Author: Editorial Team

സിംബാബ്‌വെയ്ക്കെതിരെ പരന്പര തൂത്തുവാരി ഇന്ത്യ

ഹാരാരെ: സിംബാബ്‌വെയ്ക്കെതിരായ ഏകദിന പരന്പര തൂത്തുവാരി ഇന്ത്യ. ഇന്ന് നടന്ന അവസാന മത്സരത്തിൽ 13 റണ്‍സിനു ജയിച്ചു കയറിയാണ് ഇന്ത്യ 3-0ന് പരന്പര സ്വന്തമാക്കിയത്. സ്കോർ: ഇന്ത്യ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 289, സിംബാബ്‌വെ 49.3 ഓവറിൽ 276ന് ഓൾഔട്ട്. ഇന്ത്യ ഉയർത്തിയ 290 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‌വെയ്ക്കായി സിക്കന്ദർ റാസ സെഞ്ചുറി നേടി. എന്നാൽ 95 പന്തിൽ 115 റണ്‍സെടുത്ത റാസയ്ക്ക് സിംബാബ്‌വെയെ വിജയിപ്പിക്കാനായില്ല. സിംബാബ്‌വെയെ 275 റണ്‍സിലെത്തിച്ച ശേഷമാണ് റാസ മടങ്ങിയത്. സീൻ വില്യംസും ( 46 പന്തിൽ 45) മികച്ച ഇന്നിംഗ്സ് കാഴ്ചവച്ചു. ബ്രാഡ് ഇവാൻസ് 28 റണ്‍സും നേടി. ഇന്ത്യയ്ക്കായി ആവേഷ് ഖാൻ മൂന്ന് വിക്കറ്റ് വീഴ്ത്തി. ദീപക് ചഹാർ, കുൽദീപ് യാദവ്, അക്സർ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി. നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ശുഭ്മാൻ ഗില്ലിന്‍റെ സെഞ്ചുറിയാണ് കരുത്തായത്. 97 പന്തിൽനിന്ന് ശുഭ്മാൻ ഗിൽ 130 റണ്‍സ് നേടി. 15 ഫോറും ഒരു സിക്സും അടങ്ങിയതായിരുന്നു ഗില്ലിന്‍റെ ഇന്നിംഗ്സ്. ഇഷാൻ കിഷൻ (50), ശിഖർ ധവാൻ (40), കെ.എൽ.രാഹുൽ (30) എന്നിവരും തിളങ്ങി. സിംബാബ്‌വെയ്ക്കായി ബ്രാഡ് ഇവാൻസ് അഞ്ച് വിക്കറ്റ്...

Read More

അമിത് ഷായ്ക്ക് ചെരുപ്പെടുത്ത് കൊടുത്ത് ബിജെപി തെലുങ്കാന അധ്യക്ഷന്‍; വിമര്‍ശനവുമായി ടിആര്‍എസ്

ഹൈദരാബാദ്: തെലുങ്കാന ബിജെപി അധ്യക്ഷന്‍ ബന്ദി സഞ്ജയ് കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി ടിആര്‍എസ്. സഞ്ജയ് കുമാര്‍ അമിത് ഷായ്ക്ക് ചെരിപ്പ് എടുത്തു നല്‍കുന്നതിന്‍റെ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്‍റെ മകനും മന്ത്രിയും ടിആര്‍എസ് നേതാവുമായ കെ.ടി. രാമറാവു രൂക്ഷഭാഷയില്‍ വിമര്‍ശനം ഉന്നയിച്ചത്. തെലുങ്കാനയിലെ ബിജെപി നേതാക്കള്‍ ഗുജറാത്തുകാരുടെ അടിമകളാണെന്നും തെലുങ്കാനയുടെ ആത്മാഭിമാനത്തെ ഇകഴ്ത്താനുള്ള ഏതൊരു ശ്രമവും ചെറുക്കുമെന്നും കെ.ടി. രാമറാവു ട്വിറ്ററില്‍ കുറിച്ചു. സെക്കന്തരാബാദിലെ ഉജ്ജയിനി മഹാകാളി ക്ഷേത്രം സന്ദര്‍ശിക്കുന്നതിനിടെയാണ് തെലുങ്കാന ബിജെപി അധ്യക്ഷന്‍ അമിത് ഷായ്ക്ക് ചെരുപ്പെടുത്തു...

Read More

ഇടുക്കിയില്‍ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍

ഇടുക്കി: തൊടുപുഴയിലെ ലോഡ്ജില്‍നിന്ന് എംഡിഎംഎയുമായി യുവതിയും യുവാവും പിടിയില്‍. കോതമംഗലം നെല്ലിക്കുഴി സ്വദേശി അക്ഷയ ഷാജി (22), തൊടുപുഴ പെരുമ്പള്ളിച്ചിറ സ്വദേശി യൂനസ് എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് 6.6 ഗ്രാം എംഡിഎംഎ പോലീസ് പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടര്‍ന്ന് തിങ്കളാഴ്ച രാവിലെ തൊടുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ലോഡ്ജില്‍ നടത്തിയ പരിശോധനയിലാണ് ഇരുവരേയും...

Read More

3,000 രൂപ! കൈക്കൂലി വാങ്ങിയ ഡോക്ടർ അറസ്റ്റിൽ

കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലെ സർജൻ ഡോ. എം.എസ്. സുജിത് കുമാറാണ് പിടിയിലായത്. വിജിലൻസാണ് ഇയാളെ അറസ്റ്റു ചെയ്തത്. 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ്...

Read More

രണ്ടാം റാങ്കുകാരന്‍ ‘പണി’കൊടുത്തു! പ്രിയ വർഗീസിന്‍റെ നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: പ്രിയ വർഗീസിന്‍റെ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായുള്ള നിയമനം സ്റ്റേ ചെയ്ത് ഹൈക്കോടതി. പട്ടികയിലെ രണ്ടാം റാങ്കുകാരന്‍ ഡോ. ജോസഫ് സ്കറിയ നല്‍കിയ ഹര്‍ജിയിലാണ് നടപടി. നിയമനത്തിലെ എല്ലാ തുടർ നടപടികളും നിർത്തിവയ്ക്കാനാണ് കോടതി ഉത്തരവിട്ടത്. ഈ മാസം 31 വരെയാണ് നടപടി. ഗവർണർ, വിസി എന്നിവർക്കും കോടതി നോട്ടീസ് അയച്ചു. യുജിസിയെ കക്ഷി ചേർക്കാനും നിർദേശിച്ചു.  നിയമന നടപടികളെല്ലാം സ്റ്റേ ചെയ്ത് പട്ടിക പുനക്രമീകരിക്കണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പ്രിയയുടെ നിയമനത്തില്‍ ഗുരുതര വീഴ്ചകളുണ്ടായിട്ടുണ്ട്, സ്വജനപക്ഷപാതപരമായിരുന്നു നിയമനമെന്നും ഹര്‍ജിയില്‍...

Read More