കോട്ടയം: ആശുപത്രിയില്‍ ചികിത്സ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വഴിക്ക് ഉണ്ടായ അപകടത്തില്‍ വീട്ടമ്മ മരിച്ചു. കട്ടപ്പന സ്വദേശിനി അമ്മിണി മാത്യു ആണ് മരിച്ചത്.

അപകടത്തില്‍ അമ്മിണിയുടെ മകള്‍ ബ്ലസിക്കും സാരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മിണിയുടെ മകന്‍ ജേക്കബാണ് വാഹനം ഓടിച്ചിരുന്നത്. ഇയാള്‍ക്ക് പരിക്കേറ്റിട്ടില്ല.

ഇന്ന് പുലര്‍ച്ചെ നാലരയോടെ കാഞ്ഞിരപ്പള്ളി ടൗണില്‍വച്ചാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ടെലിഫോണ്‍ പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്മിണിയെ ഉടനെ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വാഹനമോടിച്ചിരുന്നയാള്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമനം.