കൊച്ചി: സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ച 18 പേരില്‍ ഭൂരിഭാഗത്തിനും ഗുരുതര ശ്വാസകോശ രോഗങ്ങള്‍ ഉണ്ടായിരുന്നത് മുന്‍നിര്‍ത്തി ശ്വാസകോശ പ്രശ്നമുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനം. കോവിഡ് വിദഗ്ധസമിതി രൂപവത്കരിച്ചപ്പോള്‍ തന്നെ ഇതുസംബന്ധിച്ച്‌ സര്‍ക്കാറിന് ശിപാര്‍ശ നല്‍കിയിരുന്നെങ്കിലും തീരുമാനമായിരുന്നില്ല. ഇപ്പോള്‍ പല ജില്ലകളിലും കോവിഡ് വ്യാപനം അതിതീവ്രരൂപത്തിലേക്ക് മാറിയതിെന്‍റ അടിസ്ഥാനത്തിലാണ് ഇത്തരം മുന്‍കരുതല്‍ കൂടി സ്വീകരിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചത്.