Author: Editorial Team

ബന്ധുക്കളുടെ മർദനമേറ്റ് വീട്ടമ്മ മരിച്ചു

ബംഗളൂരു: കുടുംബ വഴക്കിനെത്തുടർന്ന് ബന്ധുക്കളുടെ മർദമേറ്റ് വീട്ടമ്മ മരിച്ചു. അടുഗോഡി സ്വദേശിനി മഗേശ്വരി (45) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മഗേശ്വരിയുടെ സഹോദരിയുടെ മകളുടെ ഭർത്താവ് മണികിരൺ, ഇയാളുടെ പിതാവ് മണിവണ്ണൻ, സുഹൃത്തുക്കളായ മണിരാജ്, അഭിഷേക് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മഗേശ്വരിയുടെ സഹോദരിയുടെ മകൾ ചാരുലതയെയാണ് മണികിരൺ വിവാഹം കഴിച്ചത്. എന്നാൽ കുടുംബ വഴക്കിനെ തുടർന്ന് ചാരുലത മഗേശ്വരിക്കൊപ്പമാണ് താമസിച്ചിരുന്നത്. ചാരുലതയെ തിരികെ കൊണ്ടുപോകാൻ മണികിരൺ പലതവണ ശ്രമിച്ചെങ്കിലും ഇരുവരും വിസമ്മതിച്ചിരുന്നു. ചാരുലതയെ കൊണ്ടുപോകാനായി മണികിരണും മണിവണ്ണനും സുഹൃത്തുക്കളും മഹേശ്വരിയുടെ വീട്ടിലെത്തി. ഇതു തടയാൻ ശ്രമിച്ച മഹേശ്വരിയെ സംഘം ഇരുന്പ് വടികൊണ്ടടിക്കുകയും പലതവണ കുത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ മഹേശ്വരിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നു. മരണം സ്ഥിരീകരിച്ചതോടെ പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തി അന്വേഷണം...

Read More

പെട്രോള്‍ പമ്പില്‍ കവര്‍ച്ച; ഒന്നരലക്ഷം രൂപ കവര്‍ന്നു

തിരുവനന്തപുരം: പെട്രോള്‍ പമ്പില്‍ നിന്ന് ഒന്നരലക്ഷം രൂപ കവര്‍ന്നതായി പരാതി. തിരുവനന്തപുരം പാളയത്ത് പ്രവർത്തിക്കുന്ന പമ്പിന്‍റെ ഓഫീസ് കുത്തിത്തുറന്നാണ് കവര്‍ച്ച നടത്തിയത്. തിങ്കളാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഞായറാഴ്ച രാത്രി പമ്പ് അടച്ചു ശേഷം ജീവനക്കാരുണ്ടായിരുന്നില്ല. അവധി ആയതിനാല്‍ കഴിഞ്ഞ രണ്ടു ദിവസത്തെ പണം ബാങ്കില്‍ നിക്ഷേപിച്ചിരുന്നില്ല. ഈ പണമാണ് കവർന്നത്. സിസിടിവി ദൃശ്യങ്ങുടെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. നേരത്തെയും ഈ പമ്പില്‍ മോഷണം നടന്നിട്ടുണ്ട്. വിരലടയാള വിദഗ്ധരടക്കം സ്ഥലത്തെത്തി തെളിവുകൾ...

Read More

ടിപ്പർ ലോറി ബൈക്കിലിടിച്ചു; രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: ഫുട്ബോൾ കളികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് ടിപ്പർ ലോറിയുമായി കൂട്ടിയിടിച്ച് രണ്ട് വിദ്യാർഥികൾക്ക് ദാരുണാന്ത്യം. മാവേലിക്കര മിച്ചൽ ജംഗ്ഷനിലുണ്ടായ അപകടത്തിൽ പെരിങ്ങിലിപ്പുറം സ്വദേശികളായ മാനവ് (18), ആദിത്യൻ (16) എന്നിവരാണ് മരിച്ചത്. ടർഫിൽ ഫുട്ബോൾ കളിച്ച്‌ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. മാനവ് അപകടസ്ഥലത്തും ആദിത്യൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിലുമാണ് മരിച്ചത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ...

Read More

എട്ടു പാക്കറ്റുകളിലായി എട്ടു കിലോ കഞ്ചാവ്; നാല് പേർ പിടിയിൽ

കൊച്ചി: ഇടപ്പള്ളി പോണേക്കരയില്‍ വന്‍ കഞ്ചാവ് വേട്ട. എട്ടു കിലോ കഞ്ചാവുമായി നാലു പേരെ പോലീസ് പിടികൂടി. ഇടുക്കി സ്വദേശികളായ അപ്പു ഓമനക്കുട്ടന്‍, അനു എന്നിവരും ഒഡീഷ സ്വദേശികളായ ജന്നാഥ് നായിക്, ജിതിന്‍ നായിക് എന്നിവരുമാണ് അറസ്റ്റിലായത്. വിപണിയില്‍ ഏകദേശം നാലു ലക്ഷം രൂപ വരെ വില വരുന്ന കഞ്ചാവാണ് ഇവരില്‍ നിന്നും പോലീസ് പിടികൂടിയത്. ഒഡീഷയില്‍ നിന്നും ട്രെയ്‌നിലാണ് കഞ്ചാവ് കൊച്ചിയില്‍ എത്തിച്ചത്. എട്ടു പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. പ്രതികളെ പോലീസ് വിശദമായി ചോദ്യം ചെയ്തു...

Read More

അമിതവേഗത്തിൽ പിന്നോട്ടെടുത്ത കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു

ബംഗളൂരു: അമിതവേഗത്തിൽ പിന്നോട്ടെടുത്ത കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. എം. സ്വാമി ദുരെ (45) യാണ് മരിച്ചത്. അമിതവേഗത്തിൽ പിന്നോട്ടെടുത്ത കാർ ഇടിച്ച് ബസിനും കാറിനുമിടയിൽ കുടുങ്ങിയാണ് ഇദ്ദേഹം മരിച്ചത്. തമിഴ്നാട്ടിൽ ഒരു ബന്ധുവിന്‍റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത ശേഷം ഭാര്യ ജയശ്രീക്കൊപ്പം മടങ്ങിയെത്തിയതായികുന്നു ഇദ്ദേഹം. റോഡ് മുറിച്ചുകടക്കാൻ കാത്തുനിൽക്കുന്നതിനിടെയാണ് അപകടം. ഹോട്ടലിന് സമീപം പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറാണ് അപകടം ഉണ്ടാക്കിയത്. കാറുടമ തക്കോൽ പാർക്കിംഗ് അറ്റൻഡന്‍റിനെ ഏൽപ്പിച്ചിരുന്നു. എന്നാൽ സ്വകാര്യ കന്പനിയുടെ ജീവനക്കാരനായ ബാലസുബ്രഹ്മണ്യം എന്നയാൾ വാഹനം മാറ്റി പാർക്ക് ചെയ്യാനാണെന്ന വ്യാജേന അനുവാദമില്ലാതെ താക്കോൽ കൈക്കലാക്കുകയായിരുന്നു. തുടർന്ന് അമിതവേഗത്തിൽ പിന്നോട്ടെടുത്ത കാർ സ്വാമിയെ ഇടിച്ച് വലിച്ചിഴക്കുകയും സമീപത്തെ ബസിനോട് ചേർന്ന് ഇദ്ദേഹം കുടുങ്ങി പോവുകയുമായിരുന്നു. സംഭവം കണ്ടു നിന്ന സ്വാമിയുടെ ഭാര്യ ജയശ്രീ കുഴഞ്ഞുവീണു. നാട്ടുകാർ ഉടൻ തന്നെ ഇദ്ദേഹത്തെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബാലസുബ്രഹ്മണ്യം സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടുവെങ്കിലും പിന്നീട് നടത്തിയ തിരച്ചിലിൽ പോലീസ് ഇയാളെ പിടികൂടി. പരിശോധനയിൽ ഇയാൾ മദ്യലഹരിയിലായിരുന്നെന്ന് കണ്ടെത്തി. സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബാലസുബ്രഹ്മണ്യത്തിനെതിരെ...

Read More