തൃശൂര്‍: സംസ്ഥാനത്തെ വിവാദമായ മരംകൊള്ള കേസില്‍ ക്രൈംബ്രാഞ്ച് പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. പ്രത്യേക അന്വേഷണസംഘം കേരളത്തിലെ മുഴുവന്‍ മരം കൊള്ളയും അന്വേഷിക്കുമെന്ന് അന്വേഷണസംഘത്തിന്‍റെ തലവന്‍ എഡിജിപി എസ്. ശ്രീജിത്ത് പറഞ്ഞു. നിലവില്‍ വനംവകുപ്പ് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസന്വേഷണം തുടരും.

പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്താണ് അന്വേഷിക്കുന്നത്. മരങ്ങള്‍ മുറിച്ചുകടത്തിയതു മോഷണക്കുറ്റത്തിനു തുല്യമാണ്. അതുകൊണ്ട് മോഷണക്കുറ്റം ഉള്‍പ്പെടെ ചുമത്തുമെന്ന് എഡിജിപി വ്യക്തമാക്കി. തൃശൂര്‍ പോലീസ് അക്കാഡമിയില്‍ മരംമുറിക്കേസുമായി ബന്ധപ്പെട്ടു വനം, വിജിലന്‍സ്, പോലീസ് എന്നിവരടക്കമുള്ളവരുടെ യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു എഡിജിപി.

ക്രൈംബ്രാഞ്ച് തയാറാക്കിയ പുതിയ എഫ്‌ഐആര്‍ മോഷണത്തിനും സര്‍ക്കാര്‍ അധീനതയിലുള്ള മരങ്ങള്‍ അനധികൃതമായി കടത്തിയതിനുമാണ്. കേരളത്തിലെന്പാടുമുള്ള സംഭവങ്ങള്‍ ഈ എഫ്‌ഐആര്‍ പ്രകാരം അന്വേഷണവിധേയമാക്കും. മുട്ടില്‍, മച്ചാട് മേഖലകളില്‍ കുറേ കേസുകള്‍ വനംവകുപ്പിന്‍റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. അതിനെക്കുറിച്ച്‌ അന്വേഷിച്ച്‌ ആവശ്യമെങ്കില്‍ ലോക്കല്‍ പോലീസ് സ്റ്റേഷനുകളില്‍ പ്രത്യേക എഫ്‌ഐആര്‍ നല്കും.

പ്രത്യേക അന്വേഷണസംഘം ഇന്നു വയനാട് മുട്ടിലില്‍ മരംമുറി നടന്ന മേഖലകള്‍ സന്ദര്‍ശിച്ച്‌ തെളിവെടുക്കും.