Author: George Kakkanatt

തുണികൂട്ടിക്കെട്ടി കള്ളനെപ്പോലെ രക്ഷപെട്ടു; യുപിയിൽ കൊറോണ രോഗി ആശുപത്രിയിൽനിന്നും ചാടിപ്പോയി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലാ‌യിരുന്ന രോഗി ആശുപത്രിയിൽനിന്നും ചാടിപ്പോയി. നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 60 വയസുകാരനാണ് അതിസാഹസീകമായി സർക്കാർ‌ ആശുപത്രിയിൽനിന്നും പുറത്തുകടന്നത്. വെള്ളിയാഴ്ച ബാഗ്പതിലെ സർക്കാർ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നേപ്പാളിൽനിന്നും തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 17 പേരുടെ സംഘത്തിനൊപ്പമാണ് ഇയാളെയും ആശുപത്രിയിലാക്കിയത്. മുകൾ നിലയിലാണ് ഇദ്ദേഹത്തെ കിടത്തിയിരുന്നത്. കെട്ടിടത്തിന്‍റെ ജനൽ അഴികൾ അറുത്ത് മാറ്റിയതിനു ശേഷം തുണികൾ കൂട്ടിക്കെട്ടി താഴേയ്ക്ക് ഇട്ടു. ഇതിനുശേഷം ഇതിൽ പിടിച്ച് ഇറങ്ങിയാണ് രക്ഷപെട്ടത്. ഇയാൾക്കു വേണ്ടിയുള്ള തെരച്ചിൽ...

Read More

കോട്ടയത്ത് പഴകിയ മീൻ പിടികൂടി

കോട്ടയം: പഴകിയ മീൻ പിടികൂടി. പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് 600 കിലോ പഴകിയ മീൻ കോട്ടയത്ത് നിന്നും പിടികൂടിയത്. തൂത്തുക്കുടിയിൽ നിന്നുമാണ് മീൻ കൊണ്ടുവന്നത്. പാലായിൽ ഇറക്കിയതിന് ശേഷം മീൻ കോട്ടയത്തേക്ക് കൊണ്ടുവരികയായിരുന്നു. സംഭവത്തിൽ തൂത്തുക്കുടി സ്വദേശികളായ സിദ്ധിഖ്, കണ്ണൻ എന്നിവരെ പോലീസ് അറസ്റ്റ്...

Read More

നില ഗുരുതരം, ബോറിസ് ജോണ്‍സണെ വെന്‍റിലേറ്ററിലേക്ക് മാറ്റണം; ആരോഗ്യ വിദഗ്ധർ

ലണ്ടൻ: കോവിഡ് ബാധിച്ച് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് ബോറിസ് ജോണ്‍സണെ ലണ്ടനിലെ സെന്‍റ്. തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെയാണ് ഐസിയുവിലേക്ക് മാറ്റിയത്. അദ്ദേഹത്തെ ചികിത്സിക്കുന്ന ആരോഗ്യവിദഗ്ധർ ആണ് വെന്‍റിലേറ്റര്‍ സഹായം ആവശ്യമായി വരുമെന്ന് അറിയിച്ചത്. കോവിഡ് രോഗികള്‍ക്ക് ശ്വാസതടസം ഉണ്ടാകുന്നതിനാല്‍ ഓക്‌സിജന്‍ ആവശ്യമാണ്. അതിനുവേണ്ടിയാണ് വെന്‍റിലേറ്റര്‍ സഹായം ലഭ്യമാക്കുന്നത്. ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി. വിദേശകാര്യമന്ത്രി ഡൊമിനിക് റാബിനോട് പ്രധാനമന്ത്രിയുടെ ചുമതലകള്‍ താത്ക്കാലികമായി വഹിക്കാന്‍ ബോറിസ് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ്...

Read More

കണ്ണൂര്‍ ഡിഎഫ്ഒയ്‌ക്കെതിരെ നടപടിക്ക് ശിപാര്‍ശ

കണ്ണൂര്‍: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് സംസ്ഥാനം വിട്ട കണ്ണൂര്‍ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ (ഡിഎഫ്ഒ) കെ.ശ്രീനിവാസിനെതിരെ നടപടിക്ക് ശിപാര്‍ശ. വനംവകുപ്പ് മേധാവി റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി. കെ. ശ്രീനിവാസ് ഏപ്രിൽ നാലിന് വിലക്ക് ലംഘിച്ച് തെലങ്കാനയിലേക്ക് പോയത്. മേലധികാരികളുടെ അനുമതിയില്ലാതെയാണ് ഡിഎഫ്ഒ കുടുംബത്തോടൊപ്പം കാറില്‍ തെലങ്കാനയിലേക്ക് പോയത്. കോവിഡ് വ്യാപനത്തിന് മുന്‍പേ ഇദ്ദേഹം അവധിക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും...

Read More

മുൻപെങ്ങും ഇതുപോലൊന്ന് കേട്ടിട്ടില്ല; ട്രംപിന്‍റെ ഭീഷണിക്കെതിരെ തരൂർ

തിരുവനന്തപുരം: ഹൈഡ്രോക്ലോറോക്വിന്‍ മരുന്ന് നൽകിയില്ലെങ്കിൽ ഇന്ത്യ തിരിച്ചടി നേരിടേണ്ടിവരുമെന്ന ട്രംപിന്‍റെ ഭീഷണി മുൻപെങ്ങും ഒരു രാഷ്ട്രത്തലവൻമാരിൽനിന്നും ഉണ്ടാകത്തതെന്ന് ശശി തരൂർ എംപി. പതിറ്റാണ്ടുകളായുള്ള തന്‍റെ പ്രവർത്തന പരിചയത്തിലെങ്ങും ഇതുപോലൊരു ഭരണാധികാരിയുടെ ഭീഷണി കേട്ടിട്ടില്ല. ഒരു രാഷ്ട്രത്തിന്‍റെ തലവനോ രാഷ്ട്രമോ മറ്റൊന്നിനെ ഇതുപോലെ ഭീഷണിപ്പെടുത്തുന്നത് ഇതുവരെ കേട്ടിട്ടില്ല. മിസ്റ്റർ, ട്രംപ്.., മരുന്ന് ഇന്ത്യ നൽകാൻ തീരുമാനിച്ചാൽ മാത്രമേ അത് നിങ്ങളുടേതാവൂ എന്നും തരൂർ ട്വീറ്റ് ചെയ്തു. കോവിഡിനെ പ്രതിരോധിക്കാൻ മലേറിയയ്ക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ അയയ്ക്കുവാൻ ട്രംപ് മോദിയോട് അഭ്യർഥിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തെക്കുറിച്ച് മറുപടിയൊന്നും ലഭിക്കാത്തതിനെ തുടർന്നാണ് ട്രംപ് ഭീഷണി മുഴക്കിയത്. “ഞായറാഴ്ച രാവിലെ ഞാന്‍ മോദിയുമായി ഫോണില്‍ സംസാരിച്ച് മരുന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതുവരെ മരുന്ന് എത്തിയിട്ടില്ല. മരുന്ന് അയച്ച് നൽകുമെന്ന് അറിയിച്ചതിൽ നന്ദി പറയുന്നു. മരുന്ന് തന്നില്ലെങ്കില്‍ പ്രശ്‌നമില്ല. പക്ഷേ, തക്കതായ തിരിച്ചടി ഇന്ത്യ നേരിടേണ്ടി വരും. യുഎസുമായുള്ള ബന്ധത്തെ ബാധിക്കും’. ‌എന്നാണ് ട്രംപ് പറഞ്ഞത്. ട്രപിന്‍റെ ഭീഷണി എത്തിയതിനു പിന്നാലെ ഇന്ത്യ 24 മരുന്നുകള്‍ക്ക് കയറ്റുമതി ചെയ്യുന്നതില്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കി. മനുഷത്വപരമായ സമീപനമാണ് ഇന്ത്യ സ്വീകരിച്ചതെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ...

Read More