Author: George Kakkanatt

നടി ലീ ഫിയേറോ കോവിഡ് ബാധിച്ചു മരണമടഞ്ഞു

ലോസ് ആഞ്ചലോസ്: സ്റ്റീവൻ സ്പീൽബർഗിന്‍റെ ജോസ് സിനിമയിലെ മിസിസ് കിന്‍റ്നർ ആയി അഭിനയിച്ച ലീ ഫിയേറോ (91) കോവിഡ് ബാധിച്ചു മരണമടഞ്ഞു. ഓഹായോയിൽ ഒരു വൃദ്ധസദനത്തിലായിരുന്നു അന്ത്യം. 1975-ൽ പുറത്തിറങ്ങിയ ജോസിൽ കൂറ്റൻ വെള്ളസ്രാവിന്‍റെ ഇരയായി മാറിയ അലക്സ് എന്ന കുട്ടിയുടെ അമ്മയായാണ് ലീ അഭിനയിച്ചത്. ഇതിന്‍റെ തുടർച്ചയായി 1987-ൽ ഇറങ്ങിയ ജോസ് – ദ റിവെൻജിലും ലീ അഭിനയിച്ചു. നാലു ദശാബ്ദത്തോളും മാസച്യൂസെറ്റ്സിലെ മർത്താസ് വിൻയാഡിൽ താമസിച്ച ലീ അവിടത്തെ ഐലൻഡ് തിയറ്ററിന്‍റെ ഭാഗമായിരുന്നു. സംവിധാനകല...

Read More

തുണികൂട്ടിക്കെട്ടി കള്ളനെപ്പോലെ രക്ഷപെട്ടു; യുപിയിൽ കൊറോണ രോഗി ആശുപത്രിയിൽനിന്നും ചാടിപ്പോയി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ കൊറോണ വൈറസ് രോഗം ബാധിച്ച് ചികിത്സയിലാ‌യിരുന്ന രോഗി ആശുപത്രിയിൽനിന്നും ചാടിപ്പോയി. നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 60 വയസുകാരനാണ് അതിസാഹസീകമായി സർക്കാർ‌ ആശുപത്രിയിൽനിന്നും പുറത്തുകടന്നത്. വെള്ളിയാഴ്ച ബാഗ്പതിലെ സർക്കാർ ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നേപ്പാളിൽനിന്നും തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 17 പേരുടെ സംഘത്തിനൊപ്പമാണ് ഇയാളെയും ആശുപത്രിയിലാക്കിയത്. മുകൾ നിലയിലാണ് ഇദ്ദേഹത്തെ കിടത്തിയിരുന്നത്. കെട്ടിടത്തിന്‍റെ ജനൽ അഴികൾ അറുത്ത് മാറ്റിയതിനു ശേഷം തുണികൾ കൂട്ടിക്കെട്ടി താഴേയ്ക്ക് ഇട്ടു. ഇതിനുശേഷം ഇതിൽ പിടിച്ച് ഇറങ്ങിയാണ് രക്ഷപെട്ടത്. ഇയാൾക്കു വേണ്ടിയുള്ള തെരച്ചിൽ...

Read More

കോട്ടയത്ത് പഴകിയ മീൻ പിടികൂടി

കോട്ടയം: പഴകിയ മീൻ പിടികൂടി. പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് 600 കിലോ പഴകിയ മീൻ കോട്ടയത്ത് നിന്നും പിടികൂടിയത്. തൂത്തുക്കുടിയിൽ നിന്നുമാണ് മീൻ കൊണ്ടുവന്നത്. പാലായിൽ ഇറക്കിയതിന് ശേഷം മീൻ കോട്ടയത്തേക്ക് കൊണ്ടുവരികയായിരുന്നു. സംഭവത്തിൽ തൂത്തുക്കുടി സ്വദേശികളായ സിദ്ധിഖ്, കണ്ണൻ എന്നിവരെ പോലീസ് അറസ്റ്റ്...

Read More

നില ഗുരുതരം, ബോറിസ് ജോണ്‍സണെ വെന്‍റിലേറ്ററിലേക്ക് മാറ്റണം; ആരോഗ്യ വിദഗ്ധർ

ലണ്ടൻ: കോവിഡ് ബാധിച്ച് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍റെ ആരോഗ്യനില അതീവഗുരുതരമെന്ന് റിപ്പോര്‍ട്ട്. അദ്ദേഹത്തെ വെന്‍റിലേറ്ററിലേക്ക് മാറ്റണമെന്ന് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിച്ചു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഞായറാഴ്ചയാണ് ബോറിസ് ജോണ്‍സണെ ലണ്ടനിലെ സെന്‍റ്. തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നില വഷളായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെയാണ് ഐസിയുവിലേക്ക് മാറ്റിയത്. അദ്ദേഹത്തെ ചികിത്സിക്കുന്ന ആരോഗ്യവിദഗ്ധർ ആണ് വെന്‍റിലേറ്റര്‍ സഹായം ആവശ്യമായി വരുമെന്ന് അറിയിച്ചത്. കോവിഡ് രോഗികള്‍ക്ക് ശ്വാസതടസം ഉണ്ടാകുന്നതിനാല്‍ ഓക്‌സിജന്‍ ആവശ്യമാണ്. അതിനുവേണ്ടിയാണ് വെന്‍റിലേറ്റര്‍ സഹായം ലഭ്യമാക്കുന്നത്. ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി. വിദേശകാര്യമന്ത്രി ഡൊമിനിക് റാബിനോട് പ്രധാനമന്ത്രിയുടെ ചുമതലകള്‍ താത്ക്കാലികമായി വഹിക്കാന്‍ ബോറിസ് നിര്‍ദേശിച്ചിട്ടുണ്ടെന്നാണ്...

Read More

കണ്ണൂര്‍ ഡിഎഫ്ഒയ്‌ക്കെതിരെ നടപടിക്ക് ശിപാര്‍ശ

കണ്ണൂര്‍: ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് സംസ്ഥാനം വിട്ട കണ്ണൂര്‍ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍ (ഡിഎഫ്ഒ) കെ.ശ്രീനിവാസിനെതിരെ നടപടിക്ക് ശിപാര്‍ശ. വനംവകുപ്പ് മേധാവി റിപ്പോര്‍ട്ട് മന്ത്രിക്ക് കൈമാറി. കെ. ശ്രീനിവാസ് ഏപ്രിൽ നാലിന് വിലക്ക് ലംഘിച്ച് തെലങ്കാനയിലേക്ക് പോയത്. മേലധികാരികളുടെ അനുമതിയില്ലാതെയാണ് ഡിഎഫ്ഒ കുടുംബത്തോടൊപ്പം കാറില്‍ തെലങ്കാനയിലേക്ക് പോയത്. കോവിഡ് വ്യാപനത്തിന് മുന്‍പേ ഇദ്ദേഹം അവധിക്ക് അപേക്ഷിച്ചിരുന്നുവെങ്കിലും...

Read More