Author: Editorial Team

മതാചാരമായ അന്ധവിശ്വാസത്തിൽ ഇടപെടുമെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: മന്ത്രവാദം പോലുള്ളവ മതപരമായ ആചാരം ആണെന്ന് അവകാശപ്പെട്ടാലും കോടതിക്ക് ഇടപെടേണ്ടി വരുമെന്നു സുപ്രീംകോടതി. ചില ആചാരങ്ങൾ അന്ധവിശ്വാസങ്ങളാണോയെന്നു നിർണയിക്കാൻ കോടതികൾക്ക് അധികാരമുണ്ടെന്നു ശബരിമലയിലെ യുവതീ പ്രവേശന വിഷയം പരിഗണിക്കവേ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്‍റെ നേതൃത്വത്തിലുള്ള ഒന്പതംഗ ബെഞ്ച് വ്യക്തമാക്കി. മതപരമായ ആചാരാനുഷ്ഠാനങ്ങളിൽ അന്ധവിശ്വാസം എന്താണെന്നു തീരുമാനിക്കാൻ മതേതര കോടതിക്കു കഴിയില്ല എന്നു കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചപ്പോഴാണു ജഡ്ജിമാർ നിലപാട് വ്യക്തമാക്കിയത്. മതത്തിലല്ല, നിയമകാര്യങ്ങളിലാണു ജഡ്ജിമാർ വിദഗ്ധർ എന്നും മേത്ത പറഞ്ഞു. മതപരമായ ആചാരങ്ങളുടെ പരിഷ്കരണം അനുവദിക്കുന്ന ഭരണഘടനയുടെ അനുച്ഛേദം 25(2) (ബി) പ്രകാരം അത്തരം തീരുമാനങ്ങൾ നിയമസഭയ്ക്കു വിടണമെന്ന് അദ്ദേഹം പറഞ്ഞു. വൈവിധ്യമാർന്ന രാജ്യത്തെ ഒരു പ്രദേശത്ത് അന്ധവിശ്വാസമായി കാണുന്നതു മറ്റൊരു പ്രദേശത്തു നിയമാനുസൃതമായ മതപരമായ ആചാരമാകാമെന്ന് മേത്ത വാദിച്ചു, കോടതികൾ ആ മേഖലയിൽ പ്രവേശിക്കുന്നതിനെതിരെ അദ്ദേഹം മുന്നറിയിപ്പും നൽകി. എന്നാൽ സോളിസിറ്റർ ജനറലിന്‍റെ വാദം കോടതി തള്ളി. ഒരു ആചാരം അന്ധവിശ്വാസമാണോയെന്നു പരിശോധിക്കാനുള്ള അധികാരപരിധി കോടതികൾക്കുണ്ട്. നിയമനിർമാണ വീക്ഷണങ്ങൾ അംഗീകരിക്കുന്ന സ്ഥാപനമായി കോടതിയെ ചുരുക്കാൻ കഴിയില്ലെന്നു ബെഞ്ച് ചൂണ്ടിക്കാട്ടി. മന്ത്രവാദം പോലുള്ള ആചാരം മതപരമാണെന്ന് അവകാശപ്പെടുകയും നിയമനിർമാണസഭ നിശബ്ദത പാലിക്കുകയും ചെയ്താൽ, ആരോഗ്യം, ധാർമികത, പൊതു ക്രമം എന്നിവയുമായി ബന്ധപ്പെട്ട ഭരണഘടനാ വ്യവസ്ഥകൾ പ്രകാരം കോടതികൾക്ക് ഇടപെടാൻ കഴിയില്ലേയെന്ന് ജസ്റ്റീസ് ജോയ്മല്യ ബാഗ്ചി സോളിസിറ്റർ ജനറലിനോടു ചോദിച്ചു. ആ കാരണങ്ങളാൽ ജുഡീഷ്യൽ അവലോകനം അനുവദനീയമാണെന്നു മേത്ത സമ്മതിച്ചു. എന്നാൽ ഒരാചാരത്തെ അന്ധവിശ്വാസമായി മുദ്രകുത്തുന്നതിന്‍റെ അടിസ്ഥാനത്തിൽ മാത്രമമാകരുതെന്നു കേന്ദ്രം പരാമർശിച്ചു. തത്ത്വചിന്തയുടെ കണ്ണടയിലൂടെ അത്യാവശ്യ മതപരമായ ആചാരങ്ങൾ കോടതികൾ വിലയിരുത്തണമെന്ന് ജസ്റ്റീസ് ബി.വി. നാഗരത്ന കൂട്ടിച്ചേർത്തു. ഇതിനിടെ ഭരണഘടനയുടെ 25 (2) ബി വകുപ്പു പ്രകാരം നിയമനിർമാണത്തിനുള്ള സർക്കാരിന്‍റെ അധികാരം സാമൂഹിക പരിഷ്കാരങ്ങൾക്കാണെന്നും മതപരിഷ്കണത്തിനല്ലെന്നും എൻഎസ്എസ് ക്ഷേത്ര സംരക്ഷ സമിതി, അയ്യപ്പ സേവാ സമാജം അടക്കമുള്ള സംഘടനകൾ സുപ്രീം കോടതിയിൽ വാദിച്ചു. സ്വന്തം മതവിശ്വാസങ്ങൾ കൈകാര്യം ചെയ്യാൻ വിശ്വാസി സമൂഹത്തിന് അവകാശമുണ്ട്. ഭരണഘടനയിലെ ഇതിനുള്ള 26 ബി വകുപ്പിനെ 25 (2) ബി വകുപ്പുകൊണ്ടു മറികടക്കാനാകില്ലെന്ന് ഈ സംഘടനകൾക്കു വേണ്ടി ഹാജരായ അഡ്വ. സി.എസ്. വൈദ്യനാഥൻ...

Read More

അക്രമം അവസാനിപ്പിക്കാൻ പിണറായി നിര്‍ദേശം നൽകണം: വി.ഡി. സതീശൻ

കണ്ണൂർ: തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഉറപ്പാക്കിയ സിപിഎം കണ്ണൂര്‍ ജില്ലയില്‍ വ്യാപക അക്രമം നടത്തുകയാണെന്നും അക്രമം അവസാനിപ്പിക്കാനും ക്രിമിനല്‍ സംഘത്തെ നിലയ്ക്കു നിര്‍ത്താനും പിണറായി വിജയന്‍ നിർദേശം നല്‍കണമെന്നും വി.ഡി. സതീശൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമ്മീഷനും അടിയന്തരമായി ഇടപെടണം. പയ്യന്നൂരിലും മയ്യിലും തളിപ്പറമ്പിലുമാണ് സിപിഎം പ്രവർത്തകർ അഴിഞ്ഞാടുന്നത്. പയ്യന്നൂരില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി വി. കുഞ്ഞികൃഷ്ണനെ പിന്തുണച്ച ടി. പുരുഷോത്തമന്‍റെ വീട് ആക്രമിക്കുകയും കാര്‍ തീയിടുകയും ചെയ്തു. പയ്യന്നൂരിലും മയ്യിലും നിരവധി വീടുകള്‍ക്കു നേരേയും ആക്രമണമുണ്ടായി. വി.കുഞ്ഞികൃഷ്ണനുവേണ്ടി ചുമരെഴുത്ത് നടത്തിയ മതില്‍പോലും തകര്‍ത്തു. കുഞ്ഞികൃഷ്ണനെ പിന്തുണച്ചവരുടെ വീടുകള്‍ക്കു മുന്നില്‍ റീത്ത് വയ്ക്കുകയും കോണ്‍ഗ്രസ് ഓഫീസ് തല്ലിത്തകര്‍ക്കുകയും ചെയ്തു. ചുമരെഴുത്തുപോലും സഹിക്കാനാകാത്ത അസഹിഷ്ണുതയും ഭയവുമുള്ള ക്രിമിനല്‍ സംഘമായി കണ്ണൂരിലെ സിപിഎം മാറി. അക്രമത്തെ തള്ളിപ്പറയാന്‍ സിപിഎം സംസ്ഥാന- ജില്ലാ നേതാക്കളാരും ഇതുവരെ തയാറായിട്ടില്ല. അക്രമങ്ങളെല്ലാം നേതൃത്വത്തിന്‍റെ അറിവോടെയാണ് നടക്കുന്നത്. യുഡിഎഫ് ബൂത്ത് ഏജന്‍റുമാര്‍ക്കെതിരേ നായ്ക്കുരണ പൊടി വിതറുന്നതുപോലുള്ള പ്രാകൃത അക്രമമാണ് പിണറായി വിജയന്‍റെ മണ്ഡലമായ ധര്‍മടത്ത് സിപിഎം നടത്തിയതെന്നും സതീശൻ...

Read More

ഭരണവിരുദ്ധ തരംഗം പ്രത്യക്ഷമായില്ലെന്ന് സിപിഐ വിലയിരുത്തൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഭരണവിരുദ്ധ തരംഗം പ്രത്യക്ഷമായി കാണാൻ കഴിഞ്ഞില്ലെന്ന് സിപിഐ സംസ്ഥാന നേതൃയോഗം. എങ്കിലും 72-80 സീറ്റുകളിൽ ഇടതുമുന്നണിക്കു വിജയിക്കാനാകുമെന്ന് ഇന്നലെ ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന എക്സിക്യൂട്ടീവ് യോഗവും വിലയിരുത്തി. 12 സീറ്റുകളിൽ ഉറപ്പായും വിജയിക്കാനാകും. മന്ത്രിമാരായ ജി.ആർ. അനിൽ, കെ. രാജൻ, ജെ. ചിഞ്ചുറാണി, പി. പ്രസാദ് എന്നിവർ വിജയിക്കും. അടൂരിലും ചിറയിൻകീഴിലും കടുത്ത മത്സരമാണ് നടന്നത്. എങ്കിലും ഈ രണ്ടു സീറ്റുകളിലും വിജയിക്കാനാകുമെന്നാണ് പ്രതീക്ഷ. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ ഭംഗിയായി നടത്താൻ ഇടതുമുന്നണിക്കായെന്നും യോഗം വിലയിരുത്തി. ഫലം വന്നതിനു ശേഷം കൂടുതൽ വിലയിരുത്തലുകളിലേക്കു കടക്കാനും ഇന്നലെ ചേർന്ന നേതൃയോഗം തീരുമാനിച്ചു. എഫ്സിആർഎ വിഷയം ബിജെപിക്കെതിരേ ഫലപ്രദമായി ഉയർത്തിക്കൊണ്ടുവരാൻ ഇടതുമുന്നണിക്കായില്ലെന്നും വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് വിപുലമായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനും നേതൃയോഗം...

Read More

രാജ്യത്ത് എൽപിജി ഉപഭോഗം കുറഞ്ഞു, പെട്രോൾ, ഡീസൽ ഉപഭോഗത്തിൽ വൻ വർധന

ന്യൂഡൽഹി: ഇന്ത്യയുടെ എൽപിജി ഉപഭോഗത്തിൽ ഇടിവ്. മാർച്ചിൽ ഏകദേശം 16 ശതമാനത്തിന്‍റെ പ്രതിമാസ ഇടിവും 13 ശതമാനം വാർഷിക കുറവുമാണ് രേഖപ്പെടുത്തിയത്. നിലവിൽ 21 മാസത്തിനിടെ ഏറ്റവും കുറഞ്ഞ അളവായ 2.38 മില്യൺ ടണ്ണിലാണ് എല്‍പിജി ഉപഭോഗം രേഖപ്പെടുത്തിയത്. അതേസമയം മൊത്തത്തിൽ ഇന്ത്യയുടെ എൽപിജി ഉപഭോഗം 2025നേക്കാൾ ആറു ശതമാനം വർധിച്ച് 33.21 മില്യൺ ടണ്ണിലെത്തി. 2019 സാമ്പത്തിക വർഷത്തിന് ശേഷമുള്ള ഉയർച്ചയാണിത്. രാജ്യത്ത് ആവശ്യമുള്ള എൽപിജിയുടെ 60 ശതമാനത്തിൽ ഭൂരിഭാഗവും ഹോർമൂസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. എൽപിജി ഇറക്കുമതി ഫെബ്രുവരിയിൽ രണ്ട് മില്യൺ ടണ്ണിൽനിന്ന് മാർച്ചായപ്പോഴേക്കും 1.1 മില്യണായി കുറഞ്ഞു. എന്നാൽ പെട്രോൾ, ഡീസൽ ഉപഭോഗത്തിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഡീസൽ ഉപഭോഗം 8.73 ടണ്ണായി ഉയർന്നപ്പോൾ പെട്രോൾ ഉപഭോഗം 3.78 ടൺ റിക്കാർഡ് ഉയർച്ചയാണ് രേഖപ്പെടുത്തിയത്. ഇറാൻ – അമേരിക്ക – ഇസ്രയേൽ സംഘർഷത്തെ തുടർന്നുണ്ടായ ആശങ്കയ്ക്ക് പിന്നാലെ ഇന്ധന വിതരണം തടസപ്പെടുമെന്ന സംശയത്തില്‍ ഔട്ട്‌ലെറ്റുകളിൽ...

Read More

ടി.എൻ. പ്രതാപനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ച പോളിംഗ് ഏജന്‍റ് അറസ്റ്റിൽ

തൃശൂർ: വോട്ടെടുപ്പുദിനത്തിൽ ബൂത്ത് സന്ദർശിക്കുകയായിരുന്ന മണലൂരിലെ യുഡിഎഫ് സ്ഥാനാർഥി ടി.എൻ. പ്രതാപനെ തടയുകയും കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ ബിജെപിയുടെ പോളിംഗ് ഏജന്‍റിനെ അറസ്റ്റ് ചെയ്തു. കണ്ടശാംകടവ് സെന്‍റ് മേരീസ് കോണ്‍വെന്‍റ് ഗേൾസ് ഹൈസ്കൂളിലെ 205-ാം നമ്പർ ബൂത്തിലെ ഏജന്‍റായ മാങ്ങാട്ടുകര ചുള്ളിയിൽ വീട്ടിൽ ജയപ്രകാശനെ(62)യാണ് അറസ്റ്റ് ചെയ്തത്. അന്തിക്കാട് പോലീസാണു കേസെടുത്തത്. ബൂത്തിലെ പ്രിസൈഡിംഗ് ഓഫീസർ നീബ ജോസ് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണു നടപടി. വ്യാഴാഴ്ച പതിനൊന്നരയോടെയാണ് വോട്ടെടുപ്പ് പുരോഗതി വിലയിരുത്താൻ ബൂത്തിനകത്തു ചെന്ന ടി.എൻ. പ്രതാപനും പ്രതിയും തമ്മിൽ സംഘർഷമുണ്ടായത്. ഇയാൾ ബഹളംവച്ച് പോളിംഗ് തടസപ്പെടുത്തിയെന്നും പോലീസ് എഫ്ഐആറിൽ വ്യക്തമാക്കുന്നു. പ്രിസൈഡിംഗ് ഓഫീസറുടെ പരാതി ലഭിച്ചതിനെത്തുടർന്ന് അന്തിക്കാട് ഇൻസ്പെക്ടർ വി.എം. കെഴ്സണ്‍ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്ന പ്രതി ടി.എൻ. പ്രതാപനെ അസഭ്യം പറയുകയും ശാരീരികമായി കൈയേറ്റം ചെയ്യാൻ മുതിരുകയും ചെയ്തുവെന്നാണു പ്രതാപന്‍റെ ചീഫ് ഇലക്‌ഷൻ ഏജന്‍റ് സി.സി. ശ്രീകുമാർ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്കു നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് മദ്യപിച്ച ഒരാൾ ബൂത്തിനകത്ത് ഏജന്‍റായി ഇരുന്നതു ഗുരുതര വീഴ്ചയാണെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു കുറ്റക്കാർക്കെതിരേ നടപടി വേണമെന്നും യുഡിഎഫ് നേതൃത്വം...

Read More