക്കംപാലിച്ച്‌ ജനം

ദമ്മാം: തിങ്കളാഴ്ച രാത്രിയില്‍ അപ്രതീക്ഷിതമായി പ്രഖ്യാപിക്കപ്പെട്ട 24 മണിക്കൂര്‍ കര്‍ഫ്യൂവില്‍ കിഴക്കന്‍ പ്രവിശ്യയിലെ ജനങ്ങളും ആദ്യം ഒന്ന് പരിഭ്രമിച്ചു. ഭക്ഷണവും വെള്ളവും ആവശ്യത്തിന് ശേഖരിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്നോര്‍ത്ത് അവര്‍ ആശങ്കയിലായി. എന്നാല്‍, രാവിലെ ആറ് മുതല്‍ ഉച്ചക്കുശേഷം മൂന്നുവരെ തൊട്ടടുത്തുള്ള കടകളില്‍നിന്ന് ഭക്ഷണ സാധനങ്ങളും മറ്റ് അത്യാവശ്യ വസ്തുക്കളും വാങ്ങാമെന്നും അതിനായി മാത്രം പുറത്തുപോകാം എന്നും അറിഞ്ഞതോടെ സമാധാനമായി. ചൊവ്വാഴ്ച പുലര്‍ച്ച മുതല്‍തന്നെ നിത്യോപയോഗ സാധനങ്ങളുടെ മൊത്ത വിതരണ കേന്ദ്രങ്ങളിലും ൈഹപര്‍മാര്‍ക്കറ്റുകളിലും വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. വാഹനങ്ങളില്ലാതെ വന്നവര്‍ സാധനങ്ങള്‍ തലച്ചുമടായി നടന്നുപോകുന്നതും കാണാമായിരുന്നു. ദമ്മാമിലെ മിക്ക റോഡുകളിലും പൊലീസ് പരിശോധനകേന്ദ്രങ്ങള്‍ ആരംഭിച്ചിരുന്നു. ഓരോവാഹനവും പരിേശാധിക്കുകയും ആവശ്യങ്ങള്‍ ചോദിച്ച്‌ മനസ്സിലാക്കി പരിധി വിട്ടല്ല സഞ്ചരിക്കുന്നത് എന്ന് ഉറപ്പു വരുത്തുകയും ചെയ്തതിനുശേഷം മാത്രമേ യാത്ര തുടരാന്‍ അനുവദിച്ചുള്ളൂ. എന്നാല്‍, ഇത്തരം ഇളവുകള്‍ ദുരുപയോഗം ചെയ്യരുതെന്നും അനാവശ്യമായി പുറത്തിറങ്ങി സഞ്ചരിക്കരുതെന്നും എല്ലാവരും ഒരുമിച്ച്‌ നിന്നാലേ മഹാമാരിയെ തോല്‍പിക്കാനാവൂ എന്നും പൊലീസുകാര്‍ ആളുകളെ ഉപദേശിക്കുന്നുണ്ടായിരുന്നു. പരിധി ലംഘിച്ച പലര്‍ക്കും പിഴ കിട്ടുകയും ചെയ്തു. തുറന്നുവെച്ച ചില ഹോട്ടലുകളും ബൂഫിയകളും പൊലീസെത്തി അടപ്പിച്ചു. ദമ്മാം െടായോട്ടയിലെ മാംസ, മത്സ്യ, പച്ചക്കറി മാര്‍ക്കറ്റുകളില്‍ വലിയ തിരക്കുകള്‍ അനുഭവപ്പെട്ടു. ആരോഗ്യമന്ത്രാലയത്തിെന്‍റ പ്രവര്‍ത്തകര്‍ ഇവിടങ്ങളിലെ സ്ഥതിഗതികള്‍ വീക്ഷിക്കുകയും സുരക്ഷ ക്രമീകരണങ്ങളില്‍ അല്‍പമെങ്കിലും വീഴ്ച വരുത്തുന്ന കടകളെ അപ്പോള്‍തന്നെ അടപ്പിക്കുകയും ചെയ്തു. എല്ലാ കടകള്‍ക്കും ഒരു പ്രവേശന കവാടം മാത്രമേ പാടുള്ളൂ എന്ന് നിഷ്കര്‍ഷിച്ചിരുന്നു. ഗ്ലൗസും മാസ്ക്കും ധരിച്ച്‌ മാത്രമേ ഉപഭോക്താക്കളെ കടകളില്‍ കയറ്റാവൂ എന്നും ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദേശിച്ചു. ദമ്മാമില്‍ താമസമാക്കിയ പലരും ജോലിയുടെ ഭാഗമായി ഹര്‍ദ്, റാസല്‍ഖൈര്‍, ഫദ്ലി തുടങ്ങിയ സ്ഥലങ്ങളില്‍ കുടുങ്ങിപ്പോയിരുന്നു. തിരിച്ചു വരുന്നതിന് കമ്ബനി മുഖേന പൊലീസിെന്‍റ പ്രത്യേക അനുമതിപത്രത്തിനായി കാത്തുനില്‍ക്കുകയാണ് പലരും. കര്‍ഫ്യൂ 24 മണിക്കൂറായി ദീര്‍ഘിപ്പിച്ചതിെന്‍റ ആദ്യ ദിവസം സുരക്ഷ ഉദ്യോഗസ്ഥര്‍ ചില വിട്ടുവീഴ്ചകള്‍ നല്‍കിയെങ്കിലും വരും ദിവസങ്ങളില്‍ ഈ ഇളവുകളും ഇല്ലാതാകും എന്നാണ് ലഭ്യമാകുന്ന...

Read More

രാജ്യത്തെ നടുക്കി കോവിഡ് 19 ബാധിച്ച്‌ 14 മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം

അഹമ്മദാബാദ്; കോവിഡ് 19 ബാധിച്ച്‌ ചികിത്സയില്‍ കഴിഞ്ഞിരുന്ന 14 മാസം പ്രായമുള്ള കുഞ്ഞ് മരണത്തിന് കീഴടങ്ങി. രാജ്യത്തെ ഏറെ ഞെട്ടിക്കുന്ന മരണം സംഭവിച്ചത് ഗുജറാത്തിസല് ജംനഗറിലാണ്. ഏപ്രില്‍ അഞ്ചിന് ആയിരുന്നു കുട്ടിക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗബാധയെ തുടര്‍ന്ന് ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചതാണ് കുഞ്ഞിന്റെ മരണ കാരണം. കുടിയേറ്റക്കാരനായ തൊഴിലാളികളാണ് കുഞ്ഞിന്റെ മാതാപിതാക്കള്‍. ഇവര്‍ അടുത്തൊന്നും മറ്റു സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തിട്ടില്ല. ജംനഗറിലെ ഗവണ്‍മെന്റ് ആശുപത്രിയില്‍ ഇന്നലെ വൈകീട്ടോടെയായിരുന്നു മരണം. അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് വെന്റിലേറ്ററിന്റെ സപ്പോര്‍ട്ടിലാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ഇതോടെ കൊറോണ ബാധിച്ച്‌ ഗുജറാത്തില്‍ മരിച്ചവരുടെ എണ്ണം 16...

Read More