Author: George Kakkanatt

തെറ്റുണ്ടായാല്‍ ചൂണ്ടിക്കാണിക്കുന്നത് തുടരും; ട്രംപിനു മറുപടിയുമായി ട്വിറ്റര്‍

വാഷിംഗ്ടണ്‍ ഡിസി: ട്വിറ്ററിനെതിരായ യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ വെല്ലുവിളി സ്വീകരിച്ച്‌ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജാക്ക് ഡോഴ്സി. തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള തെറ്റായ വിഷയങ്ങളോ വാര്‍ത്തകളോ നല്‍കിയാല്‍ അവ ചൂണ്ടിക്കാണിക്കുന്നത് തുടരുമെന്ന് ഡോഴ്സി വ്യക്തമാക്കി. സ്വതന്ത്ര ആശയ പ്രകാശനം തടസപ്പെടുത്തുന്ന ട്വിറ്റര്‍ ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ വേണ്ടിവന്നാല്‍ അടച്ചുപൂട്ടാനും മടിക്കില്ലെന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്. തപാല്‍ വോട്ട് ക്രമക്കേടുകള്‍ക്കു വഴിതെളിക്കുമെന്ന് ആരോപിച്ച്‌ ട്രംപ് ട്വീറ്റു ചെയ്തതാണ് പ്രശ്നത്തിന്‍റെ തുടക്കം. വായനക്കാര്‍ ഇതിന്‍റെ സത്യാവസ്ഥ പരിശോധിച്ചു ബോധ്യപ്പെടണമെന്നു ട്വീറ്റിനടിയില്‍ ട്വിറ്റര്‍ കുറിച്ചു. ഇതാണു ട്രംപിനെ രോഷാകുലനാക്കിയത്. 2020-ലെ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഇടപെടാനാണു ട്വിറ്റര്‍ ശ്രമിക്കുന്നതെന്ന് ട്രംപ് ആരോപിച്ചു. തപാല്‍വോട്ടു സംബന്ധിച്ച എന്‍റെ ട്വീറ്റ് തെറ്റാണെന്നു പറഞ്ഞ് വസ്തുതകള്‍ പരിശോധിക്കാനായി വ്യാജ വാര്‍ത്താ മാധ്യമങ്ങളായ സിഎന്‍എന്‍, വാഷിംഗ്ടണ്‍ പോസ്റ്റ് എന്നിവയിലേക്ക് ലിങ്കു നല്‍കിയിരിക്കുകയാണ് അവര്‍. അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടാന്‍ ട്വിറ്ററിനെ അനുവദിക്കില്ല- ട്രംപ് മറ്റൊരു ട്വീറ്റില്‍ പറഞ്ഞു. പിന്നാലെയാണ് മറുപടിയുമായി ഡോഴ്സി രംഗത്തെത്തിയത്. ജീവനക്കാരെ തര്‍ക്കങ്ങളില്‍നിന്ന് ഒഴിവാക്കണമെന്നും കന്പനി സിഇഒ എന്ന നിലയില്‍ ആത്യന്തികമായി ഉത്തരവാദിത്തമുള്ളത് തനിക്കാണന്നും ഡോഴ്സി ട്വീറ്റ് ചെയ്തു. കന്പനി തീരുമാനങ്ങള്‍ക്കായി ജീവനക്കാരെ വ്യക്തിഗതമായി ലക്ഷ്യമിടുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം...

Read More

കോവിഡ് ലോക്ക്ഡൗണിനിടയില്‍ ഡോക്ടറിനും നഴ്സിനും ആശുപത്രിയില്‍ മാംഗല്യം

ലണ്ടന്‍: കൊറോണ വൈറസ് ലോകം മുഴുവന്‍ പടരുന്ന സാഹചര്യത്തില്‍ നിശ്ചയിച്ച നിരവധി കാര്യങ്ങളാണ് മുടങ്ങി പോയിട്ടുള്ളത്. അതില്‍ നിരവധി വിവാഹങ്ങളുമുണ്ട്. എന്നാല്‍, കോവിഡ് ലോക്ക്ഡൗണിനിടയില്‍ ഡോക്ടറിനും നഴ്സിനും ആശുപത്രിയില്‍ മാംഗല്യം. കോവിഡ് ഏറ്റവും മോശമായി ബാധിച്ച യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒന്നായ ബ്രിട്ടണില്‍ നിന്നാണ് ഈ ശുഭവാര്‍ത്ത. ഇരുവരും ജോലി ചെയ്യുന്ന ആശുപത്രിയുടെ ചാപ്പലില്‍ വെച്ചായിരുന്നു വിവാഹം. 34 വയസുള്ള ജാന്‍ ടിപ്പിങും 30 വയസുള്ള അന്നലാന്‍ നവരത്നവും ആണ് വിവാഹിതരായത്. ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയുടെ ചാപ്പലില്‍ വെച്ചായിരുന്നു വിവാഹം. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിവാഹം ലൈവ് സ്ട്രീം ചെയ്തു. Guy’s and St Thomas’ ✔@GSTTnhs A doctor and nurse from St Thomas’ who had to cancel their wedding due to the #coronavirus outbreak have got married in the hospital’s historical chapel. Read about Jann and Annalan’s special day and why it meant so much to them to tie the knot at work http://bit.ly/2yxkQlB  20.4K 5:56 PM – May 26, 2020 Twitter Ads info and privacy 2,386 people are talking about this...

Read More

വംശീയ കൊലപാതകം;അമേരിക്കയില്‍ പ്രതിഷേധം ശക്തം

കറുത്ത വര്‍ഗക്കാരനായ ജോര്‍ജ് ഫ്ലോയിഡിന്‍റെ കൊലപാതകത്തില്‍ അമേരിക്ക കത്തുന്നു. പൊലീസിന്‍റെ വംശീയ കൊലപാതകത്തിന് ശേഷം അലയടിച്ച പ്രതിഷേധം അക്രമസംഭവങ്ങളിലേക്കാണ് നീങ്ങുന്നത്. മിനിയോപ്പൊളിസ് പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിന് പുറത്തും വലിയ പ്രതിഷേധമാണ് നടക്കുന്നത്. പ്രതിഷേധത്തിനിടെ നടന്ന വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടതായുള്ള റിപ്പോര്‍ട്ടുകളുമുണ്ട്. ഒരാള്‍ പൊലീസ്...

Read More

വിവിധ മുഖങ്ങളില്‍ ഒരേ സമയം ; ഇന്ത്യന്‍ വ്യോമസേന എന്തിനും തയ്യാറെന്ന് സേനാ മേധാവി

ന്യൂഡല്‍ഹി : വിവിധ മുഖങ്ങളില്‍ ഒരേ സമയം യുദ്ധം ചെയ്യാന്‍ തക്ക സംവിധാനവും ശക്തിയുമുണ്ടെന്ന് വ്യോമസേന മേധാവി ആര്‍.കെ.എസ് ബധൗരിയ. ഒരു ദേശീയ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ബധൗരിയയുടെ പരാമര്‍ശം. പാകിസ്താനും ചൈനയും അതിര്‍ത്തിയില്‍ പ്രകോപനം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് വ്യോമസേന മേധാവിയുടെ മറുപടി. റഫേല്‍ വിമാനങ്ങള്‍ ജൂലൈയോടെ ഇന്ത്യയിലെത്തുമെന്ന് അറിയിച്ച വ്യോമസേനാ മേധാവി കൂടുതല്‍ തേജസ് വിമാനങ്ങള്‍ വാങ്ങുമെന്നും വ്യക്തമാക്കി. തദ്ദേശീയമായ പ്രതിരോധ സംവിധാനങ്ങള്‍ ശക്തിപ്പെടുത്താനാണ്‌ ഇന്ത്യ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. രാജ്യം നിലവില്‍ നേരിടുന്ന കൊറോണ പ്രതിസന്ധിയില്‍ ഇന്ത്യന്‍ വ്യോമസേന നിര്‍ണായകമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവില്‍ ലോകത്തെ നാലാമത്തെ വ്യോമ ശക്തിയാണ് ‌ഇന്ത്യ. ബ്രഹ്മോസ് മിസൈല്‍ ഘടിപ്പിക്കാവുന്ന സുഖോയ് എം‌കെ‌ഐയും ഒപ്പം മിറാഷും തേജസുമുള്ള ഇന്ത്യന്‍ പോര്‍വിമാനങ്ങളുടെ നിരയിലേക്ക് റഫേല്‍ കൂടിയെത്തുന്നതോടെ കരുത്തുറ്റ വ്യോമ ശക്തിയായി ഇന്ത്യ മാറും. അമേരിക്കയില്‍ നിന്ന് വാങ്ങിയ ചിനൂക്ക് , അപ്പാഷെ ഹെലികോപ്ടറുകള്‍ വ്യോമശക്തി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലോകം അംഗീകരിച്ച ഇന്ത്യന്‍ വ്യോമസേനയുടെ പോരാട്ടവീര്യവും കൂടിയാകുമ്ബോള്‍ ഒരേ സമയം പാകിസ്താനേയും ചൈനയേയും പ്രതിരോധിക്കാനുള്ള കരുത്ത് ഇന്ത്യക്കുണ്ട്. വ്യോമസേന മേധാവിയുടെ ശക്തമായ പരാമര്‍ശങ്ങള്‍ക്ക് കാരണം...

Read More

ചൈനയുമായുള്ള അതിര്‍ത്തിതര്‍ക്കം: ട്രംപിന്‍റെ മധ്യസ്ഥതാ വാഗ്ദാനം തള്ളി ഇന്ത്യ

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്ന യുഎസ് പ്രസിഡന്‍റ് ഡോണാള്‍ഡ് ട്രംപിന്‍റെ വാഗ്ദാനം തള്ളി കേന്ദ്ര സര്‍ക്കാര്‍. തര്‍ക്കം സമാധാനപൂര്‍വം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു എന്നാണു റിപ്പോര്‍ട്ട്. ഇന്ത്യ-ചൈന തര്‍ക്കത്തില്‍ മധ്യസ്ഥത വഹിക്കാമെന്നും ഇരുരാജ്യങ്ങളെയും താന്‍ സന്നദ്ധത അറിയിച്ചെന്നുമാണ് ട്രംപ് ട്വീറ്റ് ചെയ്തത്. അതിര്‍ത്തിവിഷയം കത്തിക്കാളുന്ന നിലയിലാണെന്നും ട്രംപിന്‍റെ ട്വീറ്റില്‍ പറയുന്നു. പതിനായിരത്തിലേറെ ഭടന്‍മാര്‍ ലഡാക്കിലെ പാങ്ങോംഗ് തടാകത്തിനു സമീപത്തും അതിനു വടക്ക് കാരക്കോറം മലനിരയുടെ താഴെ ഗല്‍വാന്‍ താഴ്വരയിലും മുഖാമുഖം നില്‍ക്കുന്നുവെന്നാണു റിപ്പോര്‍ട്ടുകള്‍. 2017-ലെ ഡോക ലാ സംഘര്‍ഷത്തിനുശേഷം ഏറ്റവും കൂടുതല്‍ സൈനികര്‍ അണിനിരക്കുന്ന വലിയ സംഘര്‍ഷമാണ് ലഡാക്കിലേത്. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥിതി നിരന്തരം വിലയിരുത്തിവരുന്നു. കാരക്കോറം ചുരത്തിനു സമീപമുള്ള ദൗളത് ബെഗ് ഓള്‍ഡി (ഡിബിഒ) യിലേക്ക് യഥാര്‍ഥ കൈവശരേഖയ്ക്കു സമീപത്തുകൂടി ഇന്ത്യ റോഡ് പണിയുന്നുണ്ട്. ഡിബിഒയെ പാങ്ങോംഗ് തടാകം കഴിഞ്ഞ് തെക്ക് ഡെംചോക്കുമായി ബന്ധിപ്പിക്കുന്നതാണ് ഈ റോഡ്. ഇതില്‍ ഡിബിഒയ്ക്ക് അടുത്ത് ഒരു പാലവും നിര്‍മിക്കുന്നു. പാങ്ങോംഗ് തടാകത്തിന്‍റെ ഗണ്യമായ ഭാഗം നിയന്ത്രിക്കുന്ന ചൈനയ്ക്കുമേല്‍ സമ്മര്‍ദം ചെലുത്താന്‍ ഈ റോഡ് ഇന്ത്യയെ സഹായിക്കും. ഡിബിഒയിലെ വ്യോമതാവളം സംരക്ഷിക്കാനും കാരക്കോറം ഹൈവേയെ നിരീക്ഷിക്കാനും സൈനികനീക്കം വേഗത്തിലാക്കാനും റോഡ് ആവശ്യമാണ്. റോഡ് നിര്‍മാണം ഗല്‍വാന്‍ താഴ്വരയിലടക്കം തങ്ങളുടെ സ്വാധീനം വര്‍ധിപ്പിക്കാന്‍ തടസമാണെന്നു ചൈന കരുതുന്നു. നിര്‍മാണം നിര്‍ത്താനോ അതിര്‍ത്തിയിലെ സ്ഥാനങ്ങളില്‍നിന്നു പിന്‍മാറാനോ തയാറില്ലെന്ന് ഇന്ത്യ വ്യക്തമാക്കി. ഇതുവരെയും യഥാര്‍ഥ കൈവശരേഖ കടന്നിട്ടില്ലെന്ന് ഇന്ത്യ ഈയാഴ്ചകളില്‍ പലവട്ടം പ്രസ്താവിച്ചിരുന്നു. ചൈന കൈവശരേഖ മാനിക്കാതെ ഇപ്പുറം കടന്നിട്ടുണ്ടെന്നാണ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്. തടാകതീരത്ത് ഇന്ത്യയുടെ കൈയിലുള്ള സ്ഥാനങ്ങള്‍ (ഫിംഗര്‍ പോയിന്‍റ് എന്നാണിത് അറിയപ്പെടുന്നത്) വിട്ടുകൊടുക്കില്ലെന്നും ഇന്ത്യ...

Read More