അക്രമി രണ്ടുതവണ വെടിവെച്ചു. അക്രമിയെ കീഴ്പ്പെടുത്തി. ക്ലോസ് റേഞ്ചിൽ നിന്നായിരുന്നു വെടി വച്ചത്. അംഗരക്ഷകരുടെ ഇടപെടൽ മൂലമാണ് സുഖ്ബീർ സിംഗ് ബാദൽ അത്ഭുതകരമായി രക്ഷപെട്ടത്. അക്രമി ദൽഖൽസ പ്രവർത്തകർ നരേൻ സിങ് ചൗര എന്നു തിരിച്ചറിഞ്ഞു
അകാലിദൾ നേതാവ് സുഖ്ബീർ സിംഗ് ബാവലിന് നേരേ സുവർണ ക്ഷേത്രത്തിൽ വെച്ച് വധശ്രമം



