Author: Editorial Team

അമ്പലപ്പുഴയില്‍ ആശങ്ക; കുട്ടനാട് കൈവിട്ടേക്കുമെന്ന് സിപിഎം വിലയിരുത്തൽ

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പിൽ ആലപ്പുഴ ജില്ലയിൽ തിരിച്ചടിയുണ്ടായേക്കുമെന്ന് സിപിഎം വിലയിരുത്തൽ. അമ്പലപ്പുഴ, കായംകുളം, കുട്ടനാട്, ആലപ്പുഴ, അരൂർ സീറ്റുകളിൽ കടുത്ത മത്സരമാണ് നടന്നതെന്നും പാർട്ടി വിലയിരുത്തുന്നു. ജി.സുധാകരൻ സ്ഥാനാർഥിയായതോടെ അമ്പലപ്പുഴയിൽ പതിവായി എൽഡിഎഫിന് കിട്ടിയിരുന്ന വോട്ടുകൾ ലഭിച്ചില്ല. ചിലയിടങ്ങളിൽ പ്രതീക്ഷിച്ച വോട്ട് പാർട്ടിക്ക് ലഭിച്ചില്ല. ബിജെപി വോട്ടുകൾ കുറച്ച് ജി.സുധാകരന് ലഭിച്ചിട്ടുണ്ട്. നിഷ്പക്ഷ വോട്ടുകൾ പൂർണമായി കിട്ടിയിട്ടില്ല. പ്രതികൂല ഘടകങ്ങൾ ഏറെയുണ്ടെങ്കിലും രണ്ടായിരം വോട്ടിനെങ്കിലും വിജയിച്ച് കയറാമെന്നും വിലയിരുത്തുന്നു. ഹരിപ്പാടും കുട്ടനാടും നഷ്ടമാകും. അരൂരിലും പ്രതീക്ഷിച്ച വോട്ടുകൾ ലഭിച്ചില്ല. ഇതും ആശങ്ക ഉളവാക്കുന്നതാണ്. ബൂത്ത് തല കണക്കുകൾ പ്രകാരം ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോർച്ച സംഭവിച്ചതായി പാർട്ടി കണക്കുകൂട്ടുന്നു. ചെങ്ങന്നൂർ, മാവേലിക്കര, ചേർത്തല എന്നിവിടങ്ങളിൽ വിജയം ഉറപ്പാണ്. വരും ദിവസങ്ങളിൽ പഞ്ചായത്തുതല കണക്കുകൾ എടുത്ത് വിലയിരുത്താണ് പാർട്ടി...

Read More

രഞ്ജിത്തിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ട്, ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദ് ചെയ്യുമെന്നും കോടതി

കൊച്ചി: സംവിധായകൻ രഞ്ജിത്തിന് എതിരായ ലൈംഗികാതിക്രമ കേസിൽ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി. ചുമത്തപ്പെട്ട കുറ്റങ്ങളുമായി പ്രതിയെ ബന്ധിപ്പിക്കുന്ന തെളിവുകൾ പ്രഥമദൃഷ്യാ പ്രകടമാണെന്നും കോടതി നിരീക്ഷിച്ചു. ആരോഗ്യസ്ഥിതി, ചുമത്തിയ കുറ്റങ്ങളിൽ അഞ്ച് വർഷത്തിൽ താഴെയാണ് ശിക്ഷാ കാലാവധി തുടങ്ങിയവ പരിഗണിച്ചാണ് ജാമ്യം നൽകിയത്. ആരോഗ്യസ്ഥിതിയും പ്രായവും സാമൂഹ്യ ബന്ധവും കണക്കിലെടുക്കുമ്പോൾ പ്രതി ഒളിവിൽ പോകാനുള്ള സാധ്യത കുറവാണെന്നും കോടതി പറഞ്ഞു. അതേസമയം ജാമ്യം നൽകിയാൽ പ്രതി സാക്ഷിയെ സ്വാധീനിക്കുമെന്ന പ്രോസിക്യൂഷന്‍റെ ആശങ്ക ഗൗരവമായി കാണുന്നു. അതിനാൽ കർശന ഉപാധികൾ വച്ച് ജാമ്യം അനുവദിക്കുന്നുവെന്നും കോടതി. ഉപാധികൾ ലംഘിച്ചാൽ ജാമ്യം റദ്ദ് ചെയ്യുമെന്നും കോടതി വ്യക്തമാക്കി. അതേസമയം ലൈംഗികാതിക്രമ കേസിൽ ഉപാധികളോടെ ജാമ്യം ലഭിച്ചതോടെ സംവിധായകൻ രഞ്ജിത്ത് ജയിൽ...

Read More

അമിതവേഗത്തിൽ വന്ന ട്രക്ക് നിർത്തിയിട്ടിരുന്ന കാറിലിടിച്ച് രണ്ട് സഹോദരിമാർ മരിച്ചു

ചണ്ഡീഗഡ്: ഹരിയാനയിലെ സോനിപതിൽ അമിതവേഗത്തിലെത്തിയ ട്രക്ക് വഴിയരിക്കിൽ നിർത്തിയിട്ടിരുന്ന കാറിലിടിച്ച് രണ്ട് പേർ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. അമൃത്സർ സ്വദേശിനികളായ മൻദീപ് കൗർ (27), സഹോദരി മൻപ്രീത് കൗർ (38) എന്നിവരാണ് മരിച്ചത്. മറ്റ് കുടുംബാഗങ്ങളായ സർവ്ജീത് കൗർ, ജഗ്ജീത് കൗർ, സമീർ, വർദാൻ എന്നിവർക്ക് പരിക്കേറ്റു. വർദാന്‍റെ പിറന്നാൾ ആഘോഷിക്കാനായി ഡൽഹിയിലെ തിലക് നഗറിൽ നിന്ന് മുർത്താലിലേക്ക് പോകുന്നതിനിടെയാണ് അപകടം. ലഘുഭക്ഷണം വാങ്ങാനായി കാർ സോനിപതിലെ ഹോട്ടലിന് സമീപം നിർത്തിയിട്ടിരുന്നപ്പോഴായിരുന്നു പിന്നിൽ നിന്ന് വന്ന ട്രക്ക് ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മൻദീപും മൻപ്രീതും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. കാറിലുണ്ടായിരുന്നവരെ നാട്ടുകാർ ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് ഒളിവിൽ കഴിയുന്ന ട്രക്ക് ഡ്രൈവറെ കണ്ടെത്തി അറസ്റ്റ് ചെയ്യുമെന്ന്...

Read More

കുമരകം കുന്നപ്പള്ളി നൂറിൽ പാടശേഖരത്തിൽ തീപിടിത്തം

കുമരകം: കുമരകം ഒമ്പതാം വാർഡിലെ കുന്നപ്പള്ളി നൂറിൽ പാടശേഖരത്തിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച രാത്രിയാണ് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി കൊയ്ത്ത് കഴിഞ്ഞ പാടത്ത് തീ ആളി പടർന്നത്. ‌‌ തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല. ആളപായങ്ങളോ മറ്റ് നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും രാത്രിയിലുണ്ടായ തീയുടെ അതിതീവ്രമായ വെളിച്ചം പ്രദേശത്തും പരിസരപ്രദേശങ്ങളിലും ജനങ്ങളിൽ വലിയ പരിഭ്രാന്തിയാണ് പടർത്തിയത്. ‌‌ തീ പടർന്നതിന് പിന്നാലെ ശക്തമായ മഴ പെയ്തത് വൻ ദുരന്തം...

Read More

വട്ടിയൂർക്കാവിലെ ജനങ്ങൾ ഒപ്പമുണ്ട്; ശുഭപ്രതീക്ഷയെന്ന് കെ. മുരളീധരൻ

തിരുവനന്തപുരം: യുഡിഎഫ് നൂറു സീറ്റ് നേടി അധികാരത്തിലെത്തുമെന്ന് വട്ടിയൂർക്കാവിലെ യുഡിഎഫ് സ്ഥാനാർഥി കെ. മുരളീധരൻ. തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധവികാരം ആഞ്ഞടിച്ചു. ഭരണമാറ്റത്തിന്‍റെ സൂചന പ്രകടമാണ്. വട്ടിയൂർക്കാവിലെ ജനങ്ങൾ തന്‍റെ ഒപ്പമുണ്ട്. മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സതീശന് വനവാസത്തിനുള്ള സൗകര്യം വനംവകുപ്പ് ഒരുക്കാമെന്ന് പറഞ്ഞ എ.കെ.ശശീന്ദ്രനെയും മുരളീധരൻ വിമർശിച്ചു. ശശീന്ദ്രൻ ഇനി ഒരിക്കലും മന്ത്രിയാകാൻ കഴിയില്ല. എൽഡിഎഫിനെ കാത്തിരിക്കുന്നത് വൻ തോൽവിയാണ്. കുംഭമേള വൈറൽ താരത്തിന്‍റെ വിഷയം പരിശോധിക്കേണ്ട കാര്യമാണ്. വസ്തുനിഷ്‌ഠമായ അന്വേഷണം വേണമെന്നും മുരളീധരൻ...

Read More