ചെങ്ങന്നൂർ: സജി ചെറിയാൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനെതിരേ അദ്ദേഹത്തിന്‍റെ സ്വന്തം നാട്ടിൽ പ്രതിഷേധം. ബിജെപി പ്രവർത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഭരണഘടനയെ അവഹേളിച്ച സജി ചെറിയാൻ വേണ്ടേ വേണ്ട എന്ന ബാനറുമായാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. വാ മൂടിക്കെട്ടി പ്രതിഷേധപ്രകടനവും ധർണയും ബിജെപി പ്രവർത്തകർ നടത്തി.

ബി ജെ പി സംസ്ഥാന സെക്രട്ടറി പന്തളം പ്രതാപൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു.