ന്യൂഡല്‍ഹി: സുപ്രീംകോടതി അഭിഭാഷക ലിസ് മാത്യുവിനെയും ഹൈക്കോടതി അഭിഭാഷക എ.കെ. പ്രീതിയെയും കേരള ഹൈക്കോടതി ജഡ്ജിമാരാക്കാന്‍ സുപ്രീംകോടതി കൊളീജിയം ശിപാര്‍ശ.

ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കുന്നതോടെ ഇരുവരും ചുമതലയിലെത്തിയേക്കും.

സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകയായ ലിസ് മാത്യു നിരവധി കേസുകളില്‍ അമിക്കസ് ക്യുറി ആയി പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ രാകേന്ദ് ബസന്താണ് ഭര്‍ത്താവ്. താര ബസന്തും നിഖില്‍ ബസന്തുമാണ് മക്കള്‍.

മൂന്നുപതിറ്റാണ്ടായി കേരള ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുകയാണ് എ.കെ. പ്രീത. ഭരണഘടന, തൊഴില്‍, സര്‍വീസ് കേസുകളിള്‍ പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്. കോട്ടയം കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് ലോ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ഗിരിശങ്കര്‍ ആണ് ഭര്‍ത്താവ്.