Author: George Kakkanatt

പോസ്റ്റ്‌ഓഫീസില്‍ ഉത്തരക്കടലാസുകള്‍ എത്തിക്കുന്ന വിവരം അറിയിച്ചില്ല; അധ്യാപകര്‍ വലഞ്ഞു

നെയ്യാറ്റിന്‍കര: പോസ്റ്റ് ഓഫീസില്‍ ഉത്തരക്കടലാസുകള്‍ എത്തിക്കുന്ന വിവരം അറിയിച്ചില്ല. അധ്യാപകര്‍ പോസ്റ്റ് ഓഫീസിനു മുന്നില്‍ വലഞ്ഞു. നെയ്യാറ്റിന്‍കരയിലെ വിവിധ സ്‌കൂളുകളില്‍ നടന്ന എസ്‌എസ്‌എല്‍സി പരീക്ഷയുടെ ഉത്തരക്കടലാസുകള്‍ പോസ്റ്റ്‌ഓഫീസില്‍ എത്തിക്കുമെന്നോ സൂക്ഷിക്കണമെന്നോ നെയ്യാറ്റിന്‍കര പോസ്റ്റ്‌ഓഫീസില്‍ സര്‍ക്കാര്‍ അറിയിപ്പ് നല്‍കിയിരുന്നില്ല. പോസ്റ്റ് ഓഫീസ് സമയത്തിന് ശേഷം വിവിധ സ്‌കൂളുകളിലെ പരീക്ഷാ പേപ്പറുകളുമായി അധ്യാപകര്‍ എത്തുകയായിരുന്നു. എന്നാല്‍ അറിയിപ്പ് കിട്ടാത്തതിനെ തുടര്‍ന്ന് പോസ്റ്റ് ഓഫീസ് അധികൃതര്‍ ഉത്തരക്കടലാസുകള്‍ സ്വീകരിച്ചില്ല. ഓഫീസ് സമയം കഴിഞ്ഞതിനാല്‍ സ്വീകരിക്കാന്‍ കഴില്ലെന്ന നിലപാടെടുത്തതോടെ ഉത്തരക്കടലാസുമായി എത്തിയ അധ്യാപകര്‍ ഉള്‍പ്പെടെയുള്ളവര്‍ വലഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷം എംഎല്‍എ, തഹസില്‍ദാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി പോസ്റ്റ് ഓഫീസ് അധികൃതരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് ഉത്തരക്കടലാസുകള്‍ ഏറ്റുവാങ്ങാന്‍ തയാറായത്. ഉത്തരക്കടലാസുകള്‍ എത്തിക്കാന്‍ സമയം വൈകിപ്പോയതിനെ തുടര്‍ന്നാണ് സ്വീകരിക്കാനാകാത്തതും പേപ്പറുകള്‍ എത്തിക്കുന്ന വിവരം യഥാക്രമം അറിയിച്ചിട്ടില്ലെന്നുമായിരുന്നു പോസ്റ്റ് ഓഫീസ് ജീവനക്കാരുടെ...

Read More

ജെയിംസ് പി അബ്രഹാം നിര്യാതനായി 

ഡാളസ്  : കൊച്ചി, ഓച്ചാലിൽ പരേതരായ  വിദ്വാൻ പി  സി അബ്രഹാമിന്റെയും അന്നമ്മ അബ്രഹാമിന്റെയും മകൻ ജെയിംസ് പി എബ്രാഹം (ബേബിച്ചായൻ 83) CMFRI റിട്ട. ചീഫ് അഡ്മിനിസ്ട്രേട്രേറ്റിവ് ഓഫീസർ മെയ് 26 നു നിര്യാതനായി. സംസ്ക്കാരം പിന്നീട് കൊച്ചിയിൽ ഭാര്യ : ജെയിൻ റ്റി ജെയിംസ് ( റിട്ട. അദ്ധാപിക) മകൻ : എബ്രാഹം ജെയിംസ് (മെക്കിനി ,ഡാളസ് ) മകൾ: ആനി ജെയിംസ് (ബാംഗ്ളൂർ) മരുമക്കൾ : സക്കറിയ ജോർജ് (ബാംഗ്ളൂർ), ആനി ജോ (മെക്കിനി ) സഹോദരങ്ങൾ : പരേതരായ (ഏലിയാമ്മ പൗലോസ് ,കുഞ്ഞമ്മ പൗലോസ് ,അന്നമ്മ ലൂക്കോസ് ,ചെറുപുഷ്പം ജോസഫ് ) ജോയി എബ്രാഹം,ഹെലൻ പോൾ, സാലേസ് എബ്രാഹം, (എല്ലാവരും ഹൂസ്റ്റൺ ) ജോസ് ഓച്ചാലിൽ(ഡാളസ് ),പ്രസിഡന്റ് ,കേരള ലിറ്റററി സൊസൈറ്റി  ഓഫ് ഡാളസ് ) കൂടുതൽ വിവരങ്ങൾക്കു എബ്രഹാം ജെയിംസ് 714 231 9876 ജോസ് ഓച്ചാലിൽ 469 363 5642 റിപ്പോർട് പി പി...

Read More

നേഴ്സിങ് ഹോമുകളിലെ പല ജോലിക്കാർക്കും ജോലിയെ കുറിച്ച് വ്യക്തമായ അറിവില്ല എന്ന് പട്ടാളം

ഷിബു കിഴക്കേകുറ്റ് ഒന്റോറിയോയിലെ  നേഴ്സിങ് ഹോമുകളിലെ പല ജോലിക്കാർക്കും ജോലിയെ കുറിച്ച് വ്യക്തമായ അറിവില്ല എന്ന് പട്ടാളം കെയര്‍ ഹോമുകളിലെ ദുസ്സഹ സാഹചര്യങ്ങളില്‍ ആശങ്കകളറിയിച്ച് സൈനിക സംഘം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കനേഡിയന്‍ സായുധ സേന സംഘം കെയര്‍ഹോമുകളില്‍ നടത്തിയ പരിശോധനയെത്തുടര്‍ന്നാണ് അധികൃതര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.പുതിയതായി എടുക്കുന്ന ജോലിക്കാർക്ക് കൃത്യമായ രീതിയിൽ ട്രെയിനിങ് കൊടുക്കുവാൻ വേണ്ടപ്പെട്ടവർ തയ്യാറാകാത്തതും കൂടുതൽ മരണത്തിലേക്ക് നയിക്കും മലയാളികൾ കൂടുതലും ജോലി ചെയ്യുന്ന പ്രവിശ്യയിലെ അഞ്ച് ദീര്‍ഘകാല കെയര്‍ ഹോമുകളാണ് സൈനിക സംഘം നിരീക്ഷിച്ചത്. നിലവാരമില്ലാത്ത അണുബാധ നിയന്ത്രണ സംവിധാനങ്ങള്‍, അന്തേവാസികളോടുള്ള മോശം പെരുമാറ്റം, ദുസ്സഹമായ സംരക്ഷണ രീതി എന്നിവയാണ് കെയര്‍ ഹോമുകളില്‍ സൈനിക നിരീക്ഷക സംഘം കണ്ടെത്തിയതെന്ന് ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അണുബാധ പ്രതിരോധിക്കാനും നിയന്ത്രിക്കാനുമുള്ള ഉപാധികളാണ് ഏറ്റവും രൂക്ഷമായ പ്രശ്‌നമായി കണ്ടെത്തിയിരിക്കുന്നത്. വ്യക്തി സുരക്ഷ ഉപകരണങ്ങളുടെ പ്രാധാന്യമോ അവ എങ്ങനെ കൃത്യമായി ധരിക്കണമെന്നതിനെക്കുറിച്ചോ ജീവനക്കാര്‍ക്കുപോലും അറിവുണ്ടായിരുന്നില്ല. പാറ്റയും പ്രാണികളുമൊക്കെ നിറഞ്ഞിരുന്നതായും പഴകിയ ഭക്ഷണങ്ങളും അഴുക്കുപുരണ്ട ഡയപ്പറുകളും ഉള്‍പ്പെടെ കൂട്ടിയിട്ട അവസ്ഥയിലുമായിരുന്നു. ചിലയിടങ്ങളില്‍ ആഴ്ചകളായി അന്തേവാസികളെ കുളിപ്പിച്ചിരുന്നില്ലെന്നും സൈനിക പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. കോവിഡ് ബാധിച്ചയാളെയും മറ്റുള്ളവരെയും തമ്മില്‍ വെറും കര്‍ട്ടന്‍ ഉപയോഗിച്ചുമാത്രം വേര്‍തിരിച്ചാണ് താമസിപ്പിച്ചിരുന്നതെന്നും ഗ്ലോബല്‍ ന്യൂസ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കേരള സർക്കാറിന് അഭിമാനിക്കാവുന്ന നിമിഷങ്ങൾ ആണ്  ഇനിയും അതുപോലെതന്നെ കാത്തു സൂക്ഷിക്കുക സർക്കാരിന് കഴിയട്ടെയെന്ന് ഹൃദയപൂർവ്വം ആഗ്രഹിക്കുകയാണ് ഓരോ മലയാളികളും നേഴ്സിങ് ഹോമിൽ ജോലിമൂലം ഏറ്റവും കൂടുതൽ പ്രയാസപ്പെടുന്നത് അവിടെ താമസിക്കുന്നവരും അതിലുമുപരി അവിടെ  ജോലി ചെയ്യുന്നവരും .പലർക്കും രോഗം പിടിപെട്ട് ജോലിക്ക് പോലും എത്താൻ കഴിയാതെ വീടുകളിൽ കഴിയുകയാണ്  ,കേരളത്തിന് വെളിയിലുള്ള എല്ലാ മലയാളികളും   സ്വന്തം നാട്ടിൽ എത്താൻ ആഗ്രഹിക്കുന്നതും  ഇവിടെ ഉള്ള പ്രയാസങ്ങൾ മൂലം ആണ്. അവിടെയുള്ളവരുടെ ഇവിടെയുള്ള ആളുകൾ പറയുന്നതും രോഗംവരാതെ നോക്കണമെന്നും കൂടുതൽ കരുതൽ വേണം എന്നൊക്കെ പറയാൻ കാരണം പുറംരാജ്യങ്ങളിൽ കൊറോണ മൂലം വളരെ കഷ്ടപ്പെടുന്ന കൊണ്ടാണ് .ജോലി ചെയ്യാതെ ഇവിടെ പലർക്കും ജീവിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് .അതുകൊണ്ടാണ് നമ്മുടെ നാട്ടിൽ ഉള്ളവരോട് സൂക്ഷിക്കണം എന്ന് പ്രത്യേകം പറയുന്നത്. കേരളം ഒറ്റക്കെട്ടായി രോഗംവരാതെ വളരെ സൂക്ഷ്മതയോടെ നോക്കുന്നത് ലോകജനത  നോക്കിക്കൊണ്ടിരുന്നത് .എല്ലാ മലയാളികൾക്കും അഭിമാനമായി നിമിഷമായിരുന്നു. രോഗം വരാതെ ഓരോ വ്യക്തിയും യും നോക്കണം കൂടുതൽ ആത്മവിശ്വാസം ചെറിയ പുഴു വിനോട് വേണ്ട.കരുതിയിരിക്കുക സൂക്ഷിക്കുക രോഗം വരാതെയും...

Read More

പഠനങ്ങള്‍ നടക്കണം; ഇല്ലെങ്കില്‍ വരാനിരിക്കുന്നത് ഇതിലും വലിയ മഹാമാരിയെന്ന് ചൈനീസ് ബാറ്റ് വുമന്റെ മുന്നറിയിപ്പ്

ബെയ്ജിങ്: കൊറോണയ്‌ക്കെതിരേയുള്ള പോരാട്ടത്തില്‍ രാഷ്ട്രീയം മറന്ന് ഒറ്റക്കെട്ടായി പോരാടണമെന്ന് പ്രമുഖ വൈറോളജിസ്റ്റും ചൈനീസ് ബാറ്റ് വുമണുമായ എന്നറിയപ്പെടുന്ന ഡി സെങ്‌ലി. ഇപ്പോള്‍ ലോകത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ഈ വൈറസ് മഞ്ഞുമലയുടെ കേവലം ഒരു അറ്റം മാത്രമാണെന്നും ഇനിയും പഠനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അടുത്ത പകര്‍ച്ച വ്യാധികളും വരുമെന്നും ഷി പറയുന്നു. വുഹാന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വൈറോളജി ഡപ്യൂട്ടി ഡയറക്ടര്‍ കൂടിയാണ് ഷി. ‘ ശാസ്ത്രത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്്. വരാനിരിക്കുന്ന പകര്‍ച്ചവ്യാധികളില്‍നിന്നു സമൂഹത്തെ രക്ഷിക്കണമെങ്കില്‍ മൃഗങ്ങളില്‍ കണ്ടുവരുന്ന അജ്ഞാതമായ വൈറസുകളെക്കുറിച്ച്‌ കൃത്യമായി പഠനം നടത്തി കാലേക്കൂട്ടി മുന്നറിയിപ്പു നല്‍കുകയാണു വേണ്ടത്. അതേക്കുറിച്ചു പഠനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ അടുത്ത പകര്‍ച്ചവ്യാധിയും എത്തും.’ ഷി പറഞ്ഞു. വുഹാനിലെ ലാബില്‍ നിന്നല്ല കൊറോണ വൈറസ് പകര്‍ന്നത്. ഇതുവരെ ഗവേഷണം നടത്തിയിട്ടുള്ള വൈറസുകളുടെ ജനിതകഘടനയ്ക്ക് ഇപ്പോള്‍ മനുഷ്യരില്‍ പടരുന്ന കൊറോണ വൈറസിന്റേതുമായി യാതൊരു സാമ്യവുമില്ലെന്നും ഷി...

Read More

ആരോഗ്യം മോശമായിട്ടും അവധി നിഷേധിച്ചു; കൊറോണ വാര്‍ഡ് ജീവനക്കാരന്‍ മരിച്ചു; പ്രതിഷേധം

മുംബൈ: മുംബൈയിലെ കെഇഎം ആശുപത്രിയിലെ കോറോണ വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരന്‍ രോഗം ബാധിച്ചു മരിച്ചതില്‍ വ്യാപക പ്രതിഷേധം. ആരോഗ്യസ്ഥിതി മോശമായിട്ടും ലീവ് അനുവദിക്കാതെ ജോലി ചെയ്യിച്ചു, കോവിഡ് പരിശോധന നടത്തിയില്ല എന്നതുള്‍പ്പെടെയുള്ള ഗുരുതമായ ആരോപണങ്ങളാണ് ആശുപത്രി അധികൃതര്‍ക്കെതിരേ ഉയരുന്നത്. നൂറുകണക്കിന് ഡോക്ടര്‍മാരും നഴ്സുമാരും മറ്റു ജീവനക്കാരും ചൊവ്വാഴ്ച പ്രതിഷേധവുമായി രംഗത്തെത്തി. ജീവനക്കാരന്‍റെ കുടുംബത്തിന് ജോലിയും സാമ്ബത്തിക സഹായവും നല്‍കണമെന്നു ഇവര്‍ ആവശ്യപ്പെട്ടു. പരിശോധനാ ഫലം വന്നതിന് ശേഷമേ ജീവനക്കാരനു കോവിഡ് ബാധിച്ചിരുന്നോ എന്ന കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കുകയുള്ളുവെന്ന് അധികൃതര്‍ അറിയിച്ചു. ബ്രിഹാന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍റെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണ് കെഇഎം. ഇവിടെ ദിവസവേതനത്തിന് ജോലി ചെയ്തിരുന്ന ആളാണ് മരിച്ചത്. ജീവനക്കാരന്‍ മരിച്ചതില്‍ കോര്‍പറേഷന്‍ അംഗങ്ങള്‍ ചൊവ്വാഴ്ച അനുശോചനയോഗം സംഘടിപ്പിച്ചിരുന്നു. മൃതദേഹം ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മഹാരാഷ്‌ട്രയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ളത് മുംബൈയിലാണ്. 32,700ലേറെ പേര്‍ക്കാണ് മുംബൈയില്‍ രോഗം ബാധിച്ചത്. തിങ്കളാഴ്ച മുംബൈയില്‍ മാത്രം മരണസംഖ്യ ആയിരം കടന്നിരുന്നു. ആശുപത്രികളില്‍ രോഗികള്‍ വര്‍ധിക്കുന്നതും ജീവനക്കാരുടെ കുറവും വലിയ പ്രതിസന്ധിയാണു...

Read More