Author: Editorial Team

രാഹുൽ വിഷയം തിരിച്ചടിയാകില്ല; പാലക്കാട് ബിജെപിയെ സിപിഎം സഹായിക്കുന്നുണ്ട്: രമേഷ് പിഷാരടി

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ പാലക്കാട് വിജയിക്കുമെന്നുറപ്പാണെന്ന് യുഡിഎഫ് സ്ഥാനാർഥി രമേശ് പിഷാരടി. രാഹുൽ മാങ്കൂട്ടത്തിൽ വിഷയം തിരിച്ചടിയാകില്ലെന്നും പിഷാരടി പറഞ്ഞു. പാലക്കാട് ബിജെപി-സിപിഎം കൂട്ടുകെട്ട് പരസ്യമായ രഹസ്യമാണ്. പാലക്കാട്‌ മാത്രമല്ല പലയിടത്തും ഈ കൂട്ടുകെട്ട് പ്രകടമാണെന്ന് പിഷാരടി പ്രതികരിച്ചു. അവർ ഒരുമിച്ച് നിന്നാലും യുഡിഎഫ് തന്നെ പാലക്കാടും സംസ്ഥാനത്തും വിജയിക്കുമെന്നും പിഷാരടി അവകാശപ്പെട്ടു. സിനിമാസുഹൃത്തുകളെ പ്രചാരണത്തിന് കൊണ്ടുവരില്ല. അവരെ സൈബർ അക്രമണത്തിന് എറിഞ്ഞ് കൊടുക്കാൻ ആഗ്രഹിക്കുന്നില്ലെന്നും പിഷാരടി കൂട്ടിച്ചേർത്തു. പാലക്കാട് ബിജെപിയെ ജയിപ്പിക്കാൻ സിപിഎം ഡീലുണ്ടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും...

Read More

സ്ഥലം ഉടമയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തി; വി. കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു

കണ്ണൂര്‍: പയ്യന്നൂരിലെ മുൻ സിപിഎം നേതാവും സ്വതന്ത്ര സ്ഥാനാർഥിയുമായ വി. കുഞ്ഞികൃഷ്ണന്‍റെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പൊളിച്ചു. സ്ഥലം ഉടമയെ സിപിഎമ്മുകാര്‍ ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്നാണ് പൊളിച്ചതെന്നാണ് ആക്ഷേപം. ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്നു ഭീഷണിപ്പെടുത്തിയതായും വിമതര്‍ ആരോപിച്ചു. ഓഫീസിനു സ്ഥലം കൊടുക്കരുതെന്ന ചിലര്‍ പറഞ്ഞതായി സ്ഥലമുടമ പറഞ്ഞു. പയ്യന്നൂര്‍ കോത്തായി മുക്കിലായിരുന്നു ഓഫീസ് നിര്‍മാണം.  ഭീഷണിയുണ്ടെന്നും ഓഫീസ് പൊളിച്ചു നീക്കിത്തരണമെന്നും ഉടമ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് നീക്കം ചെയ്തതെന്നു കു‌ഞ്ഞികൃഷ്ണൻ പറഞ്ഞു. തങ്ങള്‍ കാരണം മറ്റൊരാള്‍ക്ക് ബുദ്ധിമുട്ടുണ്ടാകരുതെന്നു കരുതിയാണ് പൊളിച്ചു നീക്കിയതെന്നും ജനാധിപത്യത്തെ പൂര്‍ണമായും അട്ടിമറിക്കുന്ന രീതിയിലേക്കാണ് കാര്യങ്ങള്‍ പോകുന്നതെന്നും കുഞ്ഞികൃഷ്ണൻ...

Read More

വടകരയില്‍ തോറ്റപ്പോള്‍ കെ.കെ. ശൈലജ കേന്ദ്ര കമ്മിറ്റിയിലെത്തി; ഇത്തവണ പിബിയിലെത്തും: സണ്ണി ജോസഫ്

കണ്ണൂര്‍: പേരാവൂരിലെ എൽഡിഎഫ് സ്ഥാനാർഥി കെ,കെ. ശൈലജയെ പരിഹസിച്ച് യുഡിഎഫ് സ്ഥാനാര്‍ഥിയും കെപിസിസി പ്രസിഡന്‍റുമായ സണ്ണി ജോസഫ്. ശൈലജയ്ക്ക് ഓരോ തോല്‍വിയിലും പാര്‍ട്ടിയിൽ പ്രമോഷനാണെന്നാണ് സണ്ണി ജോസഫ് പറഞ്ഞത്. വടകരയില്‍ തോറ്റപ്പോള്‍ ശൈലജ കേന്ദ്ര കമ്മിറ്റിയിലെത്തി. ഇത്തവണ പോളിറ്റ് ബ്യൂറോയിലെത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു. മട്ടന്നൂരിൽ നിന്നാണ് ശൈലജ പേരാവൂരിലേക്ക് മാറുന്നത്. 2006 മുതൽ 2011 വരെ പേരാവൂർ എംഎൽഎയായിരുന്നു ശൈലജ. പിന്നീട് നിലവിലെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പേരാവൂരിൽ നിന്ന് മൂന്ന് തവണ എംഎൽഎയായി. ഇപ്രാവശ്യം പേരാവൂർ പിടിച്ചെടുക്കാം എന്ന പ്രതീക്ഷയിലാണ്...

Read More

ഭാര്യയെയും മകനെയും കൊലപ്പെടുത്തി; ഗൃഹനാഥൻ ജീവനൊടുക്കി

കോൽക്കത്ത: പശ്ചിമ ബംഗാളിലെ ഹൗറയിൽ ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥാൻ ജീവനൊടുക്കി. പ്രദീപ് മുഖർജി (42) യാണ് ഭാര്യ അപർണ (46) യെയും മൂത്ത മകൻ പ്രണബി (18) നെയും കൊലപ്പെടുത്തിയത്. ഇളയമകൻ ആബിറി (14) നെ ഗുരുതരമായി പരിക്കേൽപ്പിച്ച ശേഷം ഇയാൾ വിഷം കഴിച്ച് ജീവനൊടുക്കി. ചെന്നൈയിലെ മാർബിൾ കന്പനിയിൽ ജോലി ചെയ്തിരുന്ന പ്രദീപിന് ഒരു വർഷം മുന്പ് ജോലി നഷ്ടപ്പെട്ടിരുന്നു. ഇതിനുശേഷം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന ഇയാൾ കോൽക്കത്തയിൽ ദിവസവേതനത്തിന് ജോലി ചെയ്തു വരികയായിരുന്നു. ഇതേ തുടർന്ന് കുടുംബത്തിൽ തർക്കങ്ങൾ പതിവായിരുന്നു. വ്യാഴാഴ്ച രാത്രി വീട്ടിലുണ്ടായ വലിയ തർക്കങ്ങൾക്ക് പിന്നാലെ പ്രദീപ് ഭക്ഷണം കഴിക്കാതെ വീട്ടിൽ നിന്നിറങ്ങിപ്പോയി. വെള്ളിയാഴ്ച പുലർചെ മദ്യപിച്ചെത്തിയ ഇയാൾ ഭാര്യയെയും മക്കളെയും കത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രദീപിന്‍റെ അമ്മയെ ചോദ്യം ചെയ്തു വരികയാണ്. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചു. കൂടുതൽ അന്വേഷണം...

Read More

മുഖ്യമന്ത്രി കള്ളപ്രചാരണം നടത്തുന്നു, ആരോഗ്യ കേരളം മോര്‍ച്ചറിയില്‍, റേഷന്‍ തരുന്നത് ഔദാര്യമല്ല: വി.ഡി സതീശന്‍

കൊച്ചി: ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് സര്‍ക്കാരും മുഖ്യമന്ത്രിയും കള്ളപ്രചാരണം നടത്തുകയാണെന്ന് വി.ഡി സീശന്‍. 110000 കോടി രൂപ കിഫ്ബിക്ക് ചിലവാക്കി എന്നാണ് കള്ളപ്രചാരണം. റേഷന്‍ കൊടുക്കുന്നത് ഔദാര്യമല്ല. ആരോഗ്യ കേരളം മോര്‍ച്ചറിയിലാണ് എന്നാണ് ജനങ്ങള്‍ ഇപ്പോള്‍ പറയുന്നത്. പിആര്‍ പ്രവര്‍ത്തനം കൊണ്ട് മുഖ്യമന്ത്രി മേനി നടിക്കാന്‍ ശ്രമിക്കുകയാണ്. അത് ഞങ്ങള്‍ പൊളിച്ചു കാട്ടുമെന്ന് വി.ഡി സതീശന്‍ പറവൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. 110000 കോടി രൂപ കിഫ്ബിക്ക് ചിലവാക്കി എന്നാണ് കള്ളപ്രചാരണം. 38000 കോടി രൂപയാണ് ചിലവാക്കിയത്. അതില്‍ 30000 കോടി നികുതി വരുമാനത്തില്‍ നിന്നും എടുത്തതാണ്. ബാക്കി 8000 കോടി രൂപ കടം എടുത്തതാണ്. 10 വര്‍ഷത്തേക്ക് അന്നം കൊടുക്കുമെന്ന് പറഞ്ഞു. റേഷന്‍ കൊടുത്തതാണ്. ഏതെങ്കിലും സര്‍ക്കാര്‍ കേരളത്തില്‍ റേഷന്‍ മുടക്കിയിട്ടുണ്ടോ. ഇവര് പറയുന്നത് കേട്ടാല്‍ പത്തു വര്‍ഷമായിട്ട് റേഷന്‍ മുടങ്ങാത്ത ആദ്യത്തെ സംസ്ഥാനമാണ് കേരളം എന്നു തോന്നും. കോണ്‍ഗ്രസ് സര്‍ക്കാരാണ് കേരളത്തില്‍ ആദ്യമായി റേഷന്‍ നടപ്പാക്കിയത്. അച്ചുതാനന്ദന്‍ ഭരിച്ചപ്പോഴും ഉമ്മന്‍ചാണ്ടി ഭരിച്ചപ്പോഴും എ.കെ. ആന്‍റണി ഭരിച്ചപ്പോഴും ഒന്നും റേഷന്‍ മുടങ്ങിയിട്ടില്ല. പുതിയ അവകാശ വാദമാണ്. ഫ്‌ളക്‌സില്‍ എഴുതി വച്ചിരിക്കുകയാണ് അന്നം തന്നുവെന്ന്. ഇവരുടെ ഔദ്യോര്യമാണോ അത്. തിരുവനന്തപുരത്ത് ബന്ധുക്കള്‍ പരാതി പറയുകയാണ്. അവിടെ തീപിടിത്തം ഉണ്ടായതിന്‍റെ ഭാഗമായാണ് അഞ്ച് പേര്‍ മരിച്ചതെന്ന്. ഗൗരവകരമായ അന്വേഷണം നടത്തണം. ആരോഗ്യ കേരളം വെന്‍റിലേറ്ററിലാണ്. വെന്‍റിലേറ്ററില്‍ അല്ല മോര്‍ച്ചറിയിലാണ് എന്നാണ് ജനങ്ങള്‍ പറയുന്നത്. എല്ലാ രംഗത്തും തികഞ്ഞ പരാജയമാണ്. പിആര്‍ പ്രവര്‍ത്തനം കൊണ്ട് മുഖ്യമന്ത്രി മേനി നടിക്കാന്‍ ശ്രമിക്കുകയാണ്. അത് ഞങ്ങള്‍ പൊളിച്ചു കാട്ടും. മിഷന്‍ 26 ഞങ്ങള്‍ ഒരു വര്‍ഷം മുമ്പേ ആരംഭിച്ചതാണ്. അത് വളരെ ഫലപ്രദമാണ്. ഈ സര്‍ക്കാരിനെ താഴെ ഇറക്കണമെന്ന വാശിയോടെ ജനങ്ങള്‍ നില്‍ക്കുമ്പോള്‍ നമ്മുടെ പ്രവര്‍ത്തകര്‍ കൂടെയുണ്ടാവും. സര്‍ക്കാരിന്‍റെ ദുര്‍ഭരണം ജന ജീവിതത്തെ എത്ര ദോഷകരമായി ബാധിച്ചുവെന്നാണ് ചര്‍ച്ച. 12 മാസക്കാലമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിലക്കറ്റമുണ്ടായത് കേരളത്തിലാണ്. വിലക്കയറ്റം കുറയ്ക്കാന്‍ മുഖ്യമന്ത്രിയും സര്‍ക്കാരും എന്ത് നടപടി എടുത്തു. ജനങ്ങളെ പൊറുതിമുട്ടുകയാണ്. സപ്ലൈക്കോ തകര്‍ന്നു. സപ്ലൈക്കോയ്ക്ക് മാർകറ്റില്‍ ഇടപെടാന്‍ കഴിയുന്നില്ല. കോടികളാണ് കൊടുക്കാനുള്ളത്. സര്‍ക്കാര്‍ നിസംഗരാണ്. പ്രചാരണം മാത്രമേയുള്ളു. ഞാനും നിങ്ങളും നികുതി അടയ്ക്കുന്ന കോടാനുകോടി പണത്തില്‍ നിന്നും പ്രചാരണങ്ങള്‍ നടത്തുന്നു. കള്ള പ്രചാരണങ്ങളാണ് നടത്തുന്നത് എന്ന് വി.ഡി സതീശന്‍...

Read More