Author: Editorial Team

എട്ടു പാക്കറ്റുകളിലായി എട്ടു കിലോ കഞ്ചാവ്; നാല് പേർ പിടിയിൽ

കൊച്ചി: ഇടപ്പള്ളി പോണേക്കരയില്‍ വന്‍ കഞ്ചാവ് വേട്ട. എട്ടു കിലോ കഞ്ചാവുമായി നാലു പേരെ പോലീസ് പിടികൂടി. ഇടുക്കി സ്വദേശികളായ അപ്പു ഓമനക്കുട്ടന്‍, അനു എന്നിവരും ഒഡീഷ സ്വദേശികളായ ജന്നാഥ് നായിക്, ജിതിന്‍ നായിക് എന്നിവരുമാണ് അറസ്റ്റിലായത്. വിപണിയില്‍ ഏകദേശം നാലു ലക്ഷം രൂപ വരെ വില വരുന്ന കഞ്ചാവാണ് ഇവരില്‍ നിന്നും പോലീസ് പിടികൂടിയത്. ഒഡീഷയില്‍ നിന്നും ട്രെയ്‌നിലാണ് കഞ്ചാവ് കൊച്ചിയില്‍ എത്തിച്ചത്. എട്ടു പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തു...

Read More

അമിതവേഗത്തിൽ പിന്നോട്ടെടുത്ത കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

ബംഗളൂരു: അമിതവേഗത്തിൽ പിന്നോട്ടെടുത്ത കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. എം. സ്വാമി ദുരെ (45) യാണ് മരിച്ചത്. അമിതവേഗത്തിൽ പിന്നോട്ടെടുത്ത കാർ ഇടിച്ച് ബസിനും കാറിനുമിടയിൽ കുടുങ്ങിയാണ് ഇദ്ദേഹം മരിച്ചത്. തമിഴ്നാട്ടിൽ ഒരു ബന്ധുവിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം ഭാര്യ ജയശ്രീക്കൊപ്പം മടങ്ങിയെത്തിയതായികുന്നു ഇദ്ദേഹം. റോഡ് മുറിച്ചുകടക്കാൻ കാത്തുനിൽക്കുന്നതിനിടെയാണ് അപകടം. ഹോട്ടലിന് സമീപം പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറാണ് അപകടം ഉണ്ടാക്കിയത്. കാറുടമ തക്കോൽ പാർക്കിംഗ് അറ്റൻഡന്‍റിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ സ്വകാര്യ കന്പനിയുടെ ജീവനക്കാരനായ ബാലസുബ്രഹ്മണ്യം എന്നയാൾ വാഹനം മാറ്റി പാർക്ക് ചെയ്യാനാണെന്ന വ്യാജേന അനുവാദമില്ലാതെ താക്കോൽ കൈക്കലാക്കുകയായിരുന്നു. തുടർന്ന് അമിതവേഗത്തിൽ പിന്നോട്ടെടുത്ത കാർ സ്വാമിയെ ഇടിച്ച് വലിച്ചിഴക്കുകയും സമീപത്തെ ബസിനോട് ചേർന്ന് ഇദ്ദേഹം കുടുങ്ങി പോവുകയുമായിരുന്നു. സംഭവം കണ്ടു നിന്ന സ്വാമിയുടെ ഭാര്യ ജയശ്രീ കുഴഞ്ഞുവീണു. നാട്ടുകാർ ഉടൻ തന്നെ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാലസുബ്രഹ്മണ്യം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടുവെങ്കിലും പിന്നീട് നടത്തിയ തിരച്ചിലിൽ പോലീസ് ഇയാളെ പിടികൂടി. പരിശോധനയിൽ ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് കണ്ടെത്തി. സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബാലസുബ്രഹ്മണ്യത്തിനെതിരെ...

Read More

മഥുര ബോട്ട് അപകടം: മരണം 14 ആയി

ലക്നോ: മഥുരയിൽ യമുനാ നദിയിൽ ബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ മരണസംഖ്യ 14 ആ‍യി. കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി തിങ്കളാഴ്ച കണ്ടെത്തിയതോടെയാണ് അപകടത്തിൽ മരിച്ചവരുടെ എണ്ണം 14 ആയി ഉയര്‍ന്നത്. പ്രാദേശികവാസികൾ നൽകിയ വിവരമനുസരിച്ച് സ്വാമി ഘട്ടിൽ നിന്നാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. പോലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.‌പിന്നീട് ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. മോണിക്ക എന്ന സ്ത്രീയാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ഈ മാസം 10നാണ് യമുന നദിയിൽ ബോട്ട് മറിഞ്ഞത്. ഞായറാഴ്ച ഡിംപി എന്ന സ്ത്രീയുടെയും റിഷഭ് ശർമ എന്ന പുരുഷന്‍റെയും മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ശനിയാഴ്ച മണിക് ടണ്ടന്‍റെ മൃതദേഹം യമുനാ നദിയിൽ നിന്ന് കണ്ടെത്തി. ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, ഫ്ലഡ് പോലീസ്, ഫയർഫോഴ്സ്, പ്രാദേശിക മുങ്ങൽ വിദഗ്ധർ എന്നിവരടങ്ങുന്ന സംഘങ്ങൾ നദിയെ പല ഭാഗങ്ങളായി തെരിച്ച് തിരച്ചിൽ തുടരുകയാണെന്ന് അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് അമരേഷ് കുമാർ...

Read More

കാപ്പ കേസ് പ്രതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ: കാപ്പ കേസ് പ്രതിയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ മരത്തിങ്കൽ സിജു ബാബു(20) ആണ് മരിച്ചത്. പറവൂര്‍ പടിഞ്ഞാറ് പാളത്തിലാണ് സിജുവിനെ മരിച്ച നിലയിൽ കണ്ടത്. മാംഗ്ലൂര്‍ക്ക് പോയ കൊച്ചുവേളി എക്സ്പ്രസ് തട്ടിയാണ് മരണംസംഭവിച്ചത്. കാപ്പാപ്രകാരം നാടുകടത്തല്‍ നേരിട്ടിരിക്കുകയായിരുന്നു പ്രതി. പറവൂർ ബാറിൽ ജീവനക്കാരെ ആക്രമിച്ചതുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായിരുന്നു സിജു...

Read More

ബസ് സ്റ്റാൻഡിൽ പീഡനശ്രമവും മർദനവും: ഒളിവിൽ പോയ രണ്ടാം പ്രതിയും അറസ്റ്റിൽ

തിരുവനന്തപുരം: പട്ടാപ്പകൽ ബസ് സ്റ്റാൻഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയും ബന്ധുവിനെ മർദിക്കുകയും ചെയ്ത സംഭവത്തിൽ രണ്ടാം പ്രതിയും പിടിയിൽ. കരിപ്പൂര് വാണ്ട പനങ്ങോട്ടേല മേക്കിങ്ങകര വീട്ടിൽ ആർ. രാഹുൽരാജാണ് (27) നെടുമങ്ങാട് പോലീസിന്‍റെ പിടിയിലായത്. കേസിൽ ഒന്നാംപ്രതി വാണ്ട കുന്നുംപുറത്ത് വീട്ടിൽ എസ്. ശ്രീജിത്തിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇക്കഴിഞ്ഞ 19ന് വൈകിട്ട് 4.30ഓടെ കെഎസ്ആർടിസി നെടുമങ്ങാട് സ്റ്റാൻഡിലായിരുന്നു സംഭവം. ബസ് കാത്തുനിന്ന പെൺകുട്ടിയെ ശ്രീജിത്ത് കടന്നുപിടിച്ചെന്നാണ് പരാതി. ഇയാളിൽനിന്നു രക്ഷപ്പെട്ട കുട്ടി കൂടെയുണ്ടായിരുന്ന ബന്ധുവിനോട് അതിക്രമം വിവരിക്കുമ്പോൾ ശ്രീജിത്തും രാഹുൽരാജയും ചേർന്ന്, ബന്ധുവിനെ ബസ് സ്റ്റാൻഡിലെ ബാത്റൂമിൽ കൊണ്ടു പോയി മർദിച്ചവശനാക്കി ഉപേക്ഷിച്ചു കടന്നുകളഞ്ഞു. ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ചു നടത്തിയ തെരച്ചിലിൽ കരിപ്പൂരിൽനിന്നാണ് രാഹുൽ രാജ് പിടിയിലായത്. നെടുമങ്ങാട്, വലിയമല സ്റ്റേഷനുകളിൽ മോഷണം, കൂലിത്തല്ല്, കൊലപാതക ശ്രമം, നിരോധിത ലഹരി വില്പന, പോലീസിനെ ആക്രമിക്കൽ എന്നിങ്ങനെ 18 കേസുകളിൽ ഉൾപ്പെട്ട രാഹുൽ രാജ് കാപ്പ പ്രതിയുമാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. നെടുമങ്ങാട് എസ്എച്ച്ഒ മോഹിത് പി.കെ, എസ്ഐമാരായ അഭിജിത്ത്, ജ്യോതിഷ്, എഎസ്ഐമാരായ വിജയൻ, ആർ.ബിജു, രാജേഷ്, സിപിഒമാരായ ബിജു, ശ്രീലാൽ, അനന്തു,ജിഷ്ണു എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ്...

Read More